ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യൊന്നിൽ ഞാൻ-നിഷ്ഫലം കണ്ടില്ല നിന്നെ ഞാൻ. അന്നു നീയെൻ തലയ്ക്കുള്ളിലൊളിക്കുക- തന്നെ ഞാൻ കാണാതിരിക്കുവാൻ കാരണം. ഭ്രാന്താലയത്തിലെക്കൂരിരുട്ടിങ്കലും ഞാൻ തവ ശബ്ദപ്രകാശം രുചിച്ചിടും. കണ്ണുനീർക്കമ്പിളികൊണ്ടു പുതച്ചു മാം പെണ്ണെ, കുളിർതേൻ തീയ്യിൽ മുക്കുന്നു നി! അയ്യോ, പിരാന്ത്, പിരാന്ത്,-കെണിഞ്ഞു ഞാൻ നീയെന്നെ വന്നു പിടിച്ചു പോയോമനേ!
(ഹാസ്യഞ്ഞലി, പുറം-24, മാതൃഭൂമി ആഴ്ചപ്പതിപ്പു്, 1941 ജൂലൈ 27)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |