91. | 'ജന്മസാഫല്യം....തൊട്ടുതിന്നുന്നുപാപം ശിവശിവ' തീക്ഷണമായ സമൂഹവിമർശനം ഉൾക്കൊള്ളുന്ന ഈ വരികൾ പ്രസിദ്ധീകൃ |
92. | പ്ര. പാ. ഭേ: 'വന്ദിതന്മാരെ' |
93. | പ്ര. പാ. ഭേ: 'നിന്ദിച്ചത്രേ' |
94. | വെദവിത്തുകൾ..... അത്ഭുതം’ ഈ ഈരടി പ്രസിദ്ധീകൃതപാഠങ്ങളിൽ കാണു ന്നില്ല. ഈ സ്ഥാനത്തു കാണുന്ന 'കാൺക, നമ്മുടെ സംസാരംകൊണ്ടത്രെ |
95. | പ്ര. പാ. ഭേ: 'തൃപ്തിയാകാ' |
96. | 'പത്ത്' എന്നത് കൈയെഴുത്തുപ്രതിയിൽ അക്കത്തിലാണ്. |
97. | "ആയിരം' എന്നത് അക്കത്തിൽ. |
98 | പ്ര. പാ. ഭേ: 'ഒത്തിടാ' |
99. | ‘അർത്ഥാശെക്കു..... ഇശ്ശിദൂർവ്വയെന്നും ചിലർ' ഈ വരികൾ പൂർവ്വാപരക്രമവ്യത്യാസത്തോടെ പ്രസിദ്ധീകൃപാഠങ്ങളിൽ മറ്റൊരു സ്ഥാനത്തു കാണുന്നുണ്ട് (കുറിപ്പ് 94 നോക്കുക) |
100. | 'ചിന്തിച്ചു' എന്നു രണ്ടുതവണ എഴുതുന്നതിനു പകരം ഒരുതവണയെഴുതിയ ശേഷം ആവർത്തനം സൂചിപ്പിക്കുന്ന ചിഹ്നം നൽകിയിരിക്കുന്നു. |
101. | 'ഇശ്ശി ദൂർവ്വ'- നിസ്സാരം എന്ന അർത്ഥത്തിലുള്ള നമ്പൂതിരിഭാഷാശൈലി പ്ര. പാ. ഭേ: 1) എനിക്കൊവ്വാ |
102. | പ്ര. പാ. ഭേ: വിദ്വാന്മാരായ് നടിക്കുന്നിതു ചിലർ |
103. | പ്ര. പാ. ഭേ: 'വാസമറിയാതെ' |
104. | പ്ര. പാ. ഭേ: 'കുറയുന്നിതായുസ്സും' |
105. | പ്ര. പാ. ഭേ: 'സദ്യയൊന്നും' |
106. | പ്ര. പാ. ഭേ: |
(1) | കാണമെന്നുമെടുപ്പിക്കരുതെന്നും' |
(2) | കാണമന്യന്നെടുപ്പിക്കരുതെന്നും |
(3) | കാണമന്നന്നെടുപ്പിക്കരുതെന്നും |
107. | 'മച്ചകമാക്കി..... പ്രത്യക്ഷമാക്കീടാതെ കഴിക്കണം' ഈ പത്രണ്ടുവരികൾ പ്രസിദ്ധീകൃതപാഠങ്ങളിലില്ല. മനുഷ്യവിചാരവും വിധിയും |
108. | പ്ര. പാ. ഭേ: 'എന്തിനിത്ര പറഞ്ഞു വിശേഷിച്ചും' ഈ വരിക്കുശേഷം, |
125