ഉള്ളടക്കത്തിലേക്ക് പോവുക

ഗിരിജാകല്യാണം (ഗീതപ്രബന്ധം)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗിരിജാകല്യാണം (ഗീതപ്രബന്ധം) (1925)

[ 1 ]





ശ്രീമൂലംമലയാളഭാഷാഗ്രന്ഥാവലി
ഗിരിജാകല്ല്യാണം

[ 2 ] ശ്രീമൂലംമലയാളഭാഷാഗ്രന്ഥാവലി

ഗ്രന്ഥാങ്കം ൮.

ഗിരിജാകല്യാണം

ഗീതപ്രബന്ധം

തിരുവിതാംകൂർ ഗവർണ്മെന്റ് സെക്രിറ്റെറിയുടെ

ഭാഷാഗ്രന്ഥപ്രകാശകനും ആയ

കവിതിലകൻ എസ്. പരമേശ്വരയ്യർ, എം.എ, ബി. എൽ.,

പരിശോധിച്ചു

തിരുവിതാംകൂർ ഗവണ്മെന്റിന്റെ ആജ്ഞയനുസരിച്ചു

പ്രസിദ്ധൎപ്പെടുത്തുന്നതു്.




തിരുവനന്തപുരം

തിരിവിതാംകൂർ സൎക്കാർ അച്ചുകൂടത്തിൽ അച്ചടിച്ചത്.

൧ ൧ ൦ ൦ [ 3 ]
THE SRI MULAM MALAYALAM SERIES

NO. VIII.

GIRIJAKALYANAM

GITAPRABANDHAM

EDITED

WITH AN INTRODUCTION

AND

AN APPENDIX

BY

S. PARAMESVARA AIYAR, M.A., B. L.,

[KAVITILAKA]

Secretary to the Government of Travancore,

and

Curator for the publication of Malayalam Manuscripts.




PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF

TRAVANCORE.


TRIVANDRUM:

PRINTED BY THE SUPERINTENDENT, GOVERNMENT PRESS

1925

All Rights Reserved. [ 4 ]
അവതാരിക


സുപ്രസിദ്ധമായ നളചരിതം നാലുദിവസത്തെ കഥകളിപ്പാട്ടിന്റെ കൎത്താവായ മഹാകവി ഉണ്ണായിവാരിയരുടെ, അത്രമാത്രം തന്നെ പ്രസിദ്ധി സിദ്ധിച്ചിട്ടില്ലാത്തതും എന്നാൽ സിദ്ധിക്കുവാൻ സൎവഥാ അൎഹതയുള്ളതുമായ, ഒരു വിശിഷ്ടകൃതിയാകുന്നു ഗിരിജാകല്യാണം ഗീതപ്രബന്ധം. ഈ കൃതി ആദ്യമായി ക്രി.പി. ൧൮൭൯-ൽ “പാർവതിസ്വയംബരം അല്ലെങ്കിൽ ഗിരിജകല്യാണം” എന്ന പേരിൽ കൊച്ചിയിൽ സെന്തോമസ്സ് അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടു. സ്‌ഖലിതദുഷ്ടമായ ആ പതിപ്പിനേപ്പറ്റി ഗോവിന്ദപ്പിള്ള സൎവാധികാൎയ്യക്കാർ അവർകൾ കൊല്ലം ൧൦൬൪-ൽ പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയ മലയാളഭാഷാചരിത്രം രണ്ടാം ഭാഗത്തിൽ ഒന്നും തന്നെ പ്രസ്താവിച്ചു കാണാത്ത സ്ഥിതിക്ക് അത് അദ്ദേഹത്തിനു ദൃഷ്ടിഗോചരമായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ‘മലയാളസാഹിത്യചരിത്രസംഗ്രഹം’ എന്ന പുസ്തകം ൧൦൯൭-ൽ പ്രസിദ്ധപ്പെടുത്തിയ ശ്രീമാൻ പി. ശങ്കരൻ നമ്പിയാർ എം.ഏ ഗിരിജാകല്യാണത്തെ “കിളി(ഹംസ)പ്പാട്ട്” എന്നു നിൎവചിക്കുന്നതിൽ നിന്ന് അക്കാലത്ത് അദ്ദേഹത്തിന് ആ ഗ്രന്ഥത്തേപ്പറ്റി കേട്ടുകേൾവിയല്ലാതെ മറ്റൊരറിവുമുണ്ടായിരുന്നതായി വിചാരിക്കുവാൻ ന്യായം കാണുന്നില്ല. ഗിരിജാകല്യാണം ഒരു കിളിപ്പാട്ടോ ഹംസപ്പാട്ടോ അല്ലെന്നും കവി സ്വമേധയായി കഥ പറഞ്ഞുകൊണ്ടു പോകുന്നതും അദ്ദേഹം ഗീതപ്രബന്ധം എന്നു നാമകരണം ചെയ്തിട്ടുള്ളതുമായ ഒരു ഗാ‍ാനമാണെന്നും പറയേണ്ടതില്ലല്ലോ. സെന്തോമസ്സ് അച്ചുക്കൂടക്കാരുടെ ആ പഴയപതിപ്പു ഞാൻ ബാല്യത്തിൽ എവിടെവച്ചോ വായിച്ച ഒരോൎമ്മ അൎദ്ധവിസ്മൃതിയിൽ ആണ്ടുകിടന്നതിനാൽ വൎത്തമാനപ്പത്രം വഴി അതിനേപ്പറ്റി തിരക്കുകയൂം അതിന്റേ ഫലമായി മാന്നാറ്റു കുട്ടമ്പേരൂർ ശ്രീവിദ്യാപ്രകാശിനീസംസ്കൃതപാഠശാലയിൽ ഒരദ്ധ്യാപകനായ എന്റെ സ്നേഹിതൻ ശ്രീമാൻ [ 5 ] വി. ജി. കൊച്ചുകൃഷ്ണനാശാന്റെ കൈവശമുണ്ടായിരുന്ന അതിന്റെ ഒരു പ്രതി എനിക്കു കിട്ടുവാനിടവരികയും ചെയ്തു. എന്റെ പതിപ്പിന്റെ അച്ചടി കഴിഞ്ഞതിനുമേലാണ് എനിക്കു് ആ പുസ്തകം കിട്ടിയതെന്നുവരികിലും ഒരൊറ്റ ഗ്രന്ഥത്തെ മാ‍ത്രം ആശ്രയിച്ചതും ആരും തന്നെ പരിശോധിക്കാത്തതുമായ - അതു മുൻ‌കൂട്ടി ലഭിക്കാത്തത് ഒരു നഷ്ടമായി തോന്നിയില്ല. ഗിരിജാകല്യാണത്തിന്റെ പ്രഥമകാണ്ഡം (ഖണ്ഡമെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നു.) പ്രശസ്തപണ്ഡിതനായ എന്റെ സ്നേഹിതൻ ശ്രീമാൻ പി. കെ. നാരായണപിള്ളയുടെ ഒരു ചെറിയ ടിപ്പണിയോടു കൂടി ചേൎത്തല ദിവാൻ ബഹുദൂർ കൃഷ്ണൻ‌നായർ വായനശാലയുടെ ഭാരവാഹികൾ ൧൦൯൦-ൽ അച്ചടിപ്പിക്കയുണ്ടായി. എന്റെ പതിപ്പിനു ഞാൻ ഉദയമ്പേരൂർ മങ്‌ഗലശ്ശേരി ഇല്ലത്തു ശ്രീമാൻ ശുവരൻ കണ്ടൻ നമ്പൂരിയുടെപക്കൽനിന്നും മറ്റും മഹാമഹോപാദ്ധ്യായൻ ഗണപതി ശാസ്ത്രി അവർകൾ സമ്പാദിച്ച രണ്ടും, കള്ളർകോട്ടു കിഴക്കേടത്തു ശ്രീമാൻ ചന്ദ്രശേഖരവാരിയരുടെ ഗ്രന്ഥശാലയിൽനിന്നു പണ്ഡിതർ വടക്കുംകൂർ രാജരാജവൎമ്മരാജാവു കൊണ്ടുവന്ന ഒന്നും, ഇങ്ങനെ മൂന്നു ഗ്രന്ഥങ്ങളെ അവലംബിച്ചു. ഗണപതിശാസ്ത്രികൾ സമ്പാദിച്ചതിൽ ഒരു ഗ്രന്ഥം

“കോപ്പതെല്ലാം കണ്ടു താൽ‌പരിയം പൂണ്ടു
കൂപ്പിടാതേ നിന്ന ഗീഷ്പതി ചൊല്ലിനാൻ”

എന്ന ഭാഗത്തിൽ അവസാനിക്കുന്നു. മറ്റു രണ്ടു ഗ്രന്ഥങ്ങളും സമഗ്രങ്ങൾ തന്നെ. ഒന്നിലധികം ഘട്ടങ്ങളിൽ എന്റെ മനസ്സിനു നിർദ്ദോഷമെന്നു തോന്നിയ ഒരു പാഠം കണ്ടുപിടിക്കുവാൻ ഒട്ടുവളരെ പണിപ്പെടേണ്ടിവന്നു എന്നുപറയേണ്ടതില്ലല്ലോ.

ഉണ്ണായിവാരിയരുടെ കാലത്തേയും കവിതകളേയും പറ്റി അനേകം അന്വേഷണങ്ങൾ നടത്തിയതിന്റെ ഫലമായി ഇതുവരെ കേരളീയരുടെ അറിവിൽപ്പെട്ടിട്ടില്ലാത്ത ഏതാനും ചില വിവരങ്ങൾ ലഭിക്കുവാൻ ഇടവന്നു. അവയെ ഈ അവസരത്തിൽ ഭാഷാഭിമാനികളെ ഗ്രഹിപ്പിക്കുന്നതിന് എനിക്കു പ്രത്യേകം സന്തോഷമുണ്ട്. ഈ വിഷയത്തിൽ എനിക്ക് അമൂല്യങ്ങളായ പല സഹായങ്ങളും ചെയ്തുതന്നിട്ടുള്ള എന്റെ സ്നേഹിതൻ 'കേരളപുത്രാ"ദിഗ്രന്ഥകൎത്താവായ ശ്രീമാൻ അമ്പാടി നാരായണപ്പു [ 6 ] തുവാളുടെ പേരിൽ എനിക്കുള്ള കൃതജ്ഞത വാക്കുകളാൽ പരിചേ്‌ഛദിക്കാവുന്നതല്ല.

കൊച്ചിശ്ശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേഗോപുരത്തോട് അടുത്തുകിടക്കുന്ന ‘അകത്തൂട്ടു വാരിയ’ത്തിലാണ് നമ്മുടെ മഹാകവി ജനിച്ചത്. അകത്തൂട്ടു വാരിയന്മാൎക്കു പണ്ടേക്കുപണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ട്. ഉണ്ണായിവാരിയരുടെ സാക്ഷാൽ നാമധേയം രാമൻ എന്ന് ആയിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ=ഉൺ‌രാമവാരിയർ=ഉൺ‌രായിവാരിയർ=ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണ് രാമവാരിയർ ഉണ്ണായിവാരിയരാ‍യി തീൎന്നതു്. സ്വന്തം അമ്മാവൻ തന്നെയായിരുന്നു വാരിയരുടെ ഗുരുനാഥൻ. ബാല്യത്തിൽ ഒരിക്കൽ അമ്പലത്തിലെ കഴകപ്രവൃത്തിക്ക് എന്തോ വീഴ്ചവരുത്തുകയാൽ മാതുലനു മരുമകനെ ശാസിക്കേണ്ടിവന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു നിൎഗ്ഗമിച്ച ഒരു ദ്രുതകവനമാണ് താഴെക്കാണുന്ന ഭാഷാശ്ലോകം.

താഡിക്കേണ്ടെന്നു ചൊല്ലിക്കൊടിയ തടിയുമായ്
പ്രാണനിൎയ്യാണകാല-
ത്തോടിച്ചാടിക് കൃതാന്തത്തടിയനടിയനെ-
പ്പേടികാട്ടും ദശായാം
കോടക്കാർമേഘവൎണ്ണം തഴുകിയ വനമാ-
ലാവിഭൂഷാഞ്ചിതം തേ
കൂടക്കാണായ്‌ വരേണം തിരുവുടലരികേ
കൂടൽമാണിക്യമേ! മേ.

‘താഡിക്കേണ്ട്’ എന്നുവച്ചാൽ ‘താഡിക്കുന്നുണ്ട്’ എന്നാണൎത്ഥം. ഇതുകൂടാതെ വാരിയരുടെ വകയായി ഒരു ഭാഷാശ്ലോകം കൂടി കേട്ടിട്ടുള്ളതു താഴെ ഉദ്ധരിക്കാം.

നില്ലപ്പാ! നിലനില്ലു പേൎത്തുമിവിടെ-
ത്തന്നേ മലർക്കന്ന്യയാം
വല്ലിക്കെട്ടുമണിഞ്ഞു മൂന്നുലകിലൂം
വിസ്താൎയ്യ പത്രാ‍വലിം

[ 7 ]

തെല്ലുൾച്ചേർന്നു കുലീപിനീപരിസരേ
നില്ക്കുന്ന കല്പദ്രുമം
ചൊല്ലിക്കൊണ്ടതു നല്കും; എന്തിനു മന-
ക്കാമ്പേ! മഹീചങ്‌ക്രമം?


കുലീപിനി ഇരങ്ങാലക്കുടക്ഷേത്രക്കുളത്തിന്റേ പേരാണത്രേ.


   വാരിയരുടെ കവിതകളിൽ സൎവഥാ പ്രാധാന്യം വഹിക്കുന്നതു ‘രാമപഞ്ചശതീസ്തോത്രം’ എന്ന സംസ്‌കൃതകാവ്യമാണ്. അതു മഹാകവി മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ഗുരുവായുപുരേശസ്തവമായ ‘നാരായണീയ’ത്തേ അനുകരിച്ചു നിൎമ്മിച്ചിട്ടുള്ളതും അൻപതു ദശകങ്ങളിലായി അഞ്ഞൂറിൽ‌പ്പരം ശ്ലോകങ്ങളടങ്ങിയതുമായ ഒരു സാരസ്വതപ്രവാഹമാകുന്നു. രാമായണമാണ് കാവ്യത്തിലെ പ്രതിപാദ്യവിഷയം; രാമനാണ് കാവ്യകൎത്താവു്. അതിനാൽ ഭട്ടതിരിയുടെ കാവ്യം എങ്ങനെ ‘ദ്വേധാ നാരയണീയ’മോ അതുപോലെ വാരിയരുടെ കാവ്യവും ‘ദ്വേധാ രാമപഞ്ചശതീസ്തോത്രം’ തന്നെ. പരിണതപ്രജ്ഞനും ഭാവനാകുശലനും ആയ വാരിയർ ഈ കാവ്യത്തിൽ ശബ്ദവിഷയകമായി പ്രസാദംകൊണ്ടല്ലെങ്കിലും പ്രൌഢതകൊണ്ടു ഭട്ടതിരിയേക്കൂടി ഒന്നു തലകുനിപ്പിക്കുന്നില്ലയോ എന്നു തോന്നിപ്പോകുന്നു. ഉദാഹരണത്തിനായി ആദ്യത്തെ ദശകം ഉദ്ധരിക്കാം.

ആനന്ദോ‍ാദയഹേതുരിന്ദുദൃഷദാ-
മിന്ദുൎമ്മുനീനാം ധിയാ-
മാവൃന്ദാരകമാപിപീലികമിഹ
സ്രക് സൂത്രനീത്യാ സ്ഥിതഃ
ശ്രീവത്സാദ്‌ഭുതകൌസ്തുഭോജ്ജ്വലവപു
ശ്രീവാസുദേവസ്സ്വയം
ശ്രീമത്‌സംഗമമന്ദിരേ വിഹരതേ
ശ്രേയഃപ്രദായീ നൃണാം.

ശൃണ്വൻ യദ്‌ഗുണമുദ്‌ഗൃണൻ യതമനാ
യം ചിന്തയൻ സന്തതം
തന്വന്നൎച്ചനവന്ദനേ ഭജതിയോ
യസ്യൈവ ദാസ്യം ഗതംഃ

[ 8 ]

ധന്യോƒസൌ മനുജഃ കദാപി ന പുനഃ
സ്തന്യം ജനന്യാഃ പിബേൽ;
തം നാഥം ജഗതാം നമാമി ശിരസാ
ശ്രീസംഗമേശം ഹരിം.
മഞ്‌ജുസ്വൎണ്ണകിരീടമഞ്ജനശിലാ...
ഭാളീകചഞ്ചൽകചം
കിഞ്ജല്ക്കോപമചില്ലിവല്ലിവലനൈ-
വ്യഞ്ജൽപ്രപഞ്ചസ്ഥിതിം
കഞ്ജാന്തൎദളനേത്രമുന്നവ മഭി-
ന്യഞ്ചന്മണീകുണ്ഡലം
സഞ്ജല്പാമൃതഫേനപുഞ്ജഹസിതം
സഞ്ചിന്തയേ തേ മുഖം.
കണ്ഠാലംകൃതകൌസ്തുഭം കരലഗൽ
കൌമോദകീകംബുരാൾ-
കുണ്ഠാരാതിസുദർശനാക്ഷഗുഡികം
ശ്രീവത്സലക്ഷ്മാങ്കിതം
നിക്ഷിപ്തത്രിജഗൽകൃശോദരലസ-
ന്നാഭിസ്ഥനാളീകുജ
ന്യക്ഷോദീരിതവേദമാനുദതു മേ
ഖേദം തവേദം വപുഃ
പ്രിതം ഗാഢനിവിതപീതവസനം
വ്യാസംഗികാഞ്ചീകുലം-
ബാദീപ്രാപ്രപദീനനീവിനിഭൃതം
പീനോരുമാരാഗ്‌നുമം
ആയിദൽസനകാദൃതം പദയുഗോ
പാസീനധാത്രിരമാ
ദാസീചാരിതചാമരം വനമാലേ
ത്വാം സംഗമാധീശ്വര!
പൂൎവം പുഷ്കരവിഷ്ടരഃ പുനതഹൊ
വിഷ്ണുഃ പുനാരുദ്ര ഇ-
തോവം ധൂൎവഹതാം പൃഥമXXXXXകിം
സൎഗ്ഗസ്ഥിതിധ്വംസനേ?

[ 9 ]

സൃഷ്ടം രക്ഷസി; രക്ഷ; രക്ഷിതമലം
സംഹൃത്യ; കൃത്യാദിതോ
ദുഷ്ടാത്തിഷ്ഠ വിരമ്യ; സമ്യഗിതി കിം
പിത്രാസി വിത്രാസിതഃ?
ന്യസ്തം ചേതസി യദ്യദദ്യ യതിതും
നിസ്തന്ദ്രചിത്തൈർനൃഭി-
സ്തത്തൽ സ്മൎയ്യത ഏവ സുപ്തബുധിതൈ
ൎദത്തം ത്വയേത്യൈഹികം;
വിത്തം വസ്ത്യമപത്യമിത്രദയിതാ-
ഭൃത്യാദി വാ ഭുക്തയേ
പ്രത്തം ഭക്തജനായ തത്തദവിതും
യത്തോƒസി തത്തോഷിതഃ
ഏനഃപുണ്യപരംപരാമിഹജനൗേ
ജാനാതി മർത്യോ ന താം
മൌനഃപുന്യചിതാം പുരാതനജനൗേ
സ്വേനാതിയുത്നേന യഃ
പ്രീണാതി ശ്രവണത്വഗക്ഷിരസന-
ഘ്രാണാനി യേനാനിശം
പ്രാണാതാപ്രണയാവശേ ബത പശൌ
ദേയേ ദയാർദ്രേ ദൃശൌ.
ആയൂരത്നമയോഘനോസ്ത്യപഘനോ
രായോംബുധാരാസമാ
ജാരാപത്രമുഖം ജനാശ്ഛ ബഹവ
സ്സന്ത്യന്തികേ യദ്യപി
മായൂരച്‌ഛദവൽ തഥാപി മമ ഭൂ-
ന്മാലിന്യമന്യത്ര മാ;
പീയൂഷപ്രഹതം ബിഭൃഷ്വ നയനേ
സ്ഫീതാനുകമ്പാഘനേ
ഹീനപ്രായമവൈരിതോƒന്യദഫലം
ജാനദ്ഭിരേവാഖിലം
ധ്യാനപ്രാഘുണികീകൃതം യദതസീ-
സൂനപ്രഭം യോഗിഭാഃ

[ 10 ]

ഏനൽ പാവനതാസുധാക്ത ശശഭൃൽ
ഭാനുപ്രകാശാംശുസ-
ഹ്യാനല്പാമൃതമീക്ഷിതും തവ വപു
പ്രാണപ്രയാണേ വൃണേ.

ആരണ്യകാണ്ഡത്തിൽ നിന്ന് ഒരു പദ്യം താഴെ ചേൎത്തു കൊ
ള്ളുന്നു

നിരവർണയൽ സവരവർണിനീമുഖം
മതിനിർണയായ യതിവർണയാ ദൃശാ
സമവർണയച്ചരണചണ്ഡതാം തവ
സ്വരവർണശുദ്ധപദഷണ്ഡയാ ഗിരാ.

താഴെ കാണുന്നതു സുന്ദരകാണ്ഡത്തിലെ ഒരു പദ്യമാണ്.

സൗെധേ ഹൎമ്മ്യേ സഞ്ജവനേ ചാപ്യവരോധേ
സീതാദേവീമേഷ വിചിന്വന്നവലോക്യ
കങ്കേളീനാം കല്പതരൂണാം വിപിനേƒസൗെ
ക്ലാന്തോ മദ്ധ്യേശിംശപമാസ്ത ക്ഷണമാത്രം.
 
യുദ്ധകാണ്ഡത്തിൽനിന്ന് ഒരു ശ്ലോകംകൂടി ഉദ്ധരിക്കട്ടേ

ത്വദ്‌ബാണേഭ്യസ്സബിഭ്യത്ത്വരിതമവരജം
ബോധയൻ കുംഭകൎണ്ണം
തദ്‌ബാഹുച്‌ഛായയാൎദ്ദൻ സ്വരിപുമുപശമ-
യ്യാസ്ത പുതൃേണ സാൎദ്ധം:
കല്പാന്തോന്നിദ്രരുദ്രപ്രതിഭടവപുഷാ
ശൂലിനാ തേന തേനേ
ദർബാധാ യാ കപീനാമശനിരജനി സാ
പാദപാത തവാന്തേ

നാല്പത്തൊൻപതാമത്തെ ദശകത്തിൽ ഗ്രന്ഥകൎത്താവു തന്നേപ്പ
റ്റി പ്രകടമായി ചില വിവരങ്ങൾ പ്രസ്താവിക്കുന്നുണ്ട്.

ഭവന്മാലാകാരോ ഭജനവിമലാകാരകാരണോ
സ്‌മ്യഹം രാമോ രാമായണമഭണമേവും തവ പുരാ;
സുഖം മാലേവൈതൽ സരസപദപുഷ്പൗെഘരചിതാ
ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി.

[ 11 ] ഇതിൽനിന്നു കവിയുടെ നാമധേയം രാമനെന്നും അദ്ദേഹത്തിൻെറ വൃത്തി ഇരിങ്ങാലക്കുടക്ഷേത്രത്തിൽ മാലെകെട്ടെന്നും വിശദമാകുന്നുണ്ടല്ലോ. ആ ദശകത്തിൽ തന്നെയുള്ള മറ്റൊരു ശ്ലോകമാണ് താഴെ കുറിക്കുന്നത്.

ബുധോ വാ മൂഢോ വാസ്തപിഹ കവയിതാ സ്യാൽ കിമിയതാ?
ശ്രുതാ വാത്മീകീയാദ്രഘുപതികഥാ യേന ഹി യഥാ
തഥേയം തസ്യാ യദ്യനുകലനകാലേ പരിണമേത്
പ്രസത്യൈ ശ്രോതൃണാം ഫലമിദമൃതേ കിം കവികൃതേ?"

ഗ്രന്ഥസമാപ്തിയിലുള്ളതാണ് അധോലിഖിതമായ പദ്യം.

"ശതം നാതി സഹേന ചോഷ്ണമപി ച
ശ്രീസംഗമാധീശ്വര!
സ്വാതന്ത്ര്യേ ചകിതസ്തദസ്മി; സുഖിത
സ്ത്വൽപാരതന്ത്ര്യേ സ്മൃതേ;
ദേഹേ ധാതുഷു ചേന്ദ്രിയേഷു ശിരസി
സ്വാന്തേ തഥാന്തൎബഹി
സ്സൎവ്വാംഗേഷ്വപി മേ തവൈവ കരുണാ
പീയൂഷധാരയതാം."

ഈ സ്തോത്രത്തിൽ പ്രഥമശതകം കൂടൽമാണിക്യസ്വാമിയുടെ കേശാദിപാദമാണെന്നുകണ്ടുവല്ലോ. അന്ത്യദശകം പാദാദികേശമാണ്. ഈ വിഷയത്തിൽ വാരിയർ ഭട്ടതിരിപ്പാട്ടിലെ അനുകരിക്കുന്നില്ല. ഭട്ടതിരി തന്റെ കാവ്യം ഒരു കേശാദിപാദംകൊണ്ടത്രേ സമാപിപ്പിക്കുന്നതു്.

രാമപഞ്ചശതീസ്തോത്രത്തിനു പത്തറുപതു കൊല്ലങ്ങൾക്കു മുൻപു രാമൻനമ്പിടി എന്നൊരു വിദ്വാൻ ഒരു ലഘുവ്യാഖ്യാനം നിൎമ്മിച്ചിട്ടുണ്ടു്. അത് അന്ന് ഇരിങ്ങാലക്കുടവാരിയത്തിൽ മൂപ്പായിരുന്ന പ്രസിദ്ധജ്യോതിഷികൻ ശങ്കുവാരിയരുടെ ആവശ്യപ്രകാരം ആയിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന വ്യാഖ്യാതൃപദ്യത്തിൽ നിന്നു വെളിവാകും.

ധീമാൻ പാരശവാഗ്രണീവിജയതേ
ജ്യോതിൎവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദരന്ത്വധിവസൻ
യശ്ശങ്കരാഖ്യോƒമലഃ

[ 12 ]

രാമസ്തസി ഗിരാƒവികല്പിതമതി
സ്വല്പസ്യ ചാൎത്ഥാമിത
സ്യേമാം പഞ്ചശതീസ്തവസ്യ വിവൃതിം
കുൎവെ യഥാമത്യഹം.

ഏറെക്കാലം ഇരിങ്ങാലക്കടയിൽ കഴിച്ചുകൂട്ടിയതിനു ശേഷം വാരിയർ കറെ നാൾ തൃശ്ശിവപേരൂർ താമസിച്ചു വടക്കുന്നാഥസ്വാമിയെ ഭജിക്കുകയുണ്ടായി. അക്കാലത്ത് അദ്ദേഹം വടക്കുന്നാഥസ്തുതിയായി പല കീൎത്തനങ്ങളും നിൎമ്മിച്ചിട്ടുള്ളതിൽ ഏതാനും ചിലത് എന്റെ കൈവശം വന്നുചേൎന്നിട്ടുണ്ട്. അവ ൟ ഗ്രന്ഥത്തിന്റെ അനുബന്ധമായി ഒടുവിൽ പ്രസിദ്ധപ്പെടുത്തുന്നു. ആ അവസരത്തിൽ അന്നു തൃശ്ശൂരിലും മറ്റും നാടുവാഴിസ്ഥാനമുണ്ടായിരുന്ന ചങ്ങരൻകോതക്കൎത്താവുമായി വാരിയൎക്കു പരിചയപ്പെടുവാൻ ഇടയാകുകയും കൎത്താവിന്റെ ആജ്ഞാനുസാരം വടക്കുന്നാഥക്ഷേത്രത്തിലേക്കു തന്റെ ഒരു വഴിപാടെന്ന നിലയിൽ ആ മഹാകവി ഗിരിജാകല്യാണം ഗീതപ്രബന്ധം നിൎമ്മിക്കുകയും ചെയ്തു ഇത് എന്റെ കൈവശം കിട്ടീട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഗ്രന്ഥകൎത്താവു തന്നെ കുറിച്ചിട്ടുള്ള ഒരു പദ്യത്തിൽനിന്നു വിശദമാകുന്നു

"ഗിരിജാകല്യാണമിദം
നിരമാദലിഖച്ച രാമപാരശവഃ
സങ്കടമോചനഹേതോ-
ശ്ശങ്കരഗോദപ്രഭോൎന്നിയോഗേന."

ഇതിൽനിന്നു ഗിരിജാകല്യാണം കവിതന്നെ നിൎമ്മിച്ച് ആദ്യം ഒരു ഗ്രന്ഥത്തിൽ എഴുതിയതായി കാണുന്നു.

നളചരിതം കഥകളിപ്പാട്ടു വാരിയരുടെ ഒടുവിലത്തെ കൃതി എന്ന് ഊഹിക്കുന്നു.

ഉണ്ണായിവാരിയരുടെ ജീവിതകാലത്തേപ്പറ്റി ഒരഭിപ്രായം പറയുന്നതിനു വളരെ ആലോചിക്കേണ്ടിയിരിക്കുന്നു വാരിയർ കൊല്ലം ൯൨൫-ാ മാണ്ടിടയ്ക്കു ജനിച്ചു എന്നും ൯൫൫-ാ മാണ്ടിടയ്ക്കു തിരുവനന്തപുരത്തു വന്നു കാൎത്തിക തിരുനാൾ രാമവൎമ്മ മഹാരാജാവു തിരുമനസ്സിലേ മുഖംകാണിച്ചു എന്നും അന്ന ഇവിടെ വച്ചു മഹാകവി കുഞ്ചൻനമ്പിയാരുമായി പരിചയപ്പെട്ടു എന്നും ടിപ്പുവുമായുള്ള യുദ്ധത്തേപ്പറ്റി [ 13 ] ചില മണിപ്രവാളശ്ലാകങ്ങൾ ഉണ്ടാക്കിയെന്നും ൯൮൭-ാമാണ്ട് ഇരിങ്ങാലക്കുടവച്ച് ൬൧-ാമത്തെ വയസ്സിൽ മരിച്ചു എന്നും സുക്ഷ്മം പോലെ ൧൦൫൬-ലെ ഭാഷാചരിത്രം ഒന്നാംപതിപ്പിൽ പറഞ്ഞു കാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തിയല്ലെന്നു തെളിയിക്കുവാൻ പ്രയാസമില്ല. രണ്ടാംപതിപ്പിൽ ൯൫൫-ന് ഇടയ്ക്ക് അല്ല ൯൪൦-ന് ഇടയ്ക്കാണ് വാരിയർ കാൎത്തിക തിരുനാൾ തിരുമേനിയെ മുഖംകാണിച്ചത് എന്നു പഴയ എെതിഹ്യത്തെ സ്വല്പം ഭേദപ്പെടുത്തി പറഞ്ഞിരിക്കുന്നതും വിശ്വാസയോഗ്യമല്ല.

"അപി ച മ്മ ദയിതാ
കളിയല്ലനതിചിരസൂതാ
പ്രാണൻ കളയുമതിവിധുരാ
എന്നാൽ കുലമിതഖിലവുമറുതിവന്നിതു."

എന്ന നളചരിതം ഒന്നാം ദിവസത്തെ കഥയിലെ പദഖണ്ഡം അറമാണ് എന്നൊരൈതിഹ്യമുണ്ടു് എന്നും ഉണ്ണായിവാരിയർ സമീപസന്തതിയില്ലാതെയാണ് മരിച്ചത് എന്നും ഉള്ളതു നിൎവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്‌ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്ന് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു. അതിനും രണ്ടു തലമുറയ്ക്കുമേലാണ് ഒരു പ്രസിദ്ധജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ എെതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ തന്റെ മകൻ തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്ക് അവകാശിയാക്കിത്തീൎത്തു. ആ ദത്തപത്രം ഇപ്പോഴും ഉണ്ട്. അദ്ദേഹം ൭൦-ൽ ചില്വാനം വയസ്സു ജീവിച്ചിരുന്നതിനു ശേഷം കൊല്ലം ൧൦൨൦-ാമണ്ടിടയ്ക്കു കാലധൎമ്മത്തേ പ്രാപിച്ചു. പിന്നീടു രാമൻനമ്പിടിയേക്കൊണ്ടു രാമപ‍ഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാരിയർ മുപ്പനായി. അദ്ദേഹം ൭൪-വയസ്സോളം ജീവിച്ചിരുന്ന് ൧൦൬൪-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂൎവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണിക്കണ്ടവാരിയരുടെ അടുത്ത പൂൎവികനായിരുന്നില്ല എന്നുള്ളത് ഇതിൽനിന്നു വിശദമാകും. ശങ്കുവാരിയരുടെ കാലത്തിനിപ്പുറം കുറേക്കൊല്ലം ജ്യോതി [ 14 ] ഷവിദ്വാൻ കുട്ടൻവാരിയർ കലമഹിമയെ പരിപാലിച്ചു പോന്നിരുന്നു. ഇപ്പോഴത്തെ കാരണവൻ ഇൗശ്വരവാരിയരാണ്. കുഞ്ചൻനമ്പിയാൎക്ക് എന്നതുപോലെ യാതൊരു ക്ഷേത്രാനുഭവവും കാൎത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് ഉണ്ണായിവാരിയൎക്ക് പതിച്ചുകൊടുത്തതായി കാണുന്നില്ല. കായംകുളം രാജ്യം പിടിച്ചടക്കിയ അവകാശവഴിയാണല്ലോ തിരുവിതാംകൂറിലേക്ക് ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ‌‌മേൽക്കോയിമ്മസ്ഥാനം സിദ്ധിച്ചത്. പണ്ഡിതപക്ഷപാതിയായ കാൎത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു ഇരിങ്ങാലക്കുടക്ഷേത്രത്തിലെ കഴകപ്രവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദൎശിച്ചിരുന്നാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽത്തന്നെ പതിച്ചുകൊടുത്തിരിക്കുവാൻ ഇടയുണ്ട്. അവിടുന്നു സ്ഥാപിച്ച വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഗിരിജാകല്ല്യാണം ഗീതപ്രഭന്ധത്തിന്റേയോ രാമപഞ്ചശതീസ്തോത്രത്തിന്റേയോ ഒരു താളിയോലപ്രതിപോലും കാണുന്നില്ല. നളചരിതം കഥകളി തിരുവനന്തപുരത്തുവച്ചു നിൎമ്മിച്ചു എന്നുള്ളതിനു യാതൊരു തെളിവുമില്ല. നേരെമറിച്ചു ൯൫൫-ാമാണ്ടിടയ്ക്കു വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കയും ചെയ്തിരുന്നു എങ്കിൽ വലിയ ഒരു സംസ്കൃത പണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതി തിരുനാൾ തിരുമേനിയെ അനുകരിച്ചു സംസ്കൃതശ്ലോകങ്ങൾ കൊണ്ടുതന്നെ ആദ്യന്തം തന്റെ കഥകളി പൂരിപ്പിച്ചിരുന്നിരിക്കുവാനാണ് എളുപ്പമുള്ളത്. "കാതിലോല; നല്ലതാളീ" "കരി കലക്കിയ കുളം; കളഭം കലക്കിയ കുളം" "ചേറ്റിൽക്കിടക്കുന്ന പന്നിത്തടിയനും; പങ്കേ ശയിക്കുന്ന പോത്രപ്രവരനും"; ഈ മൂന്ന് എെതിഹ്യങ്ങൾക്കും വലിയ വിലയൊന്നും വയ്ക്കേണ്ടതില്ല. കാളിദാസനേയും ഭവഭൂതിയേയുമോ എഴുത്തച്‌ഛനേയും കണ്ണശ്ശനേയുമോ പററിയുള്ള എെതിഹ്യങ്ങളേയും "പരിപതതി പയോനിധൌ പതംഗഃ" "ചുടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചുടായ്‌വരും" മുതലായ പദ്യങ്ങളുടെ കർതൃത്വത്തെ സംബന്ധിച്ചുള്ള പഴങ്കഥകളേയും ഇക്കാലത്ത് ആർ വിശ്വസിക്കുന്നു? ഉദ്ദണ്ഡശാസ്ത്രികൾക്കും കാക്കശ്ശേരിഭട്ടതിരിക്കും തമ്മിൽ നടന്നതായി കേരളീയൈതിഹ്യം ഘോഷിക്കുന്ന "ആകാരോ ഹ്രസ്വഃ; നഹി നഹ്യാകാരോ ദീൎഘഃ" ഇത്യാദി സംഭാഷണം ചോളദേശ [ 15 ] ത്തിൽ വേദാന്തദേശികുൎക്കും ഒരു അദ്വൈതിക്കും നടന്നതായത്രേ എെതിഹ്യം. വേദാന്തദേശികർ ഉദ്ദണ്ഡനെ അപേക്ഷിച്ച പ്രാക്തനനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

മേൽ വിവരിച്ച ന്യായങ്ങളാൽ ഉണ്ണായിവാരിയാർ കുഞ്ചൻ നമ്പിയാരുടെ സമകാലികനായിരുന്നു എന്നുള്ള വിശ്വാസത്തിനു സാരമായ ഉടവു തട്ടുന്നുണ്ട്. ഇനി കൊല്ലം പത്താംശതകത്തിൻറ മദ്ധ്യകാലത്തല്ല അദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ പിന്നേ ഏതുകാലത്തായിരുന്നു എന്നു നോക്കാം. രാമപഞ്ചശതീ സ്തോത്രം ർൻ-ാം ദശകത്തിൽനിന്നു ഞാൻ ഉപരി ഉദ്ധരിച്ച ഒരു പദ്യത്തിൽ "അനുകലനാകാലേ പരിണമേൽ പ്രസത്യെെ" എന്നൊരു ഭാഗം കാണുന്നുണ്ടല്ലോ. അതിൽ "പരിണമേൽ പ്രസത്യെെ" എന്നുള്ളത് അനുകലനകാലമായ കലിദിനത്തെ കാണിക്കുന്നു എന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. അങ്ങനയാണെങ്കിൽ കൊല്ലം ൭൯൮ ഇടവമാസം ൧൧-ാ൹ വെള്ളിയാഴ്ച നാൾ ആ ശ്ലോകം നിൎമ്മിച്ചതായി വരുന്നു. എന്നാൽ ആ ഭാഗം കലിസംഖ്യയെ സുചിപ്പിക്കുന്നതായി രാമൻനമ്പിടി അദ്ദേഹത്തിൻെ വ്യാഖ്യാനത്തിൽ പറഞ്ഞുകാണുന്നില്ല.

രാമനാട്ടത്തിൻെറ ഉദയം കൃഷ്ണനാട്ടത്തിന്റെ ആവിൎഭാവത്തിനു മേലായിരുന്നു എന്നുള്ളതു നിസ്തൎക്കമാണല്ലോ. കൃഷ്ണനാട്ടത്തിന്റേയും പൂൎവ്വഭാരതചമ്പുവിന്റേയും കൎത്താവായ മഹാകവി കോഴിക്കോട്ടു മാനവേദൻ രാജാവ് ആ രണ്ടു ഗ്രന്ഥങ്ങളും നിൎമ്മിച്ച കാലം അവയിൽതന്നെ കലിസംഖ്യകളാൽ കുറിച്ചിട്ടുണ്ടു്. "പാപോദില്ലാലസോഽയം കലിഃ" എന്നു പൂൎവ്വഭാരതചമ്പുവിൽ കാണുന്നതിൽ നിന്ന് ആ ഗ്രന്ഥം കോല്ലം ൮൨൯-ലും "ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ" എന്നു കൃഷ്ണനാട്ടത്തിൽ കാണുന്നതിൽ നിന്ന് ആ ഗ്രന്ഥം കോല്ലം ൮൨൯ ാമാണ്ടു ധനുമാസം ൨൦-ാ൹ ഞായറാഴ്ച ദിവസത്തിലും ആണ് അവസാനിച്ചതെന്ന് ഊഹിക്കാം. കവി തന്റെ ഗുരുവായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു ഗ്രന്ഥങ്ങളിലും സ്തുതിച്ചിട്ടുമുണ്ടു്.

അഘവിഹതികരാണാം കൃഷ്ണനാമ്‌നാം ഗുരൂണാ-
മനവരതമപാംഗപ്രാവൃഷേണ്യാംബുവാഹഃ
പ്രവിസരദനുകമ്പാവാരിസംഭാരസാന്ദ്രോ
മമ ഹൃദയമയൂരം നൎത്തയേദാത്തമോദം


(പൂൎവ്വഭാരതചമ്പു,
[ 16 ]

പ്രേമ്ണാലം ലാള്യമാനഃ സദയമിഹ സദാ-
നന്ദസംജ്ഞേന പിത്രാ
രാമേണ ജ്യായസാ വാ വിവശമതി യശോ-
ദാഖ്യയാ വാ ജനന്യാ
ആദീവ്യദ്ദിവ്യഗവ്യ വിബുധപരിവൃഢോ
ഽരിഷ്ടദാതാഘമോക്ഷം
പുഷ്ണൻ കൃഷ്ണോ ഗുരുർമേ പരമതപദോ-
ദ്‌ഭാസകോ ബോഭവീതു.


(കൃഷ്ണനാട്ടം)


എല്ലാംകൊണ്ടും

"സ്ഫായദ്‌ഭക്തിഭരേണ നുന്നമനസാ
ശ്രീമാനവേദാഭിധ
ക്ഷോണീന്ദ്രേണ കൃതാ നിരാകൃതകലിർ-
ഗ്രാഹ്യാ സ്തുതിർഗാഥകൈഃ"

ഇത്യാദി പദ്യം കലിസൂചകമാണെന്നുള്ളതിനേപ്പറ്റി ആരും സംശയിക്കണമെന്നില്ല. കൊട്ടാരക്കരതമ്പുരാൻ മാനവേദരാജാവിന്റെ സമകാലികനും രോഹിണീനക്ഷത്രത്തിൽ തിരുവവതാരമാൎന്ന തിരുവിതാംകൂർ ഉണ്ണിക്കേരളവൎമ്മ മഹാരാജാവിന്റെ സ്വസ്രീയനും ആയിരുന്നു. അദ്ദേഹം രാമനാട്ടം ഏർപ്പെടുത്തിയതും രാമായണവിഷയകമായി എട്ട് ആട്ടക്കഥ നിൎമ്മിച്ചതും ഉണ്ണിക്കേരളവൎമ്മ മഹാരാജാവു നാടുനീങ്ങിയ കൊല്ലം ൮൩൬-നു മുൻപായിരിക്കണം. അങ്ങനെയാണെങ്കിൽ നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തെ അനുകരിച്ചു് ഉണ്ണായിവാരിയർ ൮൪൦-നു മുൻപു നിൎമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചിരാജ്യത്തിലെ ഒരു പ്രഭുവിനെ ആശ്രയിച്ചുപാൎത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരിമഹാരാജകുടുംബത്തിലെ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നത് അസംഭവവുമല്ല. നളചരിതത്തിലേയും ഗിരിജാകല്യാണത്തിലേയും പല ഭാഗങ്ങളിലെ ഭാഷാരീതി പരിശോധിക്കുന്ന പക്ഷം ആ ഗ്രന്ഥങ്ങൾ കൊല്ലം പത്താം ശതവർഷത്തിന്റെ ഉത്തരാൎദ്ധത്തേക്കാൾ ഒൻപതാം ശതവർഷത്തിന്റെ പൂൎവാർദ്ധത്തിലോ ഉത്തരാൎദ്ധത്തിലോ നിൎമ്മിക്കപ്പെട്ടു എന്നു വരാനാണ് ന്യായം അധികമുള്ളത്. 'പരിണമേൽ പ്രസത്യൈ' എന്ന [ 17 ] വാക്യം 'അനുകലനകാലേ' എന്ന പദത്തെ പിൻതുടൎന്നു വരുന്നതിനാൽ അതു കലിസംഖ്യാസൂചകമല്ലെന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയുമില്ല. അതു കലിസംഖ്യതന്നെയാണെങ്കിൽ രാമപഞ്ചശതീസ്തോത്രം വാരിയരുടെ യൌവനത്തിലേയും നളചരിതം വാൎദ്ധക്യത്തിലേയും കവിതയാണെന്ന് ഇതിൽ കൂടുതൽ തെളിവുകൾ നമുക്കു കിട്ടുന്നതുവരെ വിശ്വസിക്കുന്നതിൽ അനൌചിത്യമില്ല.

ഈ മഹാകവിയുടെ കവിതാരീതിയെപ്പറ്റി പരേതനായ പ്രൊഫസർ ഏ. ആർ രാജരാജവൎമ്മ കോയിത്തമ്പുരാൻ തന്റെ നളചരിതത്തിന്റെ പ്രൌഢവ്യാഖ്യയായ കാന്താരതാരകത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തീട്ടുള്ളതിൽനിന്ന് അധികമായി ഒന്നും ഈ അവതാരികയിൽ പ്രസ്താവിക്കണമെന്നു ഞാനുദ്ദേശിക്കുന്നില്ല. ഉണ്ണായിവാരിയൎക്കും ഗ്രന്ഥാന്തത്തിൽ,

ഗ്രന്ഥഗ്രന്ഥിരിഹ ക്വചിൽ ക്വചിദപി
ന്യാസി പ്രയത്നാന്മയാ
പ്രാജ്ഞമ്മന്യമനാ ഹഠേന പഠിതീ
മാസ്മിൻ ഖലഃ ഖേലതു
ശ്രദ്ധാരാദ്ധഗുരുശ്ലഥീകൃതദൃഢ
ഗ്രന്ഥിൎസ്സമാസാദയ
ത്വേതൽകാവ്യരസോൎമ്മിമജ്ജനസുഖ
വ്യാസജ്ജനം സജ്ജനഃ

എന്നു തന്റെ ഉദ്ദേശത്തെ വിളിച്ചുപറയാമായിരുന്നു എന്നു പ്രൊഫസർ തമ്പുരാൻ ആ അവതാരികയിൽ സൂചിപ്പിച്ചിട്ടുണ്ടു്. അതുതന്നെ ഗിരിജാകല്യാണത്തിന്റെ അവസാനത്തിൽ കവി മുക്തകണ്ഠം ഘോഷിച്ചിരിക്കുന്നു എന്നുള്ളതു സ്മരണീയമാണ്.

"കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും
അഭയമിതു ഭുവജലധിനടുവിലടിതും കപ്പ-
ലഭ്യസിച്ചീടിനാലൎത്ഥമുണ്ടാം ബഹു
മറുകരയിലണവതിനുമറികിൽ മതിയായ്‌വരും
മലോകരേ! ഘോരസംസാരസാഗരേ"

എന്ന ഭാഗം നോക്കുക [ 18 ] ഗിരിജാകല്യാണം ദ്വിതീയഖണ്ഡത്തിൽ പാൎവതീദേവിയുടെ സൌന്ദൎയ്യവൎണ്ണനാഘട്ടത്തിലും മറ്റും കാണുന്ന കാഠിന്യത്തിനു കണക്കില്ല. ഗ്രന്ഥിജടിലമായ ഈ ഗ്രന്ഥത്തിനു വിസ്തരിച്ച 'കാന്താരതാരകം'പോലെ ഒരു വ്യാഖ്യാനമുണ്ടായാൽ മാത്രമേ സാമാന്യന്മാരായ വായനക്കാൎക്കു പൂൎണ്ണമായി അൎത്ഥബോധം സിദ്ധിക്കുകയുള്ളു. അത് എന്റെ ഉദ്യോഗകൃത്യപരിധിയിൽപ്പെടുന്നതല്ലാത്തതിനാൽ അതിലേക്കായി ഈ സന്ദൎഭത്തിൽ ഒരുങ്ങുന്നില്ല.

ഉണ്ണായിവാരിയരേക്കാൾ മഹാനുഭാവനായ ഒരു കവി കേരളത്തിൽ ഒരുകാലത്തും ജനിച്ചിട്ടില്ലെന്നു നളപരിതംപോലെ തന്നെ ഗിരിജാകല്യാണവും തുറന്നു പറയുന്നുണ്ട്.

              "ജയ ജനനി! ജഗദദയഭരണഹരണേക്ഷണേ!
                ജംഗമാജംഗമബ്രഹ്മവിദ്യാമയി!
                ജയ ജനനി! ശിവകമനി!ജയ ഭഗവതീ! ശിവേ!
                ജന്തുസന്താനസന്തോഷചിന്താമണേ!
                തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ
                ശാരദബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
                ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
                ജന്മാദി ‍ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ;
                ശരണമിഹ തവ ചരണയുഗളമിത മാദൃശാം
                ശങ്കരാലങ്കാരശൃംഗാരശൃഖലേ!

ഇത്യാദി ഭാഗങ്ങളിൽ കാണുന്ന ശബ്ദധോരണിയുടെ സൌന്ദൎയ്യം പരമാനന്ദപ്രദമായിരിക്കുന്നു. ശ്രീപരമേശ്വരൻ കാമദേവനെ ദഹിപ്പിക്കുവാൻ അഗ്നിനെത്രം തുറക്കുന്ന

                     "എന്നേവമുണ്ടായൊരിന്ദ്രിയക്ഷോഭത്തി-
                       നെന്തേ നിമിത്തമെന്നാത്മനി ചിന്തിച്ച
                       തൃക്കണ്ണടച്ചങ്ങരയ്ക്കാൽ വിനാഴിക
                        നിഷ്കമ്പഗംഭീരിമാ ദിവ്യപക്ഷുഷാ
                        നില്ക്കുന്ന മാരനേക്കണ്ടു സമീപത്തു-
                        ദിക്കുന്ന കോപാങ്കുരത്തെക്കരുത്തെഴും
                        സൽകൃപാവജ്രടങ്കംകൊണ്ടു ഖണ്ഡിച്ചു
                        തച്ചങ്ങരച്ചു പരാണുവായ് നേർപ്പിച്ചു

[ 19 ]

വച്ചൊളിപ്പാനായ്‌ത്തുനിഞ്ഞളവെത്രയും
സുക്ഷ്മമായോരു പരാണു പുറത്തു ഫാ-
ലേക്ഷണദ്വാരം കടന്നുപോരും വിധൌ
എൺമണിയെട്ടുകൂറിട്ടതിലൊന്നോള-
മമ്മിഴിവഹ്നികണവും തുണയായി.
വിസ്മയമെന്തു പറയാവു കാൽക്ഷണാൽ
ഭസ്മാവശേഷനായ്‌ത്തീൎന്നു മനോഭവൻ”


എന്നഭാഗം “ഭസ്മാവശേഷം മദനം ചകാര” എന്ന പാദത്തിൽ

അവസാനിക്കുന്ന കുമാരസംഭവത്തിലെ കാളിദാസവൎണ്ണനത്തേ

പ്പോലും ജയിക്കുന്നു എന്നുള്ളതിനു സംശയമില്ല. "പോരുമേതാ

ഗിരോ വാരുമേ മാധവ” മുതലായ ദിക്കുകളിൽ കവി പ്രദ

ൎശിപ്പിച്ചിരിക്കുന്ന നിരങ്കുശത്വത്തെ നമസ്കരിക്കുകതന്നെ വേണം.

ഈ നിരങ്കുശത്വം ഇതുപോലേ തന്നെയോ ഇതിലുമധികമാ

യോ രാമപഞ്ചശതീസ്തോത്രത്തിലും കാണാം. കേരളീയരായ

സംസ്കൃതകവികളിൽ ഇത്ര നിരങ്കുശനായി മഹാകവി ഇലത്തൂർ

രാമശാസ്ത്രികൾ ഒരാൾ മാത്രമേ എന്റെ സ്മൃതിപഥത്തെ പ്ര

വേശിക്കുന്നുള്ളു. “വിഭക്തിയുണ്ടെന്നാകിൽ പടിച്ചു പാടി

ക്കൊൾവാൻ” എന്നു കവി പറയുന്നതിൽനിന്നു ഗിരിജാകല്യാ

ണം സാമാന്യസ്ത്രീകളുടെ ആവശ്യത്തെ പുരസ്തരിച്ചു നിൎമ്മിച്ച

തല്ലെന്നു വെളിവാകുന്നു.


“കനക്കുമൎത്ഥവും സുധ കണക്കേപ്പദനിരയും
അനൎഗ്ഗളം യമകവുമനുപ്രാസമുപമാദി
ഇണക്കം കലൎന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതക്കും നിനയ്ക്കുന്നവൎക്കും പിന്നെ”.


എന്നു നളചരിതത്തിൽ സരസ്വതീദേവി നളചക്രവൎത്തിക്കു

കൊടുക്കുന്ന വരം വാരിയരുടെ ഒരു പ്രബന്ധകടാക്ഷമെന്നത്രേ

ഞാൻ കരുതുന്നത് ആ മാതിരിയിലുള്ള ഒരു വരപ്രദാന

ത്തിനു ഗിരിജാകല്യാണസരസ്വതിയും സന്നദ്ധയായിത്തന്നെ

നിലകൊള്ളുന്നു.


തിരുവനന്തപുരം.
൧൯൨൪-൧൧-൨൦

എസ്.പരമേശ്വരയ്യർ.


[ 20 ]
ഗിരിജാകല്യാണം
‌----------
പ്രഥമഖണ്ഡം

കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ!
മനകാമ്പിങ്കൽ വാ‍ണീടനഘ! കരിമുഖ!
ഗണനാസരണിയിലണയാഗുണഗണ!
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഭണിതിമാതാവേ! നീ പിണിതീൎത്തരുളുവാൻ
മണിദീപികപോലെന്മനസി വിളങ്ങുക.
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും?
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ
സുരപാദപം തൃണം; സുരഭി കരഭിയാ‍ം
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ
ളൊരുമകലൎന്നിങ്ങു പെരുമാറണമെങ്കൽ.
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ-
ക്കരുണാനിധികളാം കവികൾ പലരെയും.
ആധിമാറ്റൂവാനെന്തു മേദിനീതലേ മരു-
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ.
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി;
ദൂരെതൊ ഗിരാമതിൻ ചാരുത വിചാരിച്ചാ‍ൽ
ആളുകളിവരെന്നു മൂളുവിനനുവാദം
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ.
സൽ‌പ്പുരാണാദി കേട്ടു മുപ്പുരാരാതികഥ
തപ്പുകൂടാതെ നിത്യമുൾപ്പൂവിലുറപ്പിച്ചാൽ
ഉൾപ്പരിതാപം നീങ്ങു;മഭ്യുദയങ്ങൾ വരും;
സൽ‌പുരുഷാൎത്ഥലാഭമപ്പുറം ദൂരമല്ല.
ഹര ശങ്കരേത്യാദി തിരൂനാമങ്ങൾ കേട്ടാ-
ലുരിയാടാതെ തൂഷ്ണീമിരിയെന്നാരും ചൊല്ലാ

G.P.T. 4472. 1000. 26-2-1100. B [ 21 ] 2
ഗിരിജാകല്യാണം

പെരിയസൂരികൾക്കുമരിശമുണ്ടായ്‌വരാ;
പരമാൎത്ഥിയാമെന്നിൽ‌പ്പരിതോഷമേ വരൂ.
പരിചോടേവം ചിന്തിച്ചരിയ ഭാഷയായി
ഗ്ഗിരിജാകല്യാണം ഞാനുരചെയ്യുന്നേനെന്നാൽ.

എങ്കിലോ‍ കേൾക്ക പണ്ടു ശംകരൻ‌തിരുവടി-
യങ്കിലോചനനരൻപുംഗവകേതു പുരാൻ
അംഗനാനാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽ‌പ്പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രിമേലങ്ങൊരു ഭാഗത്തിങ്കൽ

  • തങ്കലേ തന്നെക്കണ്ടു തിങ്കൾമൌലിയും വാണു.

നന്ദികേശ്വരഭൃംഗിപുംഗവാ‍ദികൾ ഭൂത-
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുമ്പെട്ടാർ.
തന്നുടേ തത്വംകണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം.
കപർദ്ദിതന്നെക്കാൺ‌മാൻ തരത്തിലവസരം
തപസ്വിജനങ്ങൾക്കും പ്രയത്നം ചെയ്തേ വരൂ.
കനത്ത സന്ദേഹങ്ങൾ സമസ്തശാസ്ത്രത്തിലു-
മുണൎത്തുമവൎക്കു മറ്റനൎത്ഥമേകിക്കൂടാ.
ഒട്ടനേകം നാളേവം നഷ്ടലൌകികചിന്ത-
മഷ്ടമൂൎത്തിതാൻ തപോനിഷ്ഠനായ് മരുവുന്നാൾ
വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്‌വൂ;
കഷ്ടമായ് ലോകതന്ത്രം; ഭ്രഷ്ടമായ്‌കാമതന്ത്രം;
ആൎക്കുമേ കാമരസമോൎക്കിലുമില്ലാതെയായ്
വാർകുഴലിമാരെല്ലാം ചീൎക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല
ന്നേവനും നാവിൽ മഹാദേവനാമമെയുള്ളൂ.
ദേവകൾ മുനികളെന്നേവമില്ലന്നു ഭേദം;
കേവലം മുനികളായേവരുമെന്നേ വേണ്ടൂ.
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്‌ഫലബഹുഫലപുഷ്പപല്ലവങ്ങളായ്-


  • ആ‍ത്മാനമാത്മന്യവലോകയന്തം’ കുമാരസംഭവം.†‘എങ്കിൽക്കൂടാ’
    (പാ‍ഠാന്തരം) [ 22 ]
    പ്രഥമഖണ്ഡം.
3

ക്കല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.
കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും
ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ
ൟവണ്ണമുള്ളവസ്ഥ മൂവുലകിലും കണ്ടു
ജീവനന്നുരചെയ്തു ദേവരാജാനോടേവം:
“ഇന്ദ്ര! നീയെന്തീവണ്ണം മന്ദനായിരുന്നതും
വന്നിതു വിപൎയ്യാസം മന്നിടം മൂന്നിങ്കലും.
ഐഹികമാൎക്കുംവേണ്ടാ ദേഹികൾക്കെന്നാലുണ്ടോ
ലോകമീരേഴും നില്‌പൂ പാകശാസന! പാൎക്ക.
വൈകരുതിനിയേതും പോക നാം സത്യലോകേ
വൈകൃതം ലോകേ വന്നതാകെ നാമുണൎത്തണം.
നൈഷ്ഠികനായ സുരജ്യേഷ്ഠനോടിന്നേചെന്നു
പാട്ടിൽ നാമുണൎത്താഞ്ഞാ‍ൽ കാ‍ട്ടിയതെല്ലാം കുറ്റം.
ഗീഷ്പതിമൊഴികേട്ടു വായ്പൊടേ മഹേന്ദ്രനും
തീപ്പതർതൂകും വജ്രം ദീപ്രമക്കക്ഷേ വച്ചു
കൂപ്പിനാൻ ഗുരുപാദം; നോക്കിനാൻ സുരന്മാരെ;
തീൎപ്പതിന്നായിക്കുറ്റം കോപ്പൊടേ പുറപ്പെട്ടു.
സത്യലോകവും പുക്കൂ ഹൃദ്യമാം സഭാമദ്ധ്യേ
സുസ്ഥിതം പത്മാസനം ഭക്ത്യാ ചെന്നുപാസിച്ചു.
“ഇന്ദ്രാദികളേ! നിങ്ങൾക്കിന്നഹോ സൌഖ്യമല്ലീ
യെന്നുകേട്ടുണൎത്തിച്ചാനിന്ദ്രനും ബ്രഹ്മനോടേ:
“സമ്പ്രതി സൌഖ്യംതന്നേ; കിം പരമുണൎത്തിപ്പൂ?
തമ്പുരാൻ നീതാനേകനുമ്പരാം ഞങ്ങൾക്കെല്ലാം.
ഛദ്മമാരുണൎത്തിപ്പൂ‍ പത്മജ ! ഭവാനോടു?
അല്പമല്ലൊരുതാപമിപ്പൊഴുണ്ടതു കേൾക്ക.
മാലിയന്നെങ്ങൾ ചെന്നു ശൂലിതൻപാദം‌പുക്കാൽ
പാലകനല്ലോ മുന്നം ബാലമാമതിചൂഡൻ;
നീലകന്ധരൻ പരൻ കാലാകാലനങ്ങിപ്പോൾ
നാളനേകംനാളായി പാളയം വേറേ പുക്കാൻ.
ആരെയും വേണ്ടാ തനിക്കാരോടും കോപമില്ല;
ധീരമെത്രയും ചിത്തം നീരസം ലോകതന്ത്രേ.
കാരുണികത്വം മുനിമാരിലേ കാണ്മാനുള്ളൂ;
താരണികഴൽ കാൺ‌മാനാരുമാളല്ല ഞങ്ങൾ.

[ 23 ]

ശോകമിന്നാൎക്കുമില്ല ലോകവാസികൾക്കിനി
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം.
ആകുലം മറ്റൊന്നില്ലാ; ലോകമിങ്ങനേ നില്ലാ;
നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെ."
ആവലാതികളേവമാവതങ്ങുണൎത്തിന
ദേവരാജനെക്കരുണാവലോകനം കൊണ്ടു
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു:
"ജീവശിഷ്യരേ! നിങ്ങൾ ജീവത ചിര"മെന്നു
ഖിന്നത തീൎത്തു സുഖമുന്നതം വരുമാറ-
ക്കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരെയും നോക്കി
കണ്ണടച്ചൊന്നങ്ങോൎത്തു പിന്നെയൊന്നരുൾചെയ്തു.
"വന്നതുനന്നായ് നിങ്ങളൊന്നവയണമിതിൽ.
ചൊന്നതു മറ്റൊന്നല്ല: ഖിന്നതയുണ്ടാകേണ്ടാ;
നന്നായ നിമിത്തങ്ങളെന്നിയേ കാണ്മാനില്ല;
ചന്ദ്രശേഖരപ്രിയാ സുന്ദരീ സതീദേവി-
തന്നുടെ പിതാ മമ നന്ദനനായ ദക്ഷൻ
ഉന്നതശിവദ്വെഷി മുന്നമേ ചെയ്ത കൎമ്മം
നിന്ദിതമതിൻഫലമിന്നുമൊട്ടൊടുങ്ങീല.
നാഥനാരുലകിനെന്നേതുമേ നിനയാതെ
വാസനാബലാൽ പ്രജാപാലനമിവ ന്നപ-
രാധവാനായ നീചനേതുനാൾ വരും സുഖം?
താതനോടാൎക്കുമൊല്ലാ ശാസനമെന്നുകണ്ടു
കാതരാക്ഷിയാം സതി ചെയ്തതിനില്ല കുറ്റം;
പാതകഭിയാ പതിപാദപങ്കജേ ചേൎന്നു.
നാരദഗിരാ ശൂലധാരിയക്കഥകേട്ടു
വീരഭദ്രനേ വിട്ടു; നരസമെന്തു ചൊല് വൂ;
ധാരണ നിങ്ങൾക്കില്ലേ ദാരുണഭൂതവൃന്ദ-
ഘോരത കേട്ടും കണ്ടും ഭീരുതയുണ്ടായതും.?
ഓടിവന്നെല്ലാരുമെന്നോടതുപറഞ്ഞതും
പീഡയാ നിങ്ങളോടുകൂടേ ഞാൻ പുറപ്പെട്ടു
തേടിച്ചെന്നീഡിച്ചീശനാടോപം * വാടിച്ചതു-
മാടിന്റെ താടി ഭൃഗു മോടിക്കു മേടിച്ചതും;
മിത്രനേത്രത്താൽ ഭഗനിത്രനാൾ കാണുന്നതും;


[ 24 ]

വക്ത്രവും പൊത്തിപ്പൂഷാ സരൂപം മേവുന്നതും;
ഒട്ടൊഴിയാതെ പാർത്താൽ കഷ്ടമക്കൎമ്മദോഷം
നഷ്ടമായ് വന്നില്ലതിൻ ശിഷ്ടമിന്നനുഭവം.
മാരിതനായ ദക്ഷൻ ജീവിതനായി; പിന്നെ-
പ്പൂരിതമായി യാഗം നേരിനു തക്കവണ്ണം.
ദാരിതം പാപദാരുവേരിതെന്നോരാതെപോയ്;
ഗൌരിതൻ‌വിരഹത്താൽ‌പ്പാരിടമനാഥമായ്.
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ
ചെയ്തുകൊള്ളണം ലോകമാതാവിൻ പാദാർച്ചനം.
മാധവസഹോദരി മാതാവായതു മമ
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ.
സാദരമുടൻ ദേവി ഭൂധരസുതയായി-
ച്ചെയ്തീടുമവതാരമാധിപോമന്നു പാരിൽ.
നാഥനോടവൾചേൎന്നാലേതുമില്ലാൎക്കും ഭയം;
ഭൂതനാ‍ാഥനോടവൾ പാതിമെയ് വാങ്ങിക്കൊള്ളും.
ചൂതബാണനിൽ പ്രീതചേതനനായിപ്പാര-
മാദരിച്ചീടും രതിചാതുരീവിധികളെ.
പിച്ചകബാണനിന്നു വാച്ചൊരാധികൾ വീളു-
മുജ്ജ്വലരസമെറ്റമുജ്ജ്വലമെന്നും വരും.
ഹൃജ്ജ്വരം നീക്കി നിങ്ങൾ നിൎജ്ജരന്മാരേ! നിത്യ-
മൎച്ചനം ചെയ്തീടുവിൽ വിശ്വമാതാവിൻ പദം.
വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോൎത്താൽ
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും;
കച്ചതും മധുരമാ;മുച്ചയാം നിശീഥവും;
തച്ചു തിന്നുന്ന മൃഗം നിശ്ചയം സഹായമാം;
കച്ചരം പടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ;
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും;
വിശ്വസിപ്പവൎക്കമ്മ നിശ്ചയം കല്പവല്ലി.”
ചതുരാനനൻ‌ചൊന്ന മധുരാലാപമേവ
മസുരവിരോധിനാം വിധുരഭാ‍വംപോക്കി.
അമരാവതീപതി കമലാസനനോടു
വിമലമുപദേശം സകലം വീണ്ടുപോന്നു.

[ 25 ]

അമൃതാശനപതി സുമതി ശചീപതി
ക്രമമേദുരഭക്ത്യാ സമുപാസിച്ചു ദേവീം.
സമയാ മന്ദാകിനീമമലേ മണിഗൃഹേ
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ചു,
സുരഭിയുടെപാൽകൊണ്ടഭിഷേചനം ചെയ്തു;
സുരഭീധൂപദീപാദ്യുപഹാരങ്ങൾ നല്കി;
വലവൈരിക്കു ചെയ്തു പലരും പരികൎമ്മം;
കുലിശായുധൻ സുധാകലശം നിവേദിച്ചു.
സുരവീരന്മാർ നാലുപുറവും തൊഴുതിരു-
ന്നിരവുപകൽ‌ചെയ്തു നിരവേ പുഷ്പാഞ്ജലിം.
ഭജിക്ക സുഖമെന്നു രുചിക്കായവർമനം;
വശക്കേടുപോയ് വാനിൽ വസിക്കും മരങ്ങൾക്കും
അശക്യമായഭാരം ത്യജിക്കായ്‌വന്നു പാട്ടി-
ലമർത്യനാരിമാൎക്കും പ്രവൃത്തിയതൊന്നായി.
അടിച്ചുതളി ചിലർ; പടിച്ചു പാടി ഗീതം;
നടിച്ചു നാട്യം ചിലർ; മടിച്ചീലാരുമൊന്നും;
സിദ്ധഗന്ധൎവ്വമുഖഹസ്തവാദിതവേണു-
മദ്ദളവാദ്യഘോഷം പത്തുദിക്കിലും ചെന്നു.
ഇത്തരം കോലാഹലം വിസ്തരമെന്നേവേണ്ടൂ;
വൃത്രവൈരിക്കു നിത്യമുദിമം മറ്റൊന്നില്ല.
ഭക്തിവന്നുദിച്ചതിൽ സക്തിയും വന്നു; നന്നാ-
യുൾഞെളിവോടേ വാഴ്‌ത്തി നിത്യവൂം നുതി ചെയ്തു.
വരദേ! നിരുപമചരിതേ; മഹേശ്വരി!
പെരിയദുഃഖാൎണ്ണവകര കാട്ടണമമ്മേ!
പരമശിവപ്രിയേ! ഹര മേദുരിതം നീ
ചിരമെങ്ങളെപ്പാലിച്ചരുളു കാമപ്രദേ!
ചതിചെയ്വതിന്നതിചതുരേ! തായേ! ജഗ-
ത്‌ത്രിതയോദയസ്ഥിതിക്ഷയകാരിണി! മായേ!
മധുകൈടഭാസുരമഥനപ്രരോചിതേ!
മദനവധൂമധുമദവൈഭവപ്രദേ!
മഹിഷനിഷ്പേഷണേ! നിഹതധൂമ്രേക്ഷണേ!
മഹിഷാസനപുരപ്രഹിതചണ്ഡമുണ്ഡേ!
രുധിരബീജവ്രജഖദിരാനലജ്വാലേ!

[ 26 ]

നഖരായുധാസനേ! മുഖരശരാസനേ !
അതുലമഹാഹവകുതുകാദനേകധാ
ഭിദുരീകൃതാകൃതേ ! ബധിരീകൃതശ്രുതേ !
നിലിമ്പവിരോധിനാം ബലം ബാധിതും യുധി
വിളംബാസഹമതേ ! നിതംബാലന ഗതേ !
കളംബനിപാതിതനിസുംഭാസുരഹരേ !
ന സംഭാവിതാ പുരാ ത്വമംബാധുനാ പരാ.
സംഭൃതാടോപം യുധി സ്തംഭിതഭുജസ്തംഭ
സുംഭദാനവം ഹത്വാ ലംഭിതസുഖലോകേ
കിമ്പുനരൗെദാസീന്യം സമ്പ്രതി തമ്പുരാട്ടി !
ത്ര്യംബകേ ! ശരണ്യേ ! നീ നമ്മയെന്തുപേക്ഷിപ്പാൻ ?
ചിന്മയേ ശിശുകളോടമ്മയീവണ്ണംചെയ്താൽ
നന്മയല്ലെന്നോരാഞ്ഞാൽ ധൎമ്മമൎയ്യാദയായാ
പന്നഗവിഭൂഷണനന്വഹമകതാരിൽ
നിന്നുടൽകാണാഞ്ഞതിഖിന്നനായ് മരുവുന്നു.
നിർണ്ണയമപൎണ്ണേ ! നീ ചെന്നുചെൎന്നിരിയാഞ്ഞാ-
ലിന്ദുചൂഡനു മറ്റില്ലൊന്നിലും കുതൂഹലം,
വിശ്വമോഹനവിദ്യവച്ചു മന്മഥനിന്നു
നിർജ്ജനേ ശിവലിംഗമൎച്ചനം ചെയ്തീടുന്നു.
ഈയുലകിങ്കൽവന്നു നീയവതരിയാഞ്ഞാൽ
പോയി കേളിന്നേ ലോകനായികേ ! ലോകസ്ഥിതി.
നാമഗതികളീശകാമിനീ ! ഞങ്ങൾക്കിനി
സ്വാമിനി ! നിന്മെയ് കാണാഞ്ഞാമയാവികൾ ഞങ്ങൾ.
ഒരിടത്തൊരുതരു മുരടു പോയാൽ നില്ലാ;
ചരടില്ലെന്നാൽ മണി തരമായണിയാമോ ?
ഭുവനമശേഷവുമവിതും നീയില്ലെന്നാ..
ലെവനുള്ളിതു സത്യം നവനമിതോ തവ ?
വഴികാണാഞ്ഞു ഞങ്ങളഴലാൽ കഴൽപുക്കാർ
പിഴകൾ മുന്നെചെയ്തമാXകാക്കണം ദേവി !
ഒഴുകീടുന്ന കൃപ പൊട്ടിയും കടാക്ഷത്താൽ
കഴുകിദ്ദോഷംനീക്കി വഴിയിൽ കൂട്ടീടുക.
സ്വഭക്തജനം വിXXത്സമുദ്രനടുവീന്നു
സമുത്തരണം ചെയ്യാൻ സമൎത്ഥേ ! ജയജയ !

[ 27 ]

പുമൎത്ഥചതുഷ്ടയനിമിത്തനുതേ ! ജയ
സമസ്തേശ്വരി ! ജയ നമസ്തേ നമോസ്തു തേ !

ഇത്തരം പുരുഹൂതനുത്തമഭക്തിയോടേ
ശക്തിപൂജനസ്തുതിസക്തനായിരിക്കുമ്പോൾ
മദ്ദളമൃദംഗാദിശബ്ദമേളിതഗീത-
നൃത്തകോലാഹലങ്ങൾ നിൎത്തുന്ന നേരത്തിങ്കൽ
മത്തകോകിലാലാപമത്തൽപൂണ്ടോടുമാരു
നിസ്തുലമാദുൎയ്യമായ് സുസ്വരവൎണ്ണപദ-
വ്യക്തതകൊണ്ടുമൎത്ഥഹൃദ്യതകൊണ്ടും മനോ
മുത്തുവന്നെത്തുമാറു തത്ര കേൾക്കായി വാക്യം
"അദിതXXX ഗുണവിത xxxxxxxxx !
ഭവതു XXXXXXX ! ശതമുഖ !
മഥിതദിതിസുതി മരുതാമതിപതേ !
മയി തേ ഭക്തികണ്ടന്നതിന്നൽ പ്രസാദിച്ചേൻ.
ഉദിതസ്തുതികേട്ട വിദിതം മനോരഥം ;
തദിദം മഹാരസം ,ദിദം Xവോചിതം;
ഹിമവൽസുതയായി ക്രമവർദ്ധിതയായി
സമവൎത്ത്യരിക്കുഞാൻ പ്രമദാപദംകെട്ടി
ശ്രമവൎജ്ജിതയായിസ്സമവസ്ഥിതയായി
മദുപസ്ഥിതിഫലമഖിലം വരുത്തുവൻ,
അത്രയുമല്ല നിന്നാലുക്തമിസ്തവമെനി-
ക്കെത്രയും പ്രിയം ഹൃദി ; തൃപ്തിയില്ലിതുകേട്ടാൽ
വത്സ ! വാസവ ! ഞാനൊ വത്സല നിന്നിൽപ്പാരം
ത്വൽസുഖംവരുന്നതൊന്നുത്സവം പണ്ടേ മമ.
അസ്ഥിരയല്ലിന്നു ഞാൻ പത്തുരണ്ടാണ്ടിന്നുള്ളിൽ
പത്യുരങ്കസ്ഥയാവാൻ സത്യമിന്നൊരുമ്പെട്ടേൻ.
വസ്തുതയെല്ലാം ചൊന്നേ XXXബുദ്ധിമാനല്ലയോ നീയു-
മസ്തുXതേ വാസ്തോXXX സ്വസ്തി വിസ്തീർണ്ണകീൎത്തേ !

അമിതരസം വാക്യമശരീരമായവ-
മമരാധിപൻതാനുമമപന്മാരും കേട്ടു.
"കിമഹോ കൎണ്ണേ വീണതമൃതോ പരിചിതം ?
സ്വമതാനുകൂലാൎത്ഥപ്രമിതം ഭൂണിതമോ ?
മുദിതാ നമ്മിൽ ദേവി ; ഗദിതം തയൈവേദം ;

[ 28 ]

കഥിതം ധാതാവിനാൽ വിതഥമായീടുമോ ?
ഇയതാ വന്നൂ സുഖം നിയതമെന്നാകിലും
ക്രിയ താൻ കാണ്മോളവും ക്രിയതാം ദേവീപൂജാ."
എന്നെല്ലാം നിനച്ചുറച്ചിന്ദ്രാദിസുരന്മാരു-
മുന്നതാനന്ദം ഭക്ത്യാ പിന്നെയും ചെയ്തു സേവ.
നാകഭോഗങ്ങളെല്ലാമാകവേ ദേവിക്കാക്കി-
പ്പാകശാസനൻ പാരിലേകശാസനം വാണു.

വിണ്ണവർസേവക്ണ്ടു തിണ്ണമാനന്ദംപൂണ്ടു
പണ്ഡിക ജനിപ്പതിനൊന്നങ്ങു മുതിർന്നുടൻ
കണ്ണടച്ചിരുന്നള്ളുമിന്ദുചൂഡന്റെ മുന്നിൽ
കന്യകാവേഷംപൂണ്ടു നിന്നാളങ്ങൊരുദിനം.
സുന്ദരകായകാന്തികന്ദളംചെന്നുചേർന്നു
കണ്ണിണയുണർത്തുമാറെന്നുറച്ചണയുമ്പോൾ
ഒന്നങ്ങു കുളുർത്തുള്ളം മന്ദമസ്സമാധിയിൽ
നിന്നിറങ്ങിച്ചു ചിത്തം കണ്ണുകൾകൊണ്ടുസുഖം
മുന്നിലേ വിനീതയായ് വന്ദിച്ചു മന്ദാക്ഷിണി
കന്നൽനേർമിഴിയായ കന്യകതന്നെക്കണ്ടു
നിർണ്ണയമിയം പ്രയാ സുന്ദരി ദാക്ഷായണി
നിന്നതെന്നിന്ദുമൗെലിക്കന്നേരമുള്ളിൽത്തോന്നി.

"വന്നതാരോമലേ! നിന്നതെന്തടോ ! ദൂരെ
നിന്നുടൽ കാണാഞ്ഞെന്റെ കണ്ണുകൾക്കെത്ര ഖേദം !"
എന്നതുകോട്ടു ലജ്ഝവന്നതും നീക്കി വന്ദി-
ച്ചൊന്നുണർത്തിനാൾ ദേവി മന്ദഹാസവും തൂകി.
"ചന്ദ്രശേഖര ! വന്ദേ നിന്നെ ; നിൻപാദദ്വയം
മന്ദിരമെനി ക്കെന്നാലൊന്നിരക്കുന്നേനിന്നു.
നിന്ദകൾ കണ്ടേൻ നിങ്കലെന്നുടെ പിതാവിനു
വന്നകപ്പെട്ടതെല്ലാമിന്നഹംകൃതിമൂലം.
പന്നഗാഭരണ കേളന്തതുപറഞ്ഞിട്ട ?
ഛിന്നകണ്ഠനായവൻ പിന്നെജ്ജീവിതനായി.
മംഗളാകൃതേ! ശിവ! ശങ്കര! കൃപാംകുര-
മെങ്കലുണ്ടെന്നു വന്നു; സങ്കടംതീർന്നു പാരിൽ.
നിൻവശേ നില്ക്കേണം ഞാനംൻവശേ മറ്റെല്ലാരു-
മെന്നതു ബോധിക്കായിവന്നിതു; പോരുമിനി.

[ 29 ]

എന്തൊരുകുലേ പിറന്നന്തകാന്തക! നിന്നെ
സ്സന്തതം സേവിക്കാവൂയെയെന്നരുൾചെയ്തീടണം.
സ്വാതന്ത്രമെനിക്കരുൾകാകെങ്കൽ സ്റ്റേഹത്തിനാൽ
ഭീതം താവകം ചിത്തം പൂതം തേ കൃപയാലെ,
ജാതം കേവലമെനിക്കാതങ്ക,മേതെങ്കിലും
പാദങ്ങൾ ശുശ്രൂഷിപ്പാൻ, നീ തരികനുജ്ഞയേ,
തന്നിലെന്നാകിൽച്ചൊല്ലാം വന്നീടുമനർത്ഥവും
നന്ദീശപ്രിയ! നിനക്കെന്നാലുമില്ല ചേതം.
എന്നെയും നിന്നെയും നിയൊന്നെന്നു നിനച്ചീടും;
പിന്നെയാരുള്ള ലോകേ: വന്നീടും പ്രളയവും.
ഒന്നൊഴിയാതെ ചൊന്നേനെന്നഴലെല്ലാമിപ്പോൾ;
നിന്നഭിമതം മമ സന്ദേഹമില്ല കേൾപ്പാൻ,"

ഈവണ്ണം ദേവീഗിരം ദേവദേവേശൻ കേട്ടു
താപവുമുൾക്കൊണ്ടുടൻ പ്രീതിയോടരുൾചെയ്തു.
„സേവതേ നമ്മെപ്പതിദേവതേ!ഹിമഗിരി,
ദേവതാമൂൎത്തി, മേനാദേവിതൻ പ്രിയതമൻ.
ആഗ്രഹമവൎക്കുണ്ടു കേൾക്ക നീ പുത്രിയാവാൻ
കാൽക്ഷണംപോലും വൃഥാ പാൎക്കരുതിനിയെന്നാൽ.
ആക്കമോടവർക്കിന്നു യോഗ്യയാം കുമാരിയായ്
ശീഘ്രം നീ ജനിക്കണം മാൎഗ്ഗമിന്നതു നല്ലൂ.
ഇക്കഥയിപ്പോളാരും കേൾക്കയും വേണ്ടാതാനും;
സാക്ഷാൽഞാൻ നിന്മെയ് കണ്ടാലോൎക്കുമിച്ചൊന്നതെല്ലാം.
എങ്കിലങ്ങനേയെന്നു തങ്ങളിൽ പറഞ്ഞൊത്തു
പുംഗവാസനൻ സൎവ്വമംഗലാദേവിതാനും
സ്പർശനാദികൾ പുനർദ്ദശനത്തിങ്കലെന്നു
ദൎശനംവച്ചു താപകർശനം ലഭിച്ചവർ
പ്രിഞ്ഞ വൃത്തമേതുമറിഞ്ഞീലാരുമതു
വിരിഞ്ചവിരചിതപ്രപഞ്ചസാക്ഷികളിൽ.

അക്കാലം ചിൽക്കാതലിൻ തൃക്കാൽവിന്യാസംകൊണ്ടു
സൽകാരയോഗ്യൻ മഹാഭാഗ്യവാൻ ഹിമഗിരി
ആചന്ദ്രതാരം മേലിലാശയേ തനിക്കൊരു
ലേശവും ക്ലേശാങ്കുരമേശരുതെന്നു നിത്യം
ആശയുണ്ടാകുന്നതുമീശങ്കൽ സമർപ്പിച്ചു.

[ 30 ]

പൂജിച്ചു ഭൂതേശനേ മേനയാ സാകം വാണു;
സ്ഥാവരരാജനിവൻ; ദേവതകളിലേകൻ;
ദേവരാജനു സമൻ, പീവരഗുണഭൂമി;
ശ്രീപതി, ശിവനതിദീപദീപിതചിത്തൻ
ശേവധിപതിക്കാപ്തൻ, പാവനാചാരവൃത്തൻ
ബ്രഹ്മവാത്സല്യശുദ്ധൻ, സമ്മതതപോവൃദ്ധൻ,
ജിഹ്മവാഗഭേദ∗ബുദ്ധനമ്മഹേശ്വരഭക്തൻ.
പാഴുവാരാതേ സുഖം വാഴുവാനവന്നങ്ങു-
ണ്ടോഷധരാസാരകരമോഷധിപ്രസ്ഥം പൂരം,
ദ്വേഷമാത്സൎയ്യാസൂയാദോഷവൎജ്ജിതം പൂരം
പൂഷഭാസ്വരമണീഭീഷിതാന്തരധ്വാന്തം.
അമരാവതീ സഖി, മധുരായോദ്ധ്യാ ചേട്യാ
വിതരാസ്‌തച്ചേടികൾ; നിതരാം നന്നപ്പുരി.
ഉദരേ വാഴുന്നവരജരാമരർ; തേഷാം
മുദിരമാൎഗ്ഗം പാർശ്വേ നദരാജനും പാർശ്വേ,
സൂതരാം ദുരാസദമസുരാദികൾക്കനു
മിതരൊന്നിരിക്കട്ടേ; കഥയാമ്യഹം കഥാം.

മാനനീയോരുഗുണൻ സാനുമാനൊരുദിനം
ഭാനുമാനുദിക്കുമ്പോൾ സ്നാനസംഭ്രമവശാൽ
മാനസം സരോവരം മീനസംഘട്ടോജ്വലദ്-
ഫേനസംഭിന്നവീചീലീനസംഡീനപ്രഡീ-
നാനുസഞ്ചാരിഹംസ സ്വാനസമ്പമദാ മൃദു-
സ്ഥാനസoപ്രദർശനമാനസല്ലാപപരം
ഘ്രാണസമ്പുടദൃഢപ്രീണനഗന്ധവാഹ
ദാനസമ്മാനകരം മാനസദോഷഹരം
മേനാവല്ലഭൻ പ്രാപിച്ചൂനാതിരേകഹീനം
പീനഗംഭീരപൂരം പാനകസുധാസ്വാദു
ശീതനിൎമ്മലജലം പൂതസന്മണിlതീൎത്ഥ-
മാതപജ്യോൽസ്നാവാതാപാതപാവിതം നിത്യം
ഏനോമൎഷണജപസ്നാനസപൎയ്യാ
ദ്ധ്യാനതൎപ്പണസ്വാദ്ധ്യായാദികനിത്യകർമ്മം
ചെയ്തു സംപ്രീതനായീ നൽച്ചേലസംവീതനായി-
പ്പൂതനായ് നികേതനം യാതുമാരംബിച്ചപ്പോൾ
പഞ്ചയജ്ഞാദിപുണ്യസഞ്ചയം സ്വയം വാ കിം?

[ 31 ]

കിഞ്ചന നോക്കിങ്ങെന്നു കൊഞ്ചുന്ന മൊഴികേട്ടു.
അമേമൊഴി തേടിച്ചെന്നു കൺമുന മനസ്സുമാ-
യുന്മനായിതം ക്ഷണം തൺമയും വന്നൂ ഘനം.
കല്പകവല്ലീപുഷ്പതല്പശായിത കായ-
മത്ഭുതം കന്യാരത്നമക്ഷിഗോചരമായി,
ദൃഷ്ടികൾക്കതു സുധാവൃഷ്ടിയെന്നതു തോന്നി;
തുഷ്ടിയും പൂണ്ടു നിധികിട്ടിയപോലേ മനം.
എന്നപ്പോൾ ഹിമഗിരിമന്നനാനന്ദമന്ദം
തന്നെത്താനറിയാതെ നിന്നുപോയ് വിസ്മേരനായ
ചെന്നപ്പെൺകിടാവിനെസ്സന്നിധൌ നിന്നുകണ്ടു
കന്ദൎപ്പബീജകാന്തികന്ദളവിളനിലം.

„എന്നപ്പാ! നന്നേ! നല്ലൊരുണ്ണിപ്പെണ്ണിന്റെ രൂപം
വൎണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായി മേ.
ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം
കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം.
ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം
പാരിജാതങ്ങളെല്ലാം ക്രൂരജാതികൾ പാരിൽ.
പാരിജാതങ്ങളെന്നാൽ മേരിജാതങ്ങളെന്നാം;
മേ രുജാ താനേപോയി: തീരുമെന്നാധിശേഷം.
ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം
താരിലേ ഗാഢവൈരം സാരലാവണ്യപൂരം.
ഭൂരിശോ ബാല്യോ ചിതസ്വൈരചാലനേ പദേ
മാറിലാമ്മാറു ചേൎപ്പാൻ പാരമാരോരായ്‌വൂ പോൽ!
ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ;

ഹീരശോഭയ്ക്കോ ഹാനി ഹീ! രജോരാജിമേളേ?
ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാ-
മാരഹോ? ജാനേ കഥം താരകാകാരൊരുഭാം?
കാ രതിശചീരംഭാമേനകോൎവ്വശ്യാദികൾ?
ഭാരതീ ലക്ഷ്മീധാത്രിമാരിലാരെന്നോൎക്കണം.
വെണ്മതിത്തെല്ലൊന്നല്ലീ നന്മവരല്ലൊ മൌലൌ
കിമ്മുഖേ കാൺമതെന്നാൽ മന്മഹേ മഹേശ്വരീ,"

ആദ്രിരാജന്യൻ ധന്യൻ ചിദ്രസായനം പിബൻ
ക്ഷുദ്രസംസാരഭ്രമനിദ്രയും കളഞ്ഞേവം

[ 32 ]

ഹൃദ്രു ജാദരിദ്രാണൻ മുദ്രസദരിദ്രാണൻ,
രുദ്രകാമിനീമറിഞ്ഞുദ്രസം കൂപ്പി വാഴ്ത്തി.
'കുൎമ്മ ഹേ നമസ്കാരമംബ ! ഹേ ! പ്രസീദ മേ,
സുംഭഹേവാകിലോകസ്തംഭഹേതവേ തുഭ്യം.
നിൎമ്മദേ ! നിത്യോന്നതേ ! ശൎമ്മദേ ! ശോണാധരേ !
ധൎമ്മദേവതേ ! കംബുനിൎമ്മലാശയേ ! ജയ.
പാരിൽ നീളെയും വ്യാപ്താ പാലിൽ നെയ്‌പോലെ പാ-
നീലരത്നാഭാ ദീപ്തം ബാലികാരൂപം പ്രാപ്താ [ർത്താൽ
ഭൂലതാസൃഷ്ടലോകപാലനത്തിനോ ചൊൽ നീ
നീലലോഹിതവാമേ ! കാലമോ ലീലായിതേ ?
പാലമോ ഭവാൎണ്ണവേ ! കോലമിക്കാണായതും?
ശീലമോ നിൻചില്ലിക്കു പാലനം ജഗത്തിന്റെ ?
തൽക്കാലോചിതയുക്തിതൎക്കാലോചിതം വേദം
ഭൎഗ്ഗലാളിതം തവ തൃക്കാലോ തിരവതും ?
അൎക്കാദിപ്രിയമാണം ദിക്കാലനിവേദനം
സൽക്കാരപൂൎവ്വം ത്വയാ ദൃക്കാലോ നിയോജിതം ?
തൃക്കാലോടണവതോ തിക്കാലാവതല്ല മേ;
ദുഃഖാലാവതു കേണെൻ; വൈക്ക ലോചനമെങ്കൽ.
ദുൎഗ്ഗേ ! ദുൎഗ്ഗൎവദൈത്യവൎഗ്ഗവിച്‌ഛേദിഖൾഗേ !
മൽഗേഹം പാഹി ഭദ്രേ ! മുൽഗരശൂലോദഗ്രേ !
അംബികേ ! മമ ഹൃദി ചിന്മയമിദം രൂപ-
മുന്മിഷേദനാരതം കന്മഷവിഷൗെഷധം
ധൗെമ്യനാരദാദീനാം ബ്രാഹ്മണദേവർഷീണാം
ചാർമ്മണം കൺകൊണ്ടാകിൽ കാണ്മാനും കിട്ടാ നിന്നെ.
വാങ്മനസാതിഭൂമിം ത്വാം മനീഷികൾ ചൊല്ലൂ;
ഞാൻ മഹാജാല്‌മനിന്നു കാണ്മതിന്നാളായ്വ‌ൎന്നു.
ആണ്മയെന്നമ്മേ കിം മേ ? കാണ്മനോ ? മൗെഢ്യം ദൃഢം;
തീൎമ്മ കേളൊന്നേ യാവേ; മാം മഹേശ്വരി ! പാഹി !
പ്രാൿശുദ്ധം മനോ; മമ വാൿശുദ്ധിയിപ്പോൾ വന്നു;
ദ്രാക് ശാധി ദേഹശുദ്ധൈ ദാക്ഷിണ്യദയാനിധേ ! ”

ഇപ്രകാരത്തിലോരോന്നുൾപ്രകാശേന ചൊല്ലി-
ത്തൽപ്പദേ വീണു തൊഴുതല്പകാലം നില്ക്കുമ്പോൾ
നില്പൊരു ഗിരീന്ദ്രനോടപ്പൊഴുതരുൾചെയ്താ-

[ 33 ]

ളുൽപലദളശ്യാമാ ചിൽപരിവൃഢാരാമാ.
“സജ്ജനശിരോമണേ ! നിൎജ്ജനവനേ കിട-
ന്നിജ്ജനം മുഷിയുന്നു; വൎജ്ജനം ചെയ്യായ്ക നീ.
മച്ചരിതങ്ങൾ ചൊല്ലാ, മച്‌ഛനില്ലമ്മയില്ല;
മിച്ചമില്ലൊരുബന്ധു; പശ്യ ഞാനേകാകിനി.
അൎച്ചിതൻ വിശ്വൗെകസാമച്യുതേശാനപ്രിയ-
നച്‌ഛനായതു ഭവാനിജ്ജനത്തിനെന്നോ‌ൎക്ക.
സത്യമെന്നമ്മ നിന്റെ പത്നിയാം മേനാദേവി;
ന്യസ്യ മാമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക."
ശാശ്വതീ ഭഗവതി ചാൎച്ചവച്ചൊരു വാപാ
വാച്ചൊരു തത്വത്തിന്റെ കാഴ്ചപോയ് രാജാവിനും.
മാൎജ്ജയൻ മുഖേ ചേൎത്തു വീഴ്ച വാരാതെ മാൎവിൽ
ഊൎജ്ജിതാനന്ദവേഗമൂർഛയാ വേഗം പോന്നു
ധൂൎജ്ജടിഭക്തൻ,ഭാൎയ്യാമൈച്‌ഛദപ്പൊഴേ കാണ്മാൻ.
“പ്രേയസി ! പിതൃകന്യേ ! നീയതിദയാഹീനാ;
പ്രീയസേ മറ്റോരോന്നിൽ ; പായിതാ നേയം കുചൗെ.
തന്നുടേ ചെറുപൈതൽ കണ്ണുനീർ തൂകിത്തൂകി
നെണ്ണിനെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദിക്കുമ്പോൾ
വന്നെടുത്തംഗേ ചേൎത്തു സ്തന്യമാനവുമെന്നി
യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും !"

ഇങ്ങനേ ദൂരത്തൂന്നേ തിങ്ങുമുൾക്കോപം വമൻ
ജംഗമേതരരാജൻ ഭംഗുരഭൂ കുടിയായ്
അങ്ങു ചെന്നണയുമ്പോ'ളെങ്ങുയെൻ കാവിങ്ങുവാ-
യിങ്ങു കാണട്ടെ"യെന്നാളംഗനാശിരോമണി.
ഓടിച്ചെന്നൂഢാതങ്കം മേടിച്ചു മേനാദേവി
ഗാഢം നാലഞ്ചു പുല്കി മാടഞ്ചും മുല നൽകി.
കൈതവപ്പൈതലപ്പോൾ പ്രീതിഗദ്‌ഗദരോദം
മാതുരാനനം നോക്കിച്ചെയ്തു തൽസ്തന്യപാനം.
കണ്ടിരിക്കവേ താതൻ കന്യകാമണിയപ്പോൾ
കണ്ണുമക്കൈയും രണ്ടായ്‌ക്കാണായി ദിഗംബരാ
വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി
കണ്ണിൽ പൂമ്പൊടി പറ്റി; പെണ്ണിനും കണ്ണീർ വന്നു

[ 34 ]

ശംഖമദ്ദളനാദം മംഗളമാശീർവാദം
തൂംഗസംഗീതമേളമംഗനോലൂലധ്വനി.
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി;
നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മതം കോലാഹല
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?

[ 35 ] [ 36 ] [ 37 ]

ചതുരാഭൂയാ എന്നും ഛലമാരാതിമെന്നും
ജനനിജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും
ടഠ‍‍ഡഢായും ഥായും പഠ വാമാ വാ മമ
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും
തരളാ മാസ്യാ ബാലേ തവ ഞാൻ മാതാവെന്നും
ദളിതാജ്ഞാനകായേ ദയിതം ജയിക്കെന്നും.
ധവവത്സലാ ഭവ ധയ മേ കുചമെന്നും
നതവത്സലേ ത്വയാ ന വയം ഹേയാ എന്നും
പരമശിവഭക്ത്യാ പറ നീ വിദ്യയെന്നും
ഫലിയാ പാപമെന്നും ഫലിതം ജന്മമെന്നും
ബലവാൻ ഭാരസ്തവ ബഹു ബന്ധുതയെന്നും
ഭഗവൽപ്രിയാ ഭവ ഭജ കാരുണ്യമെന്നും
മദനാശിനീ ഭവ മഹിഷീ ശിവന്നെന്നും
യമനിർഭയ ചിരം യശസാ വർത്തിക്കെന്നും
രസവിൽപ്രിയാദൃതാ
ലലനാർച്ചിതാ ഭവ ലളിതാകൃതേ യെന്നും
വശഗാ പദജുഷാം വരദാ ഭവയെന്നും
ശശിമ

[ 38 ]

ഒഴിഞ്ഞു വഴിനീളെപ്പൊഴിഞ്ഞു നറുമലർ;
വഴിഞ്ഞ മോദാലിന്ദ്രനുഴിഞ്ഞു നീരാജനം.
ജനകൻമുമ്പിൽ സുരജനങ്ങൾ വച്ചു കാഴ്ച
മണികൾ ജാംബൂനദം കനകപട്ടാംബരം
സാനേകഭേദം ബഹുവാനോർകൾ വച്ച കാഴ്ച
താനേകൻ തെരുതെരെ മൈനാകമെടുത്തുതേ.
നാനാഗന്ധൎവസിദ്ധസേനാ കുത്രചിൽ ക്വാപി
സ്ഥാനേ യക്ഷരും നിന്നു കോണേ കിമ്പുരഷരും
മേനക തിലോത്തമ മാനിനീ രംഭ മുമ്പാം
വാനവനാരിമാരും പ്രീണിതാ പൌലോമിയും
ക്ഷീണത കളഞ്ഞിഹ ക്ഷോണിയിൽ വന്നു മെല്ലേ
മേനതൻ ചുഴലവുമാനതിചെയ്തു നിന്നു.
“അമ്മേ ! കേൾ മേനാദേവി നിന്മകൾ ജയിക്കണം;
ചിന്മയി ജയിക്കുമ്പോൾ നന്മയാം നമുക്കെല്ലാം.
പെണ്മയും വപുസ്സിങ്കൽ വെണ്മയും കൎമ്മങ്ങളിൽ
തണ്മയും മനസ്സിങ്കൽ നിന്മകൾ തന്നീടണം.
ഭംഗിക്കു പറകയല്ലെങ്ങൾക്കു വിശേഷിച്ചും
തൊങ്ങല്ക്കും പൊടിപ്പിനും ഭംഗം വന്നിരിക്കുന്നു,
സംഗരേ ഭഗ്നദന്തൻ വൻകരിയെന്നപോലെ
ശങ്കിച്ചു പങ്ങിപ്പങ്ങി മങ്ങുന്നു മനോഭവൻ.
പൊന്മലമീതെ മേവുമിമ്മഹാലോകരെല്ലാം
നിന്മകൾക്കടിമയായ്‌ക്കൺമുനകൊതിക്കുന്നു.
മന്മഥൻ തനിക്കുള്ള കൎമ്മവും മതിയാക്കി-
ദ്ധൎമ്മമൊട്ടേറെച്ചെയ്തു നിന്മകളുണ്ടാവാനായ്.
ചെറ്റുമില്ലവനിനി മറ്റൊരാലംബമമ്മേ !
മുറ്റും നീ ഗതി മകളുറ്റുതാനറിവോളം.
മുറ്റമിങ്ങടിക്കുമേ വിറ്റുതിന്നീടും ഞങ്ങ-
ളറ്റുപോകാതെ ദാസ്യം പറ്റിയാലാരും വിടാ
ധമ്മചാരിണിമാൎക്കോ ധൎമ്മമുണ്ടവലംബം;
നൎമ്മകാരിണിമാൎക്കോ നിന്മകൾ പരദൈവം.”

ഇങ്ങനേ നാകസ്ത്രീകൾ തങ്ങടേ വാക്യമദ്ധ്യേ
ശങ്കയാ ദൂരേനിന്നിട്ടംഗജൻ കഴൽകൂപ്പി.
പങ്കജബാണനുള്ളിൽ സങ്കടം പോമാറപ്പോൾ

[ 39 ]

പെൺകിടാവൊന്നു നോക്കി തൻകടാക്ഷത്താൽ മെല്ലെ.
നിന്നവൎക്കെല്ലാമുള്ളിൽ വന്നിതാശ്ചൎയ്യമപ്പോൾ;
വന്ദിച്ചാനലർശരൻ മുന്നൂറുവട്ടം തദാ.
മുരളുന്നൊരു ഞാണും മധുരമായ വില്ലും
സുരഭിതരങ്ങളാം ശരങ്ങളഞ്ചും കൂട്ടി
സ്മരവല്ലഭ രതിയരികിൽക്കൊണ്ടുചെന്നു
ഗിരിജാദെവീമൃദുചരണം തൊടിയിച്ചു.
പരിചിൽ മദനന്റെ കരതാരിലേ നല്‌കി;
ശിരസാ നമിച്ചവൻ തരസാ വാങ്ങിക്കൊണ്ടാൻ.
ഇടവും വലവും ഞാൻ വിടുമേ ശരമിനി-
ത്തടവാനാരെന്നൊരു മിടമപൂണ്ടു മാരൻ
മധുമാസവും മുഴുമതിയും മദനനും
മധുരോക്തികൾ പികസ്തുതിപാഠകന്മാരും
മലയസമീരനും പലനാൾകൂടിത്തമ്മിൽ
ബലവത്തുക്കളിവർ നിലയെത്തൊരുമിച്ചു.
അമരിമാൎക്കും ഹൃദി ക്രമരീതിക്കില്ലൊരു
മമരീതിയെ പാരിൽദ്ദമരീഭാവം ചേൎന്നു.
ഭുവനജനനിതൻ സവിധേ വിവിധമായ
നവനാടകനാട്യമവരങ്ങാരംഭിച്ചു.
തദനു ശൃംഗാരമാം രസരാജനും തന്റെ
സചിവന്മാരുമായിസ്സദസി പെരുമാറി
ജഗദീശ്വരിയുടേ ജനനദിനോത്സവം
ജളനെന്തറിവൂ ഞാൻ ? ജയതാം ജല്പാകതാ.

ബഹുധാ സമുച്‌ഛിതമുപദാധനോച്ചയം
ഹിമവാൻ നല്‌കീടിനാൻ സമവേതന്മാൎക്കെല്ലാം.
ബഹുതസ്സമ്മാനങ്ങൾ ബഹുധാ ലഭിച്ചിതു
സകലജനങ്ങൾക്കും സ്വഗുണോചിതാധികം.
ഹിമവാനത്രേ പാരിൽദ്ദമവാൻ ഗുണോന്നതൻ
സമവാക്കീവണ്ണമായ് ; കിമിവാത്ഭുതം പരം?
ശിവദേ ! ശിവേ ! ജയ തവ ദാസോƒഹം ദേവി !
ശിവശങ്കര ! ഹര ! വിലശം പാഹീശ മാം.

സുംഭശോസനിയുടെ സംഭവകഥയിതു
സംഭവഖണ്ഡമെന്നാലിമ്പംമാടുക്തമായി.

[ 40 ]

കിം ഫലമെന്നു ചോദ്യം സംപ്രതി കലിയുഗേ;
ലുമ്പതി ഭൂരിതാപം തമ്പുരാനെന്നുത്തരം.
ഇത്തരം നന്നു ശേഷം വക്‌തുമർഹതിയെന്നാൽ
വക്തവ്യവും നിൎവ്വാഹവുമെത്തുമങ്ങൊരുവണ്ണം.
ദുരിതക്ഷയം കൊതി കവിതയ്ക്കില്ലെന്നാകിലും;
ഹരമാഹാത്മ്യം ചൊന്നാൽ വിവിധം ഗുണോദയം
ശിശുവിന്നായുസ്സുണ്ടാം; രസവേദിയാം യുവാ;
വശഗം വർഷീയസോ മരണരോഗൗെഷധം;
ദുരിതഹരം പരം; പുരുഷാൎത്ഥാകർഷണം;
സരസം നാരിമാൎക്കും ഹരമഹാത്മ്യം ദൃഢം.
പടിച്ചു പാടുന്നോൎക്കും രസിച്ചു കേൾക്കുന്നോൎക്കും
ഫലത്തിന്നില്ല ഭേദം പലൎക്കുമൊരുപോലെ;
കുലസ്ത്രീകൾക്കും യോഗ്യം വിമുക്തിഫലപ്രദം;
വിശുദ്ധി പോരായ്കിലും വിരുദ്ധമല്ല കേൾക്കിൽ.
വിഭക്തിയുണ്ടെന്നാകിൽ പടിച്ചു പാടിക്കൊൾവിൻ
വിഭക്തിബോധത്തിന്നു വിശുദ്ധിലാഭത്തിന്നും
വിഭക്തഭാവത്തിനും വിദഗ്‌ധഭാവത്തിനും
നിവൃത്തി സാദ്ധ്യത്തിനും നിമിത്തം മോക്ഷത്തിനും

ഇതി ഗിരിജാകല്യാണേ സംഭവഖണ്ഡം സമാപ്തം.




ദ്വിതീയഖണ്ഡം.

എങ്കിലോ പണ്ടു ജഗൽപിതാവായോരു
ശങ്കരൻ ശാശ്വതനീശൻ മഹേശ്വരൻ
ഭാൎയ്യാവിയോഗജം ശോകം ത്വലൗെകികം
ധൈൎയ്യവിരോധീതി ദേഹിനാം ബോധയൻ
സൎവ്വസംഗങ്ങൾ വെടിഞ്ഞു ഹിമാലയ-
പൎവ്വതദേശേ തപസ്സു ചെയ്യുന്ന നാൾ
ഭോഗികൾക്കൊക്കയും ഭോഗവിരാഗേണ
ലോകസ്ഥിതിക്കുമിളക്കം വരികയാൽ
ലോകേശവാചാ ശതമഖസേവിതാ


[ 41 ] [ 42 ]

ചിത്രമവിടുന്നു പോയവരാരുമേ
ചിത്തമാളായീല്ല കൊണ്ടുപൊയ്ക്കൊള്ളുവാൻ.
"കാറൊളികാന്തിയും കൂരിരുൾകൂന്തലും
ഭൂമി കാരുണ്യധാരാളകടാക്ഷവും
ചാരു മൃദുഹാസമെന്നിവ കണ്ടങ്ങു
പാരമാനന്ദിച്ചു നിന്നോരളവഹോ!
ആരി ശാസിച്ചിട്ടു ദൂരത്തു പോന്നു നാം
നീരസമായിനി നേരവും പോകുമോ?
പെട്ടെന്നിനിയുമവിടെയ്ക്കു പോകെണം
തൊട്ടല്ലലൗെകികം നാളയെന്നേ വരൂ."
വിഷ്ടപവാസികൾക്കിങ്ങനേ സന്തത-
മൊട്ടല്ലൊരൗെൽസുക്യമെന്നേ പറയാവൂ.

നീരദശ്യാമളകോമളഗാത്രിയെ
മാറിലെടുത്തുചേൎത്താരോമലിച്ചുടൻ
പാരം ചുരന്ന മുസകൊടുത്താനനം
ചാരുസ്മിതം കണ്ിടുന്നിതു മേനയും
പുണ്യവാനായോരു പൎവ്വതരാജനും
കണ്ണുകൾകൊണ്ടു മകളെയും കണ്ടിരു
ന്നന്തമില്ലാതൊരാനന്ദവാരിന്നിധൗെ
മന്ദരംപോലേ മറിഞ്ഞു മുഴുകിനാൻ
കാലേ യഥോചിതം പുത്രിക്കു മന്നവൻ
കാളിയെന്നിങ്ങനേ പേരിട്ടു കൗെതുകXX
പാൎവ്വണചന്ദ്രാതിശയ മുഖിതന്നെ
പ്പാൎവതിയെന്നു വിളിപ്പരെല്ലാവരും
മേനയാം ദേവി വിളിപ്പതുമയെന്നും
മാനിനിമാരെല്ലാമുണ്ണിയുമXXX
നാരായണന്റേ ഭഗിനിയെന്നോൎക്കയാൽ
നാരായണിയെന്നു നാകനിവാസികൾ
ദുൎഗ്രഹമാഹാത്മ്യശാലിനിയെന്നിട്ടു
ദുൎഗ്ഗയെന്നോതി മുനികളെല്ലാവരും
സീമയില്ലാതഗുണഗണനിൎമ്മിത-
നാമസഹസ്രമവൾക്കായി മേൽക്കുമേൽ.
നന്നായിക്കുളിപ്പിച്ച ഭസ്മം തൊടിയിച്ചു

[ 43 ]

കണ്ണെഴുതിച്ചു വയമ്പും കൊടുത്തുടൻ
പിന്നേ മുലയുംകൊടുത്തു കിടത്തിനാർ;
കണ്ണുകൾക്കാനന്ദമെന്തു പറവതും?

ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റ പുഞ്ചിരി
നിശ്ചലഭാവവും കൈകാൽകുടച്ചിലു-
മിച്‌ഛ മുലയിലുൾക്കൊണ്ടു കരച്ചിലും.
അച്‌ഛനെന്നമ്മയെന്നോരോ സമയത്തി
ലുച്ചാരണച്‌ഛായ തോന്നിച്ചൊരൊച്ചയും
നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-
മച്‌ഛനും മറ്റുള്ള ബന്ധുജനങ്ങളും
ഉച്ചൈരനാരതം വച്ചന്യകൗെതുക-
മച്ചോ! രമിച്ചതുരച്ചാലൊടുങ്ങുമോ?

ചെന്നു പലനാ,ളനന്തരമേകദാ
മന്ദം കമിഴ്‌ന്നു; നിവൎന്നീല കണ്ഠമോ.
ചെന്നങ്ങു മാതാവുയൎത്തിക്കഴുത്തുടൻ
മന്ദമെടുത്തു മുല കൊടുത്തീടിനാൾ.
പെണ്ണിനോ പിന്നെയതഭ്യാസമായ്‌വന്നു;
നന്നായ്കമിഴും കിടത്തിയാലപ്പൊഴേ.
എത്തിയെത്താതെ സമീപത്തുവച്ചത-
ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായ്‌വന്നു.
നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപ്പരം
മേളം തുടങ്ങിയതെന്തു ചൊല്ലാവതും.
കാന്തികലൎന്നൊരു കണ്മയപ്പെൺപൈതൽ
നീന്തിനടന്നിതു നീളെ നിരാകുലം
“നിമ്‌നോന്നതങ്ങളറികയില്ലേതുമേ;
നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ.
കണ്ണൊരേടത്തു വഴുതിയെന്നാകിലോ
പെണ്ണിവൾ വീഴുമേ വല്ലകണക്കിലും.
ചെറ്റു മുലകുടിച്ചീടിനാലപ്പൊഴേ
മുറ്റത്തു പോവാനിവൾക്കു കുതൂഹലം,
പല്ലവപുഷ്പാദി ചാരത്തു കാൺകിലും
നില്ലാ കൊതി;യെങ്ങ ദൂരത്തുകണ്ടതിൽ?

[ 44 ]

നെല്ലമരിയുമുമിയുമിരിപ്പതിൽ
നല്ല രസമിവൾക്കേകീ കരിക്കയിൽ
പല്ല നാലഞ്ചുണ്ടു വന്നിട്ടതുകൊണ്ടു
കല്ലും കുടിപ്പാൻ മടിയില്ല കിട്ടുകിൽ
ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-
രംഗനമാർകളോടമ്മ പറകയും
തിങ്ങിന മോദാലവർചെന്നെടുക്കയു-
മിംഗിതം പൈതല്ക്കു മറ്റൊന്നു കാൺകയും
മണ്ടി മറ്റെങ്ങാനും കൊണ്ടെക്കളിപ്പിച്ചു
കൊണ്ടുവന്നമ്മതൻ കൈയിൽ കൊടുക്കയും
കൊഞ്ചിയുംവച്ചുമെടുത്തു കളിപ്പിച്ചു-
മഞ്ചുമാസം കഴിഞ്ഞന്നു ഗിരിവരൻ
മോദസമ്മേളിതം ജഞാതിസമ്മാനമോ-
ടോദനപ്രാശനം ചെയ്തു യഥാവിധി
ദേവതായക്ഷഗന്ധവ്വാദിദത്തമാം
കൈവള വേത്തിൽ കരഞ്ചികൾ ന്ത്രപുരം
മെയ് മേൽ തൊടിയിച്ചു വച്ചതങ്ങുച്ചത്തിൽ
മാമേരു വേറെയൊന്നെന്നു തോന്നീ തദാ
ഒട്ടുമേ വൈക്കില മുട്ടുകുത്തി നട-
ന്നിഷ്ടമായ് പ്പിച്ചനിന്നൊട്ടു വീണന്തരാ
ഒട്ടുനടക്കു, മെടുക്കുന്നതപ്രിയം
പെട്ടെന്നു മണ്ടിനടന്നു തുടങ്ങിനാൾ
കഷ്ടം ജനനമെടുത്തതു മൂലമായ്
വിഷ്ടപമാതാവുമൊട്ടുപെട്ടു പണി
അവ്യക്തവണ്ണവചനങ്ങൾ പുഞ്ചിരി
നിർവ്യാജകാരുണ്യമെല്ലാജനത്തിലും
സവ്യാപസവദിഗ് ഭേദവിഭാഗവു-
മുവ്വീധരേന്ദ്രസുതയ്ക്കുളവായ്പന്നു
കങ്കണകിങ്കിണീകാഞ്ചികാന്ത്രപുര
ത്സംക്വണിതാകൃഷ്ടസവ ലാകാന്തരാ
അങ്കണംതോറുമങ്ങാളീസമാവൃതാ
രിംഖണം ചെയ്തു കളിച്ചു തതഃപരം
അവ്വണ്ണമാണ്ടു രണ്ടെത്തിയനന്തരം

[ 45 ]

സൌവൎണ്ണമാടയും ചാൎത്തി ശൂഭദിനേ.
അ‌ഞ്ജനവൎണ്ണയ്ക്കു ചേൎന്നതിതെന്നിട്ടു
മഞ്ഞത്തുകിൽ പലരും വച്ചു കാഴ്ചയും.
വച്ചുമൊളിച്ചുമെടുത്തുമുടുത്തുമ-
ങ്ങച്ചേലയെല്ലാം മു‌‌ഷിച്ചിതു നിച്ചലും.
അച്‌ഛനുടേ മടിയിൽചെന്നിരുന്നുകൊ-
ണ്ടിച്‌ഛപറഞ്ഞു ലഭിച്ചുകൊള്ളും സദാ.
സമ്മോദസല്ലാപഭേദങ്ങൾ ചെയ്തുകൊ-
ണ്ടമ്മയ്ക്കുമുന്മേഷമുള്ളിൽ വിളയിക്കും.
നിത്യവുംവന്നു സേവിക്കുമവൎക്കൊക്കെയും
ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം.
നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകൊ-
ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങും വിധൗെ
അച്‌ഛനോടച്ചെവി തന്നിലറിയിച്ചു
പൊൽച്ചേലകഞ്ചുളീദിവ്യാഭരണാദി
വിശ്രാണനംചെയ്തു നാളെ വരികെന്നു
വിശ്വൈകമാതാവയച്ചാളവർകളെ.

എത്രയും പ്രീതിപൂണ്ടങ്ങവ‌ർ പോയാലൊ-
രുദ്യോഗമാളിമാരോടുമൊരുമിച്ചു
നിത്യമായ് ക്കണ്ടതും കേട്ടതും കത്രചിൽ
നൃത്തഗീതാദ്യമനുകരിച്ചീടുവാൻ.
തച്ചരീതങ്ങളോടമ്മതൻ മുമ്പിലാ-
മച്‌ഛനറിയരുതെന്നുണ്ടു നിശ്ചയം.
തൽക്ഷണമക്കോപ്പറിഞ്ഞു പത്നീമുഖാ-
ദക്ഷീണവാസനാം വിദ്യാസു താം സുതാം
ശിക്ഷ ശിഷ്യൻ പിതാ സൻമുഹൂർത്തത്തിങ്ക
ലക്ഷരാഭ്യാസമയ്യാണ്ടിൽ ത്തുടങ്ങിച്ചു.
സ്സൎവ്വലിപികൾ പടിച്ചു ദൃഢമുട
നവ്വയസിങ്കലിറക്കി തിരുമുടി.
ഉൎവ്വരാഭൎത്താവു താനേ പഠിപ്പിച്ചു
സൎവ്വസാഹിത്യസംഗീതകലകളെ.
വാസനയെല്ലാറ്റിനും കണ്ടു പ്രീതനായ് ;
വേധനം ചെയ്തു കാതേഴാം വയസ്സിങ്കൽ

[ 46 ]

പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കതുരടിട്ടു:
നീട്ടിത്തുടങ്ങി തിരുമുടി മെല്ലേവേ.
ചൊല്ലിക്കൊടുക്കണമേകവാരം തദാ
കില്ലിലില്ലവൾ പഠിച്ചീമതപ്പൊഴെ.
ഇല്ലാ മറവിയും സംശയലേശവും;
കല്ലിന്മെലുള്ള കീറ്റിവ്വതു തുല്യമാം;
കേൾപ്പാൻ കൊതിച്ചവകേട്ടാൽ ഗ്രഹിച്ചുകൊ
ണ്ടോർപ്പവൾതാനേ വികൽപ്പവും തീർപ്പവൾ;
താൽപര്യവുമതിൻ തത്വവും കാൺമവൾ;
നൈഷ്ഫല്യമെങ്ങു തദഭ്യാസസമ്പദാം?
ലക്ഷസംഖ്യം തദാ ഗന്ധർവകിന്നാര-
യക്ഷവിഭ്യാധരരാജകുമാരിമാർ
ശിക്ഷാദിഭിക്ഷാദിസൽഗുണദക്ഷമാർ;
പക്ഷപാതംപൂണ്ടവരിലെല്ലാവരും
ഒട്ടല്ല വാഝല്യകാരുണ്യമുള്ളില-
ങ്ങൊട്ടല്ലവർക്കുമിങ്ങോട്ടും പ്രതിപത്തി.
സഖ്യം സഖിക്കൂ ചേടിത്വം സഖിത്വവും
മുഖ്യസംബന്ധമിയന്നവരുമതിൽ
ഒട്ടൊട്ടറിഞ്ഞുതാൻ മുട്ടക്കളിച്ചന്ന
വിട്ടുപോകാതെ സഹോദരസ്നേഹേന
പൂഴിക്കളത്തിലെഴുത്തുപാത്തിലും
തോഴികഴായിപ്പലരുണ്ടതെങ്കിലും
എന്നതിൽവച്ചു വിശേഷിച്ചു തൽഗുണ-
മൊവ്വിലേ സക്തമാരായിതു രണ്ടപേർ.
ഒന്നുവിജയയെന്നന്യ ജയയെന്നും
ധന്യധന്യേ ദിവ്യ കന്യേ ഉഭേ ചതേ.
തന്നേനിധിപോലെയെന്നുമേ കാത്തവർ
സന്നിധിയീന്നൊരു നേരം പിരിയാതെ
താതൻ മടിയിലേ താൻ ചെന്നിരി
പാദം തൊഴുതങ്ങു താഴത്തു വാഴ്വവർ
കർമകുശലമാരമ്മക്കുമിഷ്ടമാർ
നർമപുണമാർ നിർമ്മലചിത്തമാർ

  • 'ചാരത്തവർകളും [പാഠഭേദാ]
[ 47 ]

വിദ്യാവിനോദേ വിദഗ്‌ദ്ധമാരെത്രയും
ഭൃത്യാഭിമാനം വിടാതെ നടപ്പവർ;
പൌരുഷാദേവ സമ്പത്തുകളും നല്ല
ചാരുതാസൌഭാഗ്യസിദ്ധികളും തഥാ
കണ്ണു കൈകാൽ ചെവിയെണ്ണമിരട്ടിയാ-
മെന്നുതോന്നുംവണ്ണമുണ്ണിയുമയ്ക്കഹോ.
നിത്യവും കാലേ കുളിച്ചു നിയമേന
ഹൃദ്യം ചെറുചേല ചാൎത്തിക്കുറിയിട്ടു
ഭക്തിയോടേ ശിവപൂജ നമസ്‌ക്കാര-
മിത്യാദി കൃത്യങ്ങളോരോ വ്രതങ്ങളും
വിദ്യാപരിശ്രമം വിദ്വൽസഭാജനം
ഭൃത്യസംഭാവനം മദ്ധ്യേ കളികളു
ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ
വ്യ‌ൎത്ഥമരക്ഷണം പോലുമില്ലാതെയായ്
ചിന്നിച്ചിതറിച്ചുരുണ്ടിരുൾകൂന്തലും
പിന്നിൽക്കഴുത്തു കവിഞ്ഞു വളരവേ
പൊന്നുമണിക്കുരടിട്ടിരുകാതിലും
മിന്നുംമണിമോതിരം പൂണ്ട കണ്ഠവും;
തോൾവള കൈവള രത്നാംഗുലീയങ്ങ
ളാവൊളം ചേൎന്നതികോമളം കൈയിണ:
സഞ്ജാതഗുഞ്ജാൎദ്ധശങ്കാങ്കുരം കുചം
പൊൻചായമായ തിരുവുടയാടയും;
മഞ്ജുമണികാഞ്ചി പാദകടകവും
ശിഞ്ജാനമാകവേ സഞ്ചാരചാതുരി
കണ്ടവൎക്കെല്ലാം കുതൂഹലവിസ്മയം
പണ്ടേതിലേറെയുമുണ്ടായിതന്നഹോ.
കണ്ടവർ കൊണ്ടോടിയോരോന്നു ചോദിക്കിൽ
മിണ്ടാതെ നില്ക്കും; കുറയെപ്പറകിലാം;
ലജ്ജാവിവശത്വമുളളിൽ മുളച്ചിതു
തച്ചാതിഗൂഢമൊളിച്ചായി ഭാവവും.

ഒന്നുരണ്ടാണ്ടുടനിങ്ങനേ ചെന്നപ്പോൾ
വന്നിതു കാലം വയോരാജിമദ്ധ്യഗം
ഈശ്വരക്ഌപ്തക്രമാതിക്രമം വെടി-

[ 48 ]

ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം
ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കിടുവാൻ
താൻ തീരുറച്ചാനിതു നല്ലതെന്നവൻ.
വന്നു ഹിമഗിരികന്യകാമാസാഭ്ര
വന്ദനംചെയ്തു കാലുന്നതകൌതുകാൽ
"എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ"
ന്നന്വഹം വന്നങ്ങിരുന്നു നിന്നു ചീരം
"നിന്നുടലെന്നുടെ രാജ്യമായ്ക്കൊള്ളുവാൻ"
വന്നേനവകാശി ഞാനിനിമേലെന്നും.
എന്നെബ് ഭരിക്കണമന്യജനതുല്ല്യ-
മെന്നും വെടിയരുതെന്നെ നീ യെന്നതും.
മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ
നിന്നെയിരുത്തുന്നതന്യായമായ് വരും.
എന്നാലവനോടു മേളിച്ചിരിന്നുക്കോൾ
കെന്നങ്ങു ദേവീമതമറിഞ്ഞേകദാ
നല്ലോരുനേതാവും നോക്കിക്കുടിപുക്കു
തെല്ലങ്ങൊഴിക്കെന്നു മെല്ലവേ സല്ലപൻ
കല്ചനയാ കടന്നുൾപ്പുക്കു യൌവനം
മൽപുരമിപ്പവൽമെയ്യെന്നു കല്പയൻ.
ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ
കിട്ടുമേ കീത്തികേ" ടെന്നായി ബാല്യവും.
ധ്രഷ്ടൻ കടന്നുവനൊട്ടും മടിയാതെ
മുട്ടസ്ഥലംവച്ചു വട്ടവുംക്രട്ടിനാൽ.
ബാല്യനിമ്മാല്യമംഗം വധൂമൌലിമേൽ
മാല്യമായ് വച്ചു പകത്തി ദിനംപ്രതി.
അന്നേരമങ്ങതിൻമു കണ്ടാർകൾ
ക്കൊന്നേ രസമേനെ*ന്നൊന്നു തോന്നി മുദാ.
നേർവരാ മെയ്യിൽ നിന്നാൽ പറഞ്ഞാലെന്തു
കാർവരവ നമ്മോടു രിനെന്നാത്തുടൻ
ദിഗ്ജയം ചെയ്പതിന്നച്ചഛയും മാനസേ
വച്ചു സന്നാഹവും നിശ്ചയം നിശ്ചലം
കാർഷ്ണ്യമെയ്യും കം തുഷ്ണീമിഹ സ്വയം
പാഷ്ണിസംശോധനം ചെയ്തു നിയ്വന്ത്രണം.

[ 49 ]

നെറ്റിരംഗേ നെറിവുറ്റലാസ്യക്രമം
പറ്റി ചില്ലീനടിക്കറ്റമില്ലാരസം.
എപ്പൊഴുമൃദ്വമിച്ചുല്പലാസ്യങ്ങൾ
ചെപ്പടിതൽപരം കോപ്പിടയും മിഴി
ചാടവാദൂഢവാ ഖേളവാടീവിടൻ
കേടകന്നനനവേടകൃത്യം ശശി
ഈടണ‌ഞ്ഞങ്ങിരുപാഴംദ്വിമുത്തിയായ്
തോടയെന്നേ നിനച്ചീടുവാൻ കേപിതം
നൈകദാസകതമുകതാമോദവണ്ണിനീ
ലോകലോകാശോകസുചകവത്തിനീ
വർണ്ണത്രം കഥം ഗിരി വന്യക്ഷയ മയം
പുണ്ണ്യമുഖാംബുജകണ്ണിനു നാന്ദിക്കാ
ദിക്കാലദൂതിലെ മിക്കവുരന്തരാ
പക്ഷപാതം പുണ്ടിരാപകൽ വന്നുടൻ
പുഷ്തരബാണനും തൽകാലിനിയുമായ
നൽക്കുഴപ്പൊന്നൂയവാൽ കളിയാട്ടമായ്
തൽക്കാലം.മത മോർച്ച ഗൃഹഭയമി-
ണ്ടുൾൾക്കുതുകം നയ്മ്മ പ്പൊഗാർപ്പണം
വല് ഗുരം പാരച്ചെപ്പ്ഗീതം തേടുക
റക്കപോല യ്വകം പാജഹ ശോഭയം
പദ്മരാഗം പുതുപ്പിച്ചതുകൊണ്ടതി-
വിസ്മയന്ദീയമളിക്കു നിർമ്മിച്ചതിൽ
പീയുഷ കരാശകല തൃക്യം വച്ച
ഭ്രയസാ യഹേന്ന രക്ഷയ്യ്യ മാമഥന
ആയതേ മാവ തേനൂർ മേന്മചെപ്പ്
ഗീയതേ ലോകേന ലോകാന്ധം ചേതസാ.
ചേദൃവിധിനിജശാസ്ത്രത്തിലുണ്ടതിൻ
കാമാക്കുളംവിട്ടു മൂന്നാമണികളെ
ദത്താക്കിവച്ചതുമെത്രയും ചേന്നിതു
വിത്തജനെന്നിയാക്കിയാം കൊശലം?
ഭക്തജനത്തിനു ചീത്തതിമിരങ്ങ
ളസുമിപ്പിച്ചിടും മുഗ്ശേനസത്രന്നു
നേത്രകുമുദങ്ങളെപ്പുലയ്താടുന്നു;

[ 50 ]

ചൈത്രേന്ദുകൌമുദിക്കിത്തോഴിയെത്തുമോ?
ജാതോദ്യമെ തങ്ങാതങ്ങളെ ഗന്ധവ്വ-
വേദോക്തക്ഷണം സപ്തസപരങ്ങക്കു
ധുതാദ്ധ്വേദം നടപ്പാനൊരുവഴി
വീതാത്തിവൈഖരി നാരിമാക്കുംവഴി
മോഘാത്ഥമല്ലിഹ രേഖാത്രയം പാരി-
വേകോത്ര സൂത്രദൻഭ്രയാൽത്രിത്രിണേത്രനെ
ന്നേതാനുമൊന്നിങ്ങനെന്തോതാവൂ തുവ്രമീ
ന്നേതാദ്രശം ജഗന്മാതാവുതൻ ഗളം
കൈ തദാ രണ്ടുമു‌രുണ്ടു മ്രദുക്കളായ്
കൈതവസ്തോത്രമിവിടെയുണ്ടോയ് വരാ
മാദ്ദവമേറിയാപ്പാരമുരുളുമെ-
ന്നോത്തവരതഥശാസ്രോപേശോദ്യമാ
പാത്തവയല്ല ദീനാത്തിസന്തോഷണ
പാതഥിവപത്യ നതാത്തിമോഷത്തിലും
ശേഷം പലക്കു സന്തോഷമെങ്കിൽക്വഷി
ന്മോഷണം ദോ,മല്ലേഷണാശായിനാ
ഈഷലില്ലീഹകൊണ്ടണിയിങ്ങനെ
ദൂഷണായ സതാം ഭാഷ യണങ്ങളോ?
ഭ്രഷണകങ്കണഘോഷണവ്രാജേന
പാഷണ്ഡ............... ഭിഷണി കയോ
ശൈശവയൌവനവൈന്യദ്വയത്തിനു
പേശവമെകൈകകേതുങദണ്ഡങ്ങളോ?
ഈശാനകാമുധുക്കണ്ഠപാശങ്ങളോ?
ആദ്യം ചതുത്ഥം ച ദാതും പൂത്ഥേമൊ
ന്നാസഥയാ മററതിങ്ങത്ഥകാചപ്രദം
പാണിതലം മ്രദുശോണത്ഥാം ഗുപീയദ്രതിജയം
വാത്തു നമ്രാത്തിമുർ ഛചികിത്സാൽസുകം
പോത്തു ഞാൻ വാഴ്ത്തുവാനാത്തതെൻ കൌതുകം.

[ 51 ] <poem>മാനസം പാറ്വനം മാനിതമായതം

ന്ദ്രനമാധാരമതിനിങ്ങപരസ്ഥം പീനപാരുണ്യപുരാനക്രലാനീത ശോണാബ് ജകുഗ്മളയുഗ്മഹിഹ സ്ഫുടം കാമദിങ്നാഗക്ുംപേയം വാതിത കോമളമായ കുവാങ്കരശങ്കകൾ ബ്രഹ്മനായുസ്സമതീശനു തേജസ്സം ശംബരെവെരിക പനിവാധ്യക്യവും ജംഭമാരിമുമ്പാം നിലിമ്പൊർക്കൊരിമ്പവും കമ്പവും തദ്രിപുവാദ്രോൾ മത്സരാൽ മുമ്പെട്ടൊരുമ്പെട്ടു ജ്യബണ്വരംളണ- സമ്പ്രദായം പടിപ്പിച്ച. കുലജ ഗുരു നിഷ്ഠ രഭാരണേ പെടുന്നനീ ദ്രശ്യം മുഷ്ടിമിതമായതമധ്യയഷ്ടി ദിനംപ്രതി പൊട്ടുമിതെന്നിടു മട്ടാർബാണ്ടവും നട്ടിതായോ യഷ്ടി ജോമവജീമിഷാ ത്രംബകപുണ്യക്ഷംണപുഷ്പോദ് ഗതി- ക്കംബുദമംബാനിദതംബിബം ഘനം: വന്മവരമ്പനിതെ ചെടവീടെന്ദ്ര പൊൻപടമാം പ്രതിനീര ബന്ധിച്ച രമ്യകാഞ്ജീമണിപ്പൊൻമതിലും വച്ചു ധാർമ്മയുദ്ധാർത്ഥിയായ്പ്പാർത്തൻ മഹേശ്വനെ അംബിതകതൻതുട സനാന്നസൌന്ദയ്യ- മൻപോടുകണ്ടിട്ടുപെടുംപിൻപെട്ടും വമ്പെട്ടുകമ്പിച്ച തൺപെട്ടുപുൺപെട്ടു തുമ്പികരങ്ങൾ വിതുമ്പിക്കരവതും ചെമ്പോക്കദളി തൊടുമ്പോൾപ്പൊളിവതും ശംബോ! ശിവ! ബഹുകിംപോലഹം ബ്രവ്! ആശ്ചയ്യർമെന്തുപറയാവൂ ജന്തുക്കൾ ചേർച്ചയുണ്ടേ തച്ചരിമാവരണത്തിൽ: ആശ്രയിക്കുന്നോർക്കാവശ്യം കൊടുപ്പതി ന്നൈശപയ്യണ്ണം മണിചെപ്പല്ലയോ?

അക്കണങ്കാലിണയ്ക്കുൾക്കനം വാഴ്ച്ചയും</peom> [ 52 ]

ചിക്കനേ വന്നിടംപുക്കനേരം ഭിയാ
രുക്നരുക്കേതകീകഗ്മളങ്ങൾ മഹാ
തിഗ് മമുൾദുഗ്ഗമുൾപ്പുക്കെളിക്കുന്നതും
കോമളത്വം കണ്ടു കാണ്മംനിതെപ്പൊഴും
കാമനിതുപോലെ തീത്തു തുണീയുഗം.
വജ്രിതൻ മൌലിമേൽ വച്ച കിരീടത്തീ-
ലുജ്ജ്വലയായുള്ള വജ്രരത്നാവലി‌
തച്ചെടുപ്പിച്ചുടാൻ തച്ചരിൽ മുമ്പനാം
വിശ്വകാനാവിനോടിച് ഛകേൾപ്പിച്ചുടൻ
മെച്ചമായ് വച്ചുചമച്ച മണിച്ചില
മ്പുള്ള്വലം തീർച്ചയിൽ ചേർച്ചയും വാഴ്ചയും
ഉച്ചമൊന്നിൽ സ്വരം ഷഡ്ജമിണയിലും
നിശ്ചലേപി സ്ഥിതം നിവ്വലും ശിഞ്ജിതം
പിച്ചയായ് ക്കൊണ്ടന്നു കാഴ്ചയായ്വച്ചുകേ
നിശ്ചതം ദേവരിൻ തൃച്ചരണരബുണു
വച്ചലംകൃത്യ മാമുച്ചൈക ഗ്രഹി
ച്ചാച്ചയും നേരച്ചയും വേഴ്ചയിൽ കൈക്കൊണ്ടു
മജ്ജയേ സജ്ജയായ് വിശ്വനാഥേ! വിര-
ഞ്ഞുൾച്ചിരിവച്ചസഘ്യാച്ചലൽക്കാരുണ്യ
പിച്ഛിലമാനസം ശശ്വന്നിരാശ്രയ
നിജ്ജനമാനന്ദമജ്ജനം തന്നു ക
ല്പിച്ചരുളായ്തിറൊമ്മച്ചപോം നിശ്ചയം
ലജ്ജയാ മേവുന്ന സജ്ജമസംസദീ-
തൃചൃതസോദരി ദുശ്ച്യവനാത്ഥിത
തൃച്ചെവിക്കൊൾകയാൽ തച്ചിരോപാസിതാ
വർജ്യമല്ലെന്നുവച്ചച്ചൈരതാദരി-
ച്ചച് ഛമെക്കോണ്ടോണിയിച്ചു പാദദ്വസേ
തുച്ചൈസ്തയോദ്യത്തദപന്ചച് ഛവിച് ഛടാ
ഗ്രച്ഛചിഛൂരണരണച്ചാരുചാരിണീ
വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാ-
ളാശ്വസവും വന്നു നിർജ്ജരാണാം തദാ?
അപ്പുറം പാക്കിഥോമൽപ്പുറങ്കാലഗം
മപ്പുറം തോൽക്കാമാറത്തുതാകാരമായ്
ചൊൽപ്പെറും കല്പകനൽപ്പുതുപ്പുങ്കല

[ 53 ]

പ്പോൽ വലാശങ്ങൾക്കു നിഷ്പ‌ തീകാരമാം
ഉൽപ്പരിവയ്പോരു ശുഭ്രാംഗുലികളി-
ലർപ്പിതമഗ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ സമുല്പന്നകൌതുകം
സിൽപ്പിനാ വിശ്വസ്ര പുഷ്പബാണേന വാ
സൽപർവതാരേശനെപ്പത്തുഖണ്ഡിച്ച-
തൊപ്പമാമൊപ്പവും ശില്പവുംകല്പിച്ച
ദീപ്രനഖനിര താൽപയ്യശാലിനാ?
കെ‌ഞ്ചാതെ വഞ്ചിച്ച മഞ്ചാടിതഞ്ചായ-
മഞ്ചാതെ ഞ്ജാരുചം ഗാപി ബന്ധ ക-
പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു
സംഞ്ജാതസൗഭാഗ്യമഞ്ചാരു രേഖയും
തഞ്ചുന്ന ത്രക്കാൽത്തലം ചാരുനവണ്യ
മുഞ്ഛാർജനംചെയ്തു സഞ്ചരിച്ചന്വം
കുഞ്ചാരുജാതിക്കു നെഞ്ചാകെ വേവിച്ചു
പിഞ്ഛാതപത്രപ്രപഞ്ചാനതിളവാം
ഗിജൊനമഞ്ജിര ഞ്ജനാനംകൊണ്ടു
തൻപാടു താനെ തുഞ്ഞാവരും ഞായനു
എന്നാകിൽ നന്നായി നന്ദാപദം നാസ്തി
തൻനേരു ചൊന്നാലു നേഹമേവനം
ചൊന്നാലൊടങ്ങ ഇന്നുതീപാരുപ
സൌന്ദയ്യസമ്പത്തനന്തമനന്തനു.
 വന്നോരു യൊവ്വനം തന്നോടനാസ്ഥയാ
സന്നാഹമീദ്യശം നന്നായ് ത്തുടന്നനാൾ
എന്നാലൊരാവതെന്തെന്നായി കൌമാര
"മന്യാദ്യശമംഗവിന്യാസമെന്തി
ന്യായമമ്മേ ചിരം നാമിരുന്നേട-
മിന്നേഷ വന്നാശു താരുണ്യപാഷണ്ഡ-
നൊന്നാകലീകരിച്ചെന്നാശ്യയം പോക്കി-
യെന്നാലടിയടനെന്തന്യഗതിയെന്നു
നന്നായരുൾചെയ്തിലെന്നെ വിടകൊൾവ-
നെന്തവതിഞ്ഞാനധന്യാഗ്രണീ"രെന്നു
സന്താപഭാഷിതം കുന്തായിതം ചെവി-
ക്കന്നേരമാകർണസഖിന്നാപി പാർവ്വതീ

[ 54 ]

വന്നവനിന്നിവനന്വഹം ചെയ്വതു
നിന്നൊടല്ലെന്നൊടത്ര നിനയ്ക്കും വിധൌ
നിന്നെ ഞാനെന്നുമേ നിർണ്ണയം കൈവിടാം
ഖിന്നതയ്കെന്തെടോ ഹന്ത തേ ബന്ധ',മെ
ന്നന്തരംഗം തണുപ്പിച്ചു സാന്ത്വംമ്രതൈ
സ്സന്തതമന്തികേവച്ചഭിഷിഞ്ചതീ
ജാതു നൊ മുഞ്ചതീ പോതഭാവം ചതം
ജാതഗംഭൂരതാ താതസംഭാവിതം
പ്രീതസദ്ബന്ധുതാ സ്ഫീതനാനാവ്രതാ
മാധുരീപൂരിതാ മാത്രഭിർലാളിതാ
ആപ്തസഖീയുതാ ദീപ്ത്കാന്ത്യാവ്രതം
മൂർത്തിത്രയേശ്വരവാർത്താസകൌതുകാ
നിത്യം പിതുസ്സഭയാം ചെന്നിരുന്നുകൊ-
ണ്ടത്യന്തരമ്യം മുനിവരഭാഷിതം
തത്തൽക്കഥാന്തരേ ശഭങ്കരമാഹാത്മ്യ-
മത്തൽക്കൊരൗഷധം കേൾക്കും കുതുഹലാൽ.
നിത്യം മുനികൾ പലരും വും തത്ര;
ഭക്ത്യാ ഗിരിവരൻ മാനിച്ചിരുത്തിയാൽ
ഹ്രദ്യം ത്രിഭുവനവ്രത്താന്തമോരോന്നു
സത്യമായ്ച്ചൊല്ലും സഭയിലിരുന്നവർ.
വിദ്യപ്രസംഗങ്ങൾ മർത്ത്യാദിചേഷ്ടിത-
മത്യത്ഭുതേശതാപസ്യാവിധിക്രമം;
ഇത്യാദികൾ ബഹുവിസ്താരസംക്ഷേപ
യുക്തിയുക്തങ്ങൾ നിമിത്തഭേദങ്ങളും;
നിത്യേശ്വരിക്കതു കേൾക്കയിയിൽ കൌതുക-
മത്യന്തമുണ്ടായി ചിത്തേ നിരന്തരം.
കൌതുകം ഭക്തിയായ് ഭക്തിയും സക്തിയായ്;
ചേതോമഹാസക്തി തത്വവിജ്ഞാനമായ്;
തത്വബോധം ഹ്രദി പാരത്യഭിജ്ഞാനമായ്;

[ 55 ]

ചേതനാവേദനാനോദനേ സാധനം.
  ഏവം ചിലർദിനം ചെന്നനാളേകദാ
വൈപഞ്ചികൻ മുനി ധീരൻ ചിരന്തനൻ
ചീരം ജടാഭാരമാരഞ്ജിതം വഹൻ
വൈരിക്ഷി നാരദൻ വന്നാനൊരുദിനം.
ചെന്നങ്ങെതിനരേറ്റു സൽക്കരിച്ചു ഗിരി.
മന്നൻ പ്രസന്നനിരുന്നു തത്സർന്നിധൌ.
"നന്നിവിടേയ്കെഴുന്നള്ളിയവാറിന്നു
ധന്യനായേൻ ഞാനതിനില്ല സംശയം.
ആത്മവൃത്താന്തം മനസ്സറിയും പേലെ
യുഷ്മാകമൈശ്വരം തത്ത്വം ഹൃദിസ്ഥമാം.
ബാഹേന്ദ്രിയങ്ങൾപോലെ വയം ത്വാദൃശാം
സാഹ്യമുണ്ടെങ്കിൽ സ്വകർമ്മമനുഷ്ഠിപ്പൂ.
ഉണ്ടൊരാതങ്കമെന്നുള്ളിലിക്കാലത്തു
കണ്ടുണർത്തിപ്പാൻ കൊതിച്ചിരിക്കുന്നു ഞാൻ
പണ്ടുമിന്നും മേലുമിന്നൊരുകാലമേ.
ഖണ്ഡിപ്പരെങ്ങൾ ഭവാനതിന്നൊന്നുമേ.
പുത്രീ മമധുനാ പൂർണ്ണതാരുണ്യയാ,-
യിത്രിലോകത്തിങ്കലാർക്കു നല്കാവു താം ?
ദൈനഗതിയോർത്തു യാതൊന്നുമേവനും
ചെയ്പതുചിതമാം; നോചേദനുചിതം.
​ഏവനെൻ ജാമാതൃഭാവേ വിധിയെന്ന
ദേവമുനേ! പാർക്ക് നാവന്മതിബലം
ഇന്നേ കളയണമെന്നുള്ളിൽനിന്നും നീ
കന്യാപിതാവിന്നു വന്നീടുമാധികൾ."
കുന്നിൽ മൊഴികേട്ടിരുന്നൊരു നാരദ
മന്ദം ക്വണതീം മഹതിയാം വീണയേ
തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-
ണ്ടൊന്നങ്ങു നോക്കി നിന്നോരെയെല്ലാരെയും,
തന്നന്തികേ വന്നരുന്ന ഗിരീന്ദ്രന്റെ
സന്നിധൌ ചെന്നൊരു കന്യാമണിയേയും
ശോഭാവിനീതിസമ്മേളപണ്വാം ചിരാ-

[ 56 ]

ദാപാദചൂഡമാനലോകയന്നാനതാം
ഉൾക്കാബിലാക്കിയത് തൃക്കാൽ മഹേശ്വരി
ദുഗ്ഗേ ശിവേ പാഹിയെന്നുള്ളിലോത്തുടൻ
എൻപോറ്റി ശംഭോ മഹാദേവ പാഹീ തി
സംഭാവ്യ സാനുമാനോടു ചൊല്ലീടിനാൻ
കീത്തിയുമാനന്ദപൂത്തിയും വദ്ധക്ക
ഗോത്രഗോത്രോത്തംസ ശാസ്ത്രതത്ത്വജ്ഞ തേ
ആത്തസ്വരം നിനക്കോത്താലസംഗതം
ചീത്തൊരു പുണ വാനിത്രിലോക്യാം ഭവാൻ
കാത്തസ്വരാദി നിൻ കാൽത്താർ പണിയുമേ
വാത്താസു നിൻ ഗുണം വാഴ്ത്തുമേ സജ്ജനം
പേത്തു നീ ചോദിച്ചതോത്തറിഞ്ഞിനാരോൻ
ധൂത്തല്ല കോൾ പരമാത്ഥം മയോച്യതേ
മൂത്തികൾ മൂവക്കുമത്തിപോക്കീടുവാൻ
മൂത്തിതാനൊട്ടെടുത്തോത്തെളം പ്രത്യക്ഷം
ആത്തലീലാവിനോദാത്ഥമിപ്പാത്താം
തീത്തു കാത്തുള്ളിലേ ചേത്തുകൊള്ളുന്നവൻ
സാത്വികമൂത്തി കപർദ്ദി മൃതുഞ്ജയൻ
നോത്ത രാത്രീശനെ മുദ്ധനി കോത്തവൻ
ആത്തവബാണനു നൽത്തിരുക്കണകൊ
ണ്ടാത്തി വളർപ്പവൻ ഭേത്താ ദുരത്മനാം
ദീപുതോജാമൃതം വാത്ത കടാക്ഷവാ
നാത്തപരായണനാത്താംറി ഭ്രഷണൻ
ചീർത്തോരു വൻവിഷമാത്തു കടിച്ചവൻ
കൈത്താരിലൊന്നിൽ മൃഗത്തെദ്ധരിച്ചവൻ
വസ്ത്രാദി ക്രടാതെ നൃത്തം നടിച്ചവൻ
മൂർത്ത മഴുകൊണ്ടും കൂർത്ത ശുലംകൊണ്ടും
പാത്തലേ ദുഷ്ടരാംദൈതൃരോടാർത്തണ
ഞ്ഞാത്തരോഷം ചേത്തു കാർത്താന്തമന്തികം
സ്പാസ്ഥ്യം നിലിമ്പക്കരുളുന്ന തമ്പുരാൻ
കൃത്യാന്തരേ ഹസ്തികൃത്തിയുടത്തവൻ
വൃത്രാന്തകാദികക്കെത്തൽ കെടുത്തവൻ
കൃത്താന്തകൻ പാശിശുദ്ധാന്തവത്സവൻ

[ 57 ]

ദുദ്ദാന്തഹാ വേദസിദ്ധാന്തവിഗ്രഹൻ;;
 വിത്താധിപസഖൻ വിദ്യാമഹാനിധി;;
വിദ്ധ്വസ്തപാപൻ വിചിത്രപരാക്രമൻ;;
ഗീദ്ദേവതേശജനാർദ്ദനദുഗ്ഗമൻ;;
ശാസ്ത്രപ്രമേയൻ ശർദിന്ദുകാന്തിമാൻ;;
വ്യാപ്തൻ ജഗദ്വാസിനാമുളളിലക്ഷയൻ;
ക്ഷേത്രജ്ഞനാദ്യന്തഹീനൻ പരൻ പൂമാൻ
പൂത്തേഷ്ടദത്താദിനാനാസുകൃതിനാം
പ്രാപ്തവ്യദാസ്യൻ പരബ്രഹ്മനിഷ്കളൻ
ശ്രീമഹാദേവൻ ഗിരിശൻ സദാശിവൻ
ജാമാതൃഭാവം തവാംഗീകരിഷ്യതി
ക്ഷേമായ ലോകസ്യ കാമാരിയോമം
വാമാംഗവും വാങ്ങുമാമോദപൂർവ്വകം
മാമാസ്തൂതേഖോദമേതാദൃശോൽസവം
കാണ്മാൻ ഭവാനും നമുക്കും തരം വരും
സാമോദമിഷ്ടം നിനക്കും ധീമാൻ;പ്രസീദ നീ
ഈവണ്ണമീരിതം ദേവമുനീന്ദ്രനാ
ലാകർണ്യകന്യകാ നിന്നോളധോമുഖീ
കാമന്നരാതിപോലാപന്നവൽസല
നേവം നണിച്ചെന്തുകേട്ടതെന്നോർമ്മയാ
ഭാവം നിറംകേട്ടു യാവന്നഗാത്മജ
യ്കാവന്നശങ്ക തത്താതനുമുൾ പ്പൂക്കു
താവന്നമിച്ചു തദ്ഭാവം നിരീക്ഷിച്ചു
മേവുന്നയോഗിയനന്ദമേകീ നിൻ വാക്കുകൾ
ആവുന്നതാനന്ദമേകീ നിൻ വാക്കുകൾ
നോവുന്നവാറെന്തു കേട്ടതു രണ്ടുതു?
കാമന്നപായമുണ്ടോ വന്നുയ ശങ്കരൻ
ഭീമൻ നിജനാമിപ്പൊളെടുത്തിതോ?
ജീവൻ കൊടുത്തിതോ ജീവലോകത്തിനു?
പൂവമ്പനോടീശനേവം തുടങ്ങുമോ?
ശൈവൻ നറുമവർസായക നെത്രയും
ദേവങ്കളെന്തു പിഴച്ചിതവനഹോ?

[ 58 ]

സൂനൃതാ നിൻഗിരോ നാനൃതാ ജാതുചിൽ
ഞാനതു ചിന്തിച്ചു ദീനതയ്കൌഷധം
സ്ഥാനമല്ലാഞ്ഞുദാസീനതായാ മുനേ!
സ്വാനതേ തേ മയി ജ്ഞാനതേജോനിധേ!
ഉത്തമസത്തമനദ്ധേന്ദുശേഖരൻ
ചിത്തജശത്രുല‌വെന്നിത്ഥമിപ്പോൾ ഭവാൻ
ഉക്തവാനായതിന്നർത്ഥമരുൾ ചെയ്തു
തപ്തം തണുപ്പിക്ക ചിത്തമെന്നർത്ഥയേ.
  ഇങ്ങനേ കേട്ടളവിംഗിതജ്ഞൻ മുന
ശങ്കിതം പൃഷ്ടം തുടർന്നതറിയിപ്പാൻ
"സങ്കേതഭ്രമേ! ഗുണങ്ങൾക്കു ഹേ സഖേ!
ശങ്കയുണ്ടായതു സംഗതം തന്നെ കേൾ.
ഭംഗം മനോഭവനങ്ങുവന്നു ഭൃശം;
തിങ്ങൾ തികഞ്ഞില്ലതെങ്കിലും നിന്നോടു
വല്ലവരും വന്നു ചൊല്ലാതിരിക്കയി-
ല്ലല്ലോ നിനച്ചു ഞാൻ ചൊല്ലിയതിങ്ങനെ.
സങ്കടം വന്നു പറവാൻ മടികൊണ്ടു
ശങ്കേ ധരിച്ചവരാരും വരാഞ്ഞതും.
എങ്കില്ലതാദിയേ ചൊല്ലാം ചുരുക്കി ഞാ-
നംഗജഭംഗ,മസംഗതി സംഗതം,
ദൂരെ മനസ്സിനും വക്കിനും വാഴുന്ന
കാരുണ്യവാരിധി നാരായണപ്രിയൻ
വാരണാസീപതി പാരം പ്രസാദിച്ചു
ശൂരപത്മാസുരധ‌ഘോരതപസ്സിനാൽ
ആയിരത്തെട്ടു ബ്രഹ്മാണ്ഡങ്ങൾ നല്കിനാ-
നാധിപത്യത്തിനവനുള്ള നാളേയും
അത്രയെല്ലാം ചെയ്തതെത്രയും കഷ്ടമെ-
ന്നത്ര നീയോരായ്ക; രുദ്രദോഷം മൃഷാ.
സന്തതം രോമകൂപങ്ങളൊന്നിലു-
ണ്ടന്തമില്ലാതൊളം ബ്രഹ്മാണ്ഡമീദൃശം.
താൻതന്നെ കല്പിച്ചവരതിലൊക്കെയും;
ഭ്രന്തെന്നു തോന്നായ്ക നേരു ചൊല്ലുന്നു ഞാൻ.
ആയിരത്തെട്ടതിലേകനു നൽകിയാൽ

[ 59 ]

പോയതങ്ങെത്രവാനെത്രനാളെയ്ക്കു വാൻ
തന്നെയും ഭക്തക്കു വേണ്ടുകിൽ നല്ലുന്ന
ചന്ദ്രചൂഡന്നിതിലെന്തു ചേതം വരും?
ദൈതേയനെത്രയും പ്രീതനായായതിൽ
പ്പാതിയും സോദരന്മാക്കു നല്കീടിനാൻ
ക്രൂരകമ്മോദ്യതൻ സിംഹവക്ത്രനെന്നും
താരകനെന്നും സഹോദരന്മാർക്കു പേർ
പാരം പരപ്പിൽ പറയുന്നതെന്തിനു
താരകനായതി ബ്രഹ്മാണ്ഡനായകൻ
ക്രൌഞ്ചഗിരിമേലവനു നിവാസമായ്
വാഞ്ഛയോ വാനോരേ വെല്ലുവാപ്പൊഴും
കാമത്രുപൻ ഖലൻ മായാവിശാരദൻ
ഗ്രാമനഗരാദി ഭ്രമിം വിനാശയൻ
ദേവലോകം നിജഭൃത്യരെക്കൊണ്ടവ
നാകലമാക്കിനാനിക്കാലമൊക്കവേ
നിജ്ജരന്മാരെയുംതച്ചുപായിച്ചു
വച്ചടക്കടിനാൻ നാകമത്താരകൻ
സ്വാധികാരം വെടിഞ്ഞാദിതേയന്മാരു
മാധിപൂണ്ടോടി വിധാതാവിനെക്കണ്ടു.
വ്വത്താന്തമോതുവാൻ ബ്രഹ്മാദികൾ ചെന്നു
ദുഗ്ദ്ധാംബുധിപുരംപൂക്കു തിരഞ്ഞനാൾ
വിഷ്ണുഭഗവാനെയെങ്ങുമേ കാണാഞ്ഞു
വിഷ്ടപം തോറും തിരുഞ്ഞു പലരുമായ്
മേരുഗിരിഗുഹതന്നിലൊരടത്തു
നാരയണൻ കിടക്കുന്നതു കണ്ടതി
സന്തോഷംമോടങ്ങണഞ്ഞു ജഗതിത്രയീ-
ബന്ധോ! ജയിക്കെന്നു പത്മജദീകൾ
വാഴ്ത്തിയവസ്ഥകളെല്ലാമുണർത്തിച്ചു
കാത്തീടുകെന്നു ശരണവും പ്രാപിച്ചു
പത്മനാഭൻ തദാ പത്മജന്മാവ്യമാം-
യല്പകാലം ഗുണദോഷം വിചാരിച്ച
പഞ്ചശാരനേ വരുത്തുവാൻ കല്പിച്ച
സസ്മാര കാമം സഹസ്രനേത്രൻ തദാ

[ 60 ]

മന്മഥനപ്പൊഴെ വന്നാനവിടേയ്ക്കു
ധർമ്മാചത്നീമധുസമ്മേളകോമളൻ
ഇന്ദ്രനവനുടെ കൈപിടിച്ച മുകുന്ദവിധികളെ
പത്മജനപ്പാളര്ൾചെയ്തു കാമനോ-
ടിപ്പോൾ മദന! നിന്നുക്കു കാട്ടേണമേ
ലോകങ്ങളെല്ലാമസുരർക്കടക്കമായ്
നാകികളോടിയൊളിച്ചു ഗുഹയിലായ്
വൻപവർക്കോ പരം പരമേശ്വരൻ
തമ്പുരാൻ ഞങ്ങൾക്കിദാനീം ദരാസദൻ
കിം പുനരേറെപ്പറഞ്ഞിട്ടൊരു ഫലം?
ശംബളചിത്തം നീ വശീകരിച്ചീടുക.
ദക്ഷജാംഗക്ഷയാൽ ബുദ്ധിക്ഷായമുള്ളി-
ലുക്ഷവാഹന്നുപലക്ഷൃതേ മേല്ക്കുമേ
ദക്ഷിണാമൂർത്തി മുനികളോടും വട-
വൃക്ഷമൂലേ വാണു വിദ്യാവിനോദമായ്
നീയാകില്ലെന്നു ശിവനു വരുത്തുക
ഭ്രയോ വിവാഹായ സത്വരമുദ്യമം
പൂമകൻവാക്കുകളിങ്ങനേ കേട്ടിട്ടു
കാമനടിപൊരുതപ്പോളപണത്തിനാൽ
എൻപോറ്റി പങ്കജസംഭവ! നിൻപദം
തമ്പുരാന ഞാൻ തൊഴുന്നേൻ പ്രസീദ മേ
അൻപോടരുൾചെയ്ത കായ്യമെനിക്കിന്നു
നിൻപാദമാണ നിനച്ചാലസാദ്ധ്യമാം
ശംഭോസ്സമീപേ സമീഹിതസിദ്ധയേ
വൻപോ പിണക്കമോ കൊണ്ടു ചെല്ലാവേ ഞാൻ?
സമ്പ്രതി രണ്ടും ഫലിക്കയില്ലെന്നുള്ള
കമ്പമെനിക്കില്ല നിങ്ങൾക്കുമുണ്ടുളളിൽ
വിൽക്കുലച്ചന്തികേ പുക്കു ഞാനമ്പുതൊ-
ടുക്കുമന്നേരമേ ഭഗ്ഗനെന്മെയ് രുക്ഷാ
തൃക്കനൽകണ്ണിൽ ദാഹിച്ച കളകിലാം
ഗുല്ഗുലുസർജ്ജരസാഗുരുധൂളിൽ
നില്കതങ്ങൊക്കയുമുൾക്കമ്പമെന്തിന്?
നിഷ്തരിഷിച്ചവർ നിങ്ങൾക്കുമൊക്കുമേ

[ 61 ]

ഏറെയും മേ ഭയം വേറെയൊന്നുണ്ടതും
ചീറരുതാമെ തീ ഞാനോതുവൻ
വന്നു ശിവദ്രോഹമെന്നാലവൻ പുന-
രെന്നും നരകത്തിൽ നിന്നു കരേറുമോ?
എന്നതിവച്ചെനിക്കെന്നുടേ തമ്പുരാൻ
തന്നതല്ലൊന്നുമേ വൈഭവം
സ്ഥാനവും മാനവും രൂപവും പാപവും
‌ബാണവും ത്രാണവും സൌഭഗോഭോഗവും
സർവം മറന്നു ഞാൻ ഗർവിതനായ് ച്ചെന്നു
തവ്വറിഞ്ഞെയ്വതും ശർവനേ വേണ്ടതോ?
ക്ഷേമമെങ്ങും മമ? പ്രേമമാക്കു മായി?
സ്വാമിയെ ദ്രോഹിച്ച പാഴ് മഹാപാപി ഞാൻ
ഛംശ്വരന്മാരെനിനക്കെല്ലാരുമിന്നിങ്ങ-
ളീശ്വരൻ നിങ്ങൾക്കെലിക്കും മഹോശപരൻ
തിങ്ങുമാംക്കാരുണ്യമെങ്കിൽ നിങ്ങൾക്കുണ്ട
ഭംഗമില്ലാത ശരങ്ങളഞ്ചുണ്ടു മേ
കൈകളിൽച്ചേത്തു ഞാനെതെന്നിരിക്കി ലാ
പുൽകരുതാത്തവരെപ്പുൽമോവനും.
മേനിയോ ചൊന്നതു വാണീരമണ ഞാൻ?
തുണിയൻ പ്രേയസീവേണിയല്ലോ മമ
ലജ്ജ വിട്ടു താൻ മെച്ചമിച്ചെയലതു
സജ്ജനാഗ്രഹത്തിൽ വിധിച്ചതല്ലാക്കുമോ
ലിശ്ചയിച്ചൊന്നരുളിച്ചെയ്ക്കിൽ ഞാനതെ
ന്നച് ഛനാണമ്മവനാണ ചെയ്തീടുവൻ
ശൂപ്പകാരാതിവക്ത്രോൽ പ്രതോദം കോണ്ടു
ബാഷ്പതോയെപ്പു വാസ്തോഷ്പതി മുങ്ങിനാൻ
നാല്പതോദം ഹരി നാല്പതോടെൻ പതോ
ടോപ്പതുമന്തരാ വീപ്പതും കാണായി
വാകപതിതാലഥ വാൾപ്പുലിയോടു ചെ
ന്നേൽപ്പരേ സർവ്വദാ തോല്പരെന്നോതിതാൻ
പാപ്പയോരാശൌ ശയിപ്പവനം ഗജൻ
തീപ്പെടുമെന്നാധിയാൽപ്പൂനരൂടിവാൻ
പോപ്പതെല്ലാം പണി കൂപ്പതല്ലെന്മതി

[ 62 ]

ഗീഷ്പതെചൊല്ല നീ കീൾപ്പെചായും നയം"
കോപ്പതെല്ലാം കണ്ടതാല്പരിയം പൂണ്ടു
കൃപ്പിടാതേ നിന്ന ഗീഷ്പതി ചൊല്ലിനാൽ.
വേ വയൊന്നേ നമുക്കാവുതാവേളവും
ദേവദേപ്രസാദാവലോകാവധി.
ധീവശക്രോധകാമാവലേപേശിവേ
ശൈവവശ്വേ നയം നൈവ ശക്യ ബ്രുവേ.
സേവചെയ്താൽ മഹാദേവനങ്ങേവനും
ഭാവനാവശ്യനില്ലാൾവിശേഷം ക്വചിൽ"
ജീവവാക്യ വാസുദേവനും കൊണ്ടാടി;
ജീവ വത്സതി ധാതാവുമോതീടിനാൽ.
താവരാ നിശ്ചയം ദേവകൾക്കും വന്നു
സാവധാനം മഹാദേവസേവാവിധൌ.
പത്മനാമൻ തെളിഞ്ഞപ്പോളരുൾ ചെയ്തു:
"സൽപ്രമാണം നാസ്തി വിപ്രവാക്യാൽ പരം,
എപ്പൊഴും സേവചെയ്യേണ്ടും പ്രഭൂവിന-
ങ്ങപ്രിയം കണ്ടാലുമില്ല ബഹുമതി.
അപ്രകാരം സൂരൻമാർക്കുണ്ടു ദുശ്ശീല
മിപ്രകാരം വരുമ്പാളതിസാധുക്ക;
തൽപ്രമാണാമം ക്കൊണ്ടു പോക്കുവാൻ നോക്കുവിൻ.
ഭ്രംശിതസ്ഥാനമാനന്മാർ തികഞ്ഞിനി
ത്വം ശരണമെന്നും ചൊല്ലുവാൻ ചൊല്ലുവിൻ.
അന്തികേ നിങ്ങളങ്ങാരുമേയില്ലാഞ്ഞു
രാധ്രവും കണ്ടു കടന്നാരസുരകൾ
മണ്ടി നാടുംവിട്ടുവ കണ്ടു നമ്മേ നിങ്ങൾ
കണ്ടീല ഞാനും സുഖമായിരുന്നനാൾ.
താഴ്ചയില്വാത പ്രഭൂത്വം നമുക്കുണണ്ട;
കാഴ്ചവരുന്നതു കണ്ണുനീരെപ്പൊഴും;
വശ്ശതുമീച്ചയിൽച്ചേച്ചയായചൊല്ലിനേൻ;
തീച്ചചൊല്ലാമിനിക്കേൾക്ക ശതക്രതോ!
പല്ലവകോമളയല്ലോ ഫണിശയ്യ;
തെല്ലുമുങ്ങുമാറില്ല ഞാനെന്നുമേ.

[ 63 ]

ചെമ്പൻചിടമുടി ശുംഭൽഫണിവിധ-
തുമ്പപ്പുതുമലരബർധുനീജലം
ശംഭുപദസ്ഫോടമിബത്തിനാസ്പദം
സംഭരിച്ചുട്ടുണ്ടു സബൽപ്രദം നിധി.
തൽപദമാജ്ജനം പുഷൈസ്സമച്ചനം
തദ് ഭാവനം ഹൃദി തല്പേയുറക്കമാം.
തല്പേ കിടക്കിലെന്തെപ്പോഴുമിത്തര
തൽപാദമൂലേ മനസ്സു രിമിക്കിലോ.
ക്ലേശപ്രമാജ്ജനേ ചെന്നു യത്നം ചെയ്ത
വാചസ്പതി തവ ദേശികനല്ലയോ?
മേരുഗുഹയിൽ കിടക്കുന്നു ഞാൻ പരം
ക്ഷീരാംബുധിപുരേ താരകബാധയാ.
കണ്ടുക്രൂടാതോരു ദേശം ദനുജക്കു
പണ്ടുപണ്ടേയിതു ശങ്കരശാസനാൽ.
യോഗം പിരിയാതെ പോകടോ വൈകാതെ.
ചെയ്ത ശിവസേവ പങ്കവിഭേദന
ശ്രീകൈലമാമല പൂകയ്ക സന്നിധൌ
തണ്ടാർശരനെന്തു മിണ്ടാതെനിന്നതു?
കൊണ്ടുപോകാൻ വേണ്ടി വിണ്ണോരൊക്കെയും
സാകമിഞ്ഞാനുണ്ട് സഹായ്യക്കതിയുമം വരും
മുത്തിത്തും പാരിസിന്നാർത്തിയതുചൊല്ലി
മൂർത്തി കളിസും കീർത്തിക കളെയെല്ലാം
മൂർത്തിപോയാൽ മറ്റുമൂർത്തിയുണ്ടാം പിന്നെ
കീർത്തിപോയ്പയാകിലക്കീർത്തി നരകമാം.
ത്യാഗരവ്യനേകൻ കാലത്തിനാപത്തെങ്കിൽ
ഗുപ്തമാം ഗ്രാമമെങ്കിൽകാം ത്യാജമാം
രാജ്യരക്ഷാർത്ഥമായ് ത്യാജമാം ഗ്രാമവും
രാജ്യവും നോക്കരുതാത്മനാശോഭയേ.
ആത്മാവു ദേഹമെന്നാന്ധ്യമല്ലോ പര-
മാത്മർത്ത്വം ചെററനുഭാവവേദ്യമാം.
സാദുരക്ഷാർത്ഥം ശരീരം വഹാമി ഞാൻ
ബോധിക്ക കായ്യം ബുധന്മാർക്കു സമ്മതം.

[ 64 ]

സ്ത്രീപുംസസമ്മേളനത്തിനാളായ്നിന-
ക്കേവൻ സഹായൻ മധുമാധവൃതേ?
ത്വൽക്കമ്മമിന്നഹോ സൽക്കമ്മമായവന്നു
നിലക്കും മഹേശൻനിനക്കെങ്കിലോ വശേ
ഒന്മ ഞാൻ ചൊല്ലുവനുണ്ണീ ധരിക്ക നീ
ബ്രഹ്മനുമിന്ദ്രനും കേൾക്കണം ജീവനും
തമ്മിൽപ്പിരിഞ്ഞു ജഗൽപതിദമ്പതീ
നമ്മെച്ചതിന്നിമ്മഹേശോദ്ദമം
ജന്മംനമുക്കിതു കണ്ണാക്ഷിഹീനമാം
സമ്മിശ്രഭാവമവക്കു വരായ്തിലോ
മന്മഥനെന്നിയേ മറ്റാരധികാരി
കമ്മത്തിനിന്നിതിലോക്കിലിന്നേലം
നാളെവേണ്ടുന്നതിന്നിന്നെങ്കിലുത്തമം
കാലമാവോളവും പക്കാമശക്തിയിൽ
കോലിടുന്നാകിലോ തോലിവന്നാലാകാ
കാലൊടിഞ്ഞിട്ടും പിടിക്കണമണ്ണാനെ
പംഗുവെന്നാരവനെപ്പറവൂ? പാരി-
ലംഗഭംഗ മാനഭംഗമൊന്നല്ലെയോ
ദൈതേയക്രരിരുൾപ്പാതിരാവിൽച്ചന്ദ്ര
നാതിരനാൾവന്നു ജാതൻ മഹേശ്വരം
കാത്തികനാൾ പുറന്നോരു കമനിയിൽ
ക്കാത്തികനക്കനുദിപ്പൊളം സേവൃതാം
അത്തൽ മതി;മതി ചിത്തപരിഭ്രമം
കൃത്യങ്ങൾചെയ്കിലോസിദ്ധമാമിഷ്ടവും
യാതൊരേടത്തും തുണയുണ്ടു നിങ്ങൾക്കു
സാദരം ബ്രാമനും ഞാനുമിക്കമ്മണി.

നിങ്ങളും സേവിക്കൽ ഞങ്ങളുടേ മത- മംഗീകരിക്കുമവശ്യം മഹേശ്വരൻ

ഈവണ്ണമെല്ലാമരുൾചെയ്തിരിക്കവേ

കാർവണ്ണനങ്ങു മറഞ്ഞു വിരിഞ്ജനം പിന്നേയുള്ളോർ പിരിയാതേ നടകൊണ്ടു ചെന്നു കൈവാസേ ശിവാച്ചന നന്നായനുദ്ധ്യാനഠ്യം പൂണ്ടനാൾ ചിരാൽ

പൊന്നിധി കിട്ടിയപോലെ ദരിദ്രക്കു [ 65 ]

നന്ദീശ്വരൻ ദ്വാരി നിന്നതു കാണായി
നന്ദിച്ചിനിന്നു വിവശതാശാന്തായേ
"ചന്ദ്രചൂഡപ്രിയ നന്ദീശപര തവ
വന്ദാമഹേ പദം വ്രന്ദാരകാ വയം
നാഥനു മൂർത്തി നവമി നീതാനാഹോ
ഭാസജനത്തിനു നീതാൻ മഹേശ്വരൻ
നേത്രം ചതുർത്ഥം ത്രിണേത്രനു നീയല്ലാ
നേത്രഭാജം ശിവസൂയ്യാരുണോ ഭവാൻ
പാത്രമീഞങ്ങൾ ക്രപാടാക്ഷത്തിന്നു
മൈത്രീ ഭവാനളളിൽ ഞങ്ങളിൽ വേണമെ
വേത്രിയായ് നീ വാതിൽ കാത്തിങ്ങു നിൽക്കയും
പാർത്തലമെല്ലാം മുടികയും ചേർച്ചയൊ?
ഈ സ്ഥലത്തിങ്കൽ ഭൂവാനെന്തൊരുചാഭ
മാർത്തകാരുണ്യപുണ്യാർജ്ജനമെന്നിയേ?
ഓർത്താലൊടുങ്ങാതോരാർത്തിയുണ്ടങ്ങൾക്കു
കാൽത്തളിർ കണ്ടുണർർത്തിപ്പാൻ കഴിവരാ
ചേര്രത്തതു സാധിച്ചൊഴിഞ്ഞൊഴിയാ ഞങ്ങൾ
മാത്രം മനസ്സിൽ ഭൂവാനുവേനണകാ
ശാസ്ത്രം പടിച്ചീലു യോകികൾക്കെങ്കിലും
നേത്രകോണം വൽത്തേണമേ ഞങ്ങളിൽ
ഖണ്ഡേന്ദുശേഖരകാരുണ്യപൂരണേ
പണ്ടേ നദീമാത്രകം ജഗത്തൊക്കയും
കണ്ടാലുമിന്നിഹ വന്നോരു ദുർഭിക്ഷ
മുണ്ടുവാഴുന്നവരുണ്ടോ ജഗത് ത്രയെ
ഉന്നതദേശോപകാരിയാം പാരിപോയ്
ചെന്നു ചാടീ സുഖം നീചദേശ കഥം?
ക്ഷേത്രമുഴതു ക്രഷിക്കു തരാകെട്ടു
പാർത്തിരിക്കേന്നു മദനൻ ക്രഷീവലൻ
വാസ്തവം ചെറ്റുണർത്തണെമവസരെ
പോസ്ഥനല്ലോ നീ ജഗരസപാമിമന്ദിരേ
എന്നിവണ്ണം ഞങ്ങൾ ചൊന്ന മൊഴി കേട്ടു

[ 66 ]

നന്ദി നിനച്ചു നിന്നൊന്നു ചൊന്നാൽ തദാ
നിൽപ്പിൻ നികടേ പരിഭ്രമമെന്തിനു?
നിഷ്ഫലമന്നോടു ജല്പിതമിദൃശം
അപ്രതികാരമായൊന്നില്ലധീശനോ
വിപ്രതീസാരമിന്നിങ്ങൾക്കു വേണ്ടതും
മത്ഭരം മറ്റെന്തുവേണ്ടൂ വിശേഷിച്ചു
വിൽപ്പതിസേവയ്ക്കു വസരം ചോല്ലുവൻ
പുഷ്പബാണന്നോ കടപ്പാൻ തടവില്ല
നില്പതെന്തേ പുറത്തെന്നുടേ ദോഷമോ
ചെററങ്ങവസരം കണ്ടാലുണത്തിച്ചു
മററുള്ളവരെ ഞാനേററു കടത്തുവൻ
കാവലായ് വാതുക്കൽ നിൽക്കുന്നവനൊടെ
ന്താവലാതിപ്രകാരം പറഞ്ഞീടുന്നു!
ശങ്കരകിങ്ങരവാക്കു കേട്ടിങ്ങനേ
ശങ്കിച്ചു തത്രൈവ ഞങ്ങളും നിൽക്കും വിധൌ
ശങ്കാവിഹീനനായ് തൻകാമിനിയോടു
മംഗജൻ വില്ലമായങ്ങു കടന്നുപോയ്
സാഹസം ചെയ്തൊലാ കാന്ത നീ യെന്നവൾ
സാഹസമല്ലിതെൻ കായ്യ മെന്നാനവൻ
ന്യഗ്രോധമൂലേ സനകാദികളോടും
തെക്കുനോക്കിക്കൊണ്ടിരിക്കുന്ന ദേവന്റെ
മിക്കതുമന്തികേ പുക്കു വലത്തുചെ-
ന്നഗ്രേ സമീപത്തു കണ്ടു തദ്രൂ പവും
പിംഗജടാഭരം തിങ്കൾശകവവു
മങ്കിമിഴിയും ഭുജംഗക്കുഴയിണ
രാപ്പകൽമുലമാമീക്ഷണയുഗ്മവം
രൂപ്യകളാ ഗികദിപ്രയാം നാസയും
ഹൃദ്യരത്നാദർശതുല്യകപോലങ്ങൾ
വിദ്രമകാഞിവിശിഷ്ടമോഷുദ്വയം
വിദ്ര മകാഞിവിശിഷ്ടലോഷുദ്വയം
നീലമാം കണുവും നാലു തൃക്കൈകളും
ബാലമൃഗടങ്കശൂലചിൻമുദ്രയും
മാലാഭസിതസമ്മേളിതം മാവ്വിടം
ചേലയായിച്ചേത്ത ശാർദ്ദ ലചമ്മാഭയും

[ 67 ]

നാഗഭോഗോൽക് കൃഷിയോഗപട്ടോജ്ജ്വലം
യോഗാസനംപൂണ്ടിരിപ്പുഗാംഭീയ്യവും
സൌന്ദയ്യസൌഭാഗ്യമാധയ്വധൈയ്യാദി
സന്ദോഹസങ്കേതമന്ദിരം ശങ്കരം
ചന്ദ്രധവളം സുനന്ദാദിസേവീത-
മന്തികേ ഭക്ഷിണാമുത്തിയെക്കണ്ടേവൻ
കത്തവ്യമൂഢനായിത്തിരിനേരമ-
ങ്ങത്തൽ പൂണ്ടാൻ പനരുത്തമഭക്തിമാൻ
പ്രഥീതലേ നമസ് കൃത്യ തോഴുതുനി
ന്നതാത് സുകം കണ്ടൊരത്യത്ഭുതാകൃതിം
ചിത്തത്തിലാക്കിയക്ഷിദ്വയമാമീല്യം
രുദ്രാക്ഷമാലികാം കൈയിലുമദ്വഹൻ
മൃത്യുഞ്ജയമന്ത്രരുദ്രസൂർതാദിയം
ഭദ്രനാമങ്ങളും ഭക്ത്യം ജപിച്ചുടൻ
ബുദ്ധ്യാ വിചാരിച്ച കൃത്യം വിനിശ്ചിത്യ
പുത്തൻ കരിമ്പവിൽ കുത്തിക്കുഴിയവേ
സുസ്ഥിരമായ് ക്കുവച്ചത്യന്തമുദ്യമം
ഹൃദ്യം ചെറുഞാണൊലിയിട്ടോരുമ്പെട്ടു
നൽത്താർശരമൊന്നെടുത്തു പടത്വമോ
ടത്ര തൊടുത്തഭിമന്ത്രിച്ചു മന്ത്രവും
ശ്രീപുരുഷോത്തമശ്രീപുത്രനേഷഞാൻ
കാപുരുഷാദ്ധ്വനി സഞ്ചരിച്ചീടിലും
സ്രീപുരുഷദ്വന്ദ്വമേളനകമ്മണി
നൈപുണം മേ തന്നതീശ്വരനെങ്കിലോ
രൂപലാവണ്യമേറുന്നോരു നാരിയിൽ
ച്ചാപലം പൂണ്ടു രമിക്കേണമീശനും
എന്നും മൊഴിയും പറഞ്ഞു വലിച്ചുവൻ
കണ്ണാന്തമാനീയ മക്തുവാൻസായകം
മന്ദേതരമതുചെന്നു തിരുമാറി-
ലന്യൂനശ്രംഗാരസാരം മഹാശരം
ഉന്നം പിഴയാതെ തന്നേ രസധാതു
ഭിന്നമാക്കാതെ കടന്നു പൂക്കു ഹൃദി
മുന്നിലിരുന്ന സനകാദികളിലും

[ 68 ]

മെന്നെ പിശാചങ്ങളെയെന്നൊരീർഷ്യയായ്
അന്യായമെന്നു തോന്നിച്ച തപന്ന്യയെ-
പ്പിണ്യാകമെന്നു തോന്നിച്ചിതദ്വൈതവും.
വന്യാനിവാസം കമന്യാ വിയോകമെ-
ന്നന്യാദ്യശം ബഹു പിന്നെയും തോന്നിച്ച
പൂണ്ണോസ്മ്യഹം; ഗതാ തമ്പീ വിഹായ മാം;
ചൂണ്ണോസ്മി; മാമകം ധൈയ്യം മനോഭവം;
ഈശോസ്മി; ക്വ സാ മൽപ്രാണനായകാ?
ക്ലോശോസ്മിതാ; ഹന്ത വീതോസ്മി കാന്തയാ!
സന്യാസി ഞാൻ ; ശ്രഭകന്യാ ക്വ ലഭ്യതേ?
​​എന്നേവമുണ്ടായോരിന്ദ്രിയക്ഷോഭത്തി...
നെന്തേ നിമിത്തമെന്നാത്മനി ചിന്തിച്ച
ത്യക്കണ്ണടച്ചങ്ങരയ്ക്കാൽ വിനാഴിക
നിഷ്തമ്പഗംഭീരിമാ ദിവ്യചക്ഷുഷാ
നിൽക്കുന്ന മാരനെക്കണ്ടു സമീപത്തു-
ദിക്കുന്ന കോപാങ്കുരത്തെക്കരുത്തെഴും
സൻക്യപാവജ്രടങ്കംകൊണ്ട് ഖണ്ഡിച്ചു
തച്ചങ്ങരച്ചു പരാണുവായ് നേപ്പിച്ചു
വച്ചൊളിപ്പാനാഴ് ത്തുഞ്ഞളവെത്രയും
സൂക്ഷ്മയൊരു പരാണു പുറത്തു ഹാ-
ലേക്ഷണദ്വാരം കടന്നുപോരും വിധൌ
എൺമണിയെട്ടുക്രുറിട്ടതിലൊന്നോളെ-
മമ്മിഴിവഹ്നികണവും തുണയായി
വിസ്മയമെന്തു പറയാവ്വ! കാൽക്ഷണാൽ
ഭസ്മാവശേഷനായ്ന്നു മനോഭവൻ.
 അത്ഥം വിചാരിച്ചിരുന്നൊരു യോഗിക-
ളിത്തൊഴിലൊന്നുമരിഞ്ഞില്ല തെല്ലുമേ.
ചിത്തനാഥംഗം വെളത്തുപോയെന്തെന്നു
ചിത്തേ വിചാരിച്ചു ഹസ്തേ പിടിച്ചുടൻ
തപ്തഭസ്മോദ്ധൂളിതാംഗി, രതി,ശുചാ
തത്തദ്വിലാപം തുടങ്ങി ശിവാന്തികേ.
മൽപ്രാണനാഥ! ചതിച്ചിതോ ദാസിയേ?

[ 69 ]

പുഷ്പായുധ! കഥം നപ്രതിഭാഷസേ?
മൽപാലനത്തിനാരെപ്പറഞ്ഞാക്കി നീ?
വിഷ്ഫാരമെന്തെ കേളാത്തു ധനുസിന്റെ?
ഓരോ പ്രണയകലഹപ്രശാന്തിയിൽ
മാറണച്ചെന്നെ മേലാരു ലാളിപ്പത്രം?
ചാരു സൌന്ദയ്യമിവണ്ണമെന്നാക്കാനു-
മാരുപമാനത്തിലുള്ളൂ ജഗത് ത്രയോ?
നാരിമാക്കെല്ലാമുദാരവിലാസങ്ങ-
ളാരൊരുവൻ പടിപ്പിപ്പതു യൌവ്വനേ?
ദൂരേയിരുന്നാലൊരിപൊരിക്കൊള്ളിച്ച
നേരേ തരുണക്കു മേളകനാരിനി?
ധാരകനാരിനി പ്രേമകോപങ്ങൾക്കും?
താരേശനാക്കു കുടയായിരിക്കേണ്ട?-
താരെ തുണയഭിസാരികാണാം നിശി?
നീരസമായി സംസാരമിന്നാകിലോ;
ചാരു ഫലിതം സനകാദികാമിതം.
ആരു വസന്തത്തിനുള്ളതിനിബന്ധം?
ക്രുരമ്പവൻ തീത്തതാക്കിനി വേണ്ടു പോൽ?
ത്വൽപാദമേ ഗതിയൽപ്പം മഹേശ്വര!
തൽഫാലവഹ്നി ചെഗറിപ്പാൽ വിടുക നീ.
ഇപ്പാഴി ഞാനോ മരിപ്പാൻ പുറന്നവൾ;
കൽപ്പാഗരിപോലും തണുപ്പാഴയ് വരും മമ.
ഉദ്ബന്ധനമോ വിശപ്രാശനാദിയോ
നിഷ്പ്രയാസം മേ മരിപ്പാനിനി നല്ലു?
ഉററുമെൻകാന്ത! ചെററു പാത്തികകിൽ
കുററമെന്തൊന്നിച്ചു തെററന്നു പോകിലാം
വിടകളഞ്ഞു നീയെന്നേ നടക്കിലോ
മറ്റൊരുനാരിയുണ്ടാകുമോ കാന്തയായ്?
  ഇപ്രകാരേണ രതിപ്രലാപം കേട്ടു
സപ്പവിഭ്രഷണൻ ചെറ്റു ക്രപാലുവായ്
നന്ദിയോടൊന്നു കണ്ണത്തിലരുൾചെയ്തു;
ചെന്നവന്ത്രചിവാൻ കന്തപ്പകാമിനീം

[ 70 ]

"ഭദ്രേ! രതിദേവി! രുദ്രനരുൾചെയ്തു
ഹൃദ്രുജാം ചെററു വെടിഞ്ഞു നീ വാഴുവാൻ.
രുദ്രാണി ദാക്ഷായണീ സതീദേവി താൻ
വത്തതേ ഭ്രഭർതൃപുത്രിയായൂഴിയിൽ.
തദ്വിവാഹം ചെയ്തു ഞാനിരികുന്ന നാ-
ളെത്തുക നീയെന്നൊടിത്തരമോതുവാൻ
ത്വൽപ്രിയനംഗം തരുനന്നുണ്ടു ഞാനന്ന-
തിപ്പൊഴത്തേതിലുമത്യന്തരമ്യമാം.
നിശ്ചയമുണ്ടതു വിശ്വസിച്ചിപോയി
നിശ്ചലമെന്നബ് ഭജിച്ചു വാ​ണീടു നീ.
അല്പകാലം നീ വിരഹം പൊറുക്കേണ-
മിപ്രകാരം *ഞാനിരന്നതുപോലേവെ.
ഇപ്പോഴിവിടെ വിലാപമോ നിഷ്ഫല-
മപ്പോൾ വിലപിതം ക്ഷിപ്രം ഫലിതമാം.
ഉന്ധനാദികൾ ചെയ്കൊവം സാഹസാൽ;
പുഷ്പബാണപ്രിയേ! യാഹി നീ മന്ദിരം."
  ശൈലാദിവാക്യമതുകേട്ടവൾ പോയി
നീലകണുച്ചനവ്യഗ്രാ വിരഹിണീ
കാലമേക്കേട്ടതേ പാത്തുവാണു ക്രശാ
ബാലേന്ദുലേഖവ സന്ധ്യാസമാഗമം.
പിന്നെപ്പിനാകി സനകാദികളോടു
സന്നാഹഭേദമരുൾചെയ്തു സംഗതം
നന്നായവക്കു വേണ്ടുന്ന്തരുൾചെയ്തു.
നന്ദിച്ചു വന്ദിച്ചു പോയി സനകസ-
നന്ദാദിയോഗികൾ ലൌകകജ്ഞാനികൾ.
  നന്ദീശ്വരനോടരുൾചെയ്തു: "ലോകത്തി-
ലെന്തുള്ളു വാത്തയെന്നുണ്ടോ ധരിച്ച നീ ?"
എന്നതുകേട്ടുണത്തിച്ചു നന്ദീശ്വരൻ
വന്ദിച്ചു വിച്ഛാദിതാസ്യം വിനീതനായ്.
നാകികൾ വന്നു ബഹുകാലമായിഹ
ശോകമുണത്തുവാനാകവേ നില്കുന്നു-
ല്തകവിഭീഷിതകാകാനുകാരീക;
പോകെന്നു ചൊല്ലിയാൽപ്പോകയില്ലാരുമേ

[ 71 ]

ദേഹമിവിടെക്കളകെന്നുറച്ചിതു
 മാകന്ദബാണനെപ്പോലെ വർകളും
 വൈകുണുകുണ്ഠിതമാർ കണ്ടിതത്രയെ
 ന്നേകദേശം?ഭിയാ ലോകേശനോ ക്രശൻ.
 പാകാരിയാകിലോ ചാകാതെ കാ ത്തവൻ.
 യാഗാംശഭോജികലൾക്കാകാതെ കാലമായ്
ഈവണ്ണമാകണ്ണ്യമേവുന്ന ദേവന്നോ
രാപന്നകാരുണ്യപൂർണ്ണമായ് മാനസം
 നല്ലവിതം;ദോഷമെല്ലാം നമുക്കായി;-
 തെല്ലാരുമായാന്തു;ചോവല്ലാശൂ ചൊല്ലു നീ
എന്നിപ്രഭോരാജ്ഞ വന്നിപ്പുറം ചൊന്ന
നന്ദിപ്രഭാവത്തെ വണ്ണിപ്പുതാരുതപ്പോൽ .
മുന്നേ കടന്നു മുകുന്ദനെഴുന്നള്ളി;
പിന്നാലെ ബ്രഹ്മനും പിന്നേ മഹേന്ദ്രനും
പില്പാടു വഹ്ന്യാദിദികപാലകന്മാരു
മപ്പോലെയെല്ലാരുമപ്പോല്പെതരുത്വരം.
മുല്പാടു ചെന്നു ശരൽ പാണ്ഡുമോഘഭാ
കല്പനിരിപ്പൊരു കാരുണ്യവിഗ്രഹം
ഉൽപാടിതാശേഷദുഷ്പാപഗഷ്പം സ
മുൽപാദിതാനന്ദചിൽപ്രഭാവപ്രഭം
അഭ്രാപഗാതോയവിഭാജികോടീര
സർപ്പാവലീലീഢശൂഭ്രാംശൂശേഖരം
ദർപ്പകാംഗസ്വദതൃപ്തഫാലേക്ഷണം
നിർഭാനുക്രോശഗർഭിതാക്ഷിദ്വയം

  അല്പംഹാസാക്ഷി പ്തകർപ്പൂരവിഭ്രമം
 വിഷ്ഫുരൽകണ്ഡലം സുപ്രസന്നാനനം
 സസ്മിതഘാപലീലാപരം നന്ദിനാ
 ഭസ്മഭാസംക്രാന്തികർബുരകന്ധരം
 ഹുൽപൂരിചിൽപരിപാകപരിമള
 ലുബ്ളവക്ഷോലഗ്നരുദ്രാക്ഷമക്ഷികം
ദോർഭിസ്രൂശൂലം കഠാരം മൂഗം ചാപി
ബിഭ്കാണമശ്രാന്തജല്പാകകങ്കണം
സുസ്ഥിതം മുത്യുജ്ഞയം കൃത്തിവാസസം.

[ 72 ]

ഭക്തിമുക്തിപ്രദപ്രാദകല്പദ്രമം
ശിക്ഷണരക്ഷണദക്ഷിണം ദോഹിനാ-
മക്ഷീണരക്ഷ്യദാക്ഷിണ്യപുണ്യാകൃതിം
അ​​ക്ഷോഭ്യഗാംഭീയ്യമക്ഷണൈ-
ർ ദക്ഷിണാമൂർത്തിം ശിവം വിശ്വസാക്ഷിണം
'ശംഭോ! മഹാദേവ! സമ്പൂർണ്ണരൂപായ
സംഭേ ഗകൈവല്യസമ്പന്മയാത്മനേ!
സംഭാരസാരായ, നിത്യം നമോസ്തു തേ!
ലോകോസി ദേശോസി ജീവോസി കാലോസി;
ജായസേ ത്രായസേ സ്തദ്യായസേ ക്ഷീയസേ;
കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി;
ഗീയസേ സ്തുയസേ ലീയസേ ശ്രീയസേ;
സ്വാതന്ത്ര:ജാതസാന്ദശീഥുസാ-
രാമന്തസീതിസാദ്ധ്യാമോദേദസേ;
ദൂരതോധൂതസാംസാരികസ്രോതസേ;
ദീനദീരോധസേ തേ നമോ വേധസേ.
അഷ്ടമൂർത്തേ! ഭവാൻ വിഷ്ടപാനാം കഥം
സൃഷ്ടിരക്ഷാക്ഷയേഷ്വിഷ്ടവച്ചേസേ?
ദൃഷ്ടദോഷേ പദേ ശിഷ്ടവാഞ്ഛാ കഥം?
ദുഷ്ടതാ നാസ്തി കിം പിഷ്ടപേഷേ സതാം?
ഹർഷകാമക്രോധഗർവവൈരാമോദി-
സർവ്വലോകാതീതാ! ശർവ! തേജോനിധേ!
നിർവിളബം വീയ്യദുവിദാൻ ഗർവിദാൻ.
കുർവനുക്രോശബുദ്ധ്യാദ്യ നോ നിർവൃതാൻ.
നാഥ അലൽ പുരാ നാഥതാ, ദോഹിനാം
നാഥവേദാദൃതേ നാദേന നാഥകിൽ
നാഥ! സാ നോചിതാ ഹാതുമേകാ; കൃപാ
പാഥസാ പൂരിതാ ചേതകോദാതാരതാ;
പ്രീയസേ കർമ്മണാ; ത്രായസേ നർമ്മണാ;
ധീയസേ ചേതസി ശ്രേയസേ ഭ്രയസേ;
സ്വീസസേർവാക്ഷയേ ദൂയസേ ചേൽ സ്വയം
നീയസേ കേനദേ കിം മീയസേ വാ കഥം?

[ 73 ]

സ്വാദശാലിൻ! യഥാ സ്വ ദശാ ചേന്മതാ
വാദചാപല്യശല്യേന കല്യേത കിം?
ഈദൂശം മാദുശാം ചാതിശാന്തം മഹോ
ദ്വാദശാന്തസ്ഥമസൈവ തൻമുഗ്യതേ.
സർവലോകൈകകന്ദം ശരണ്യം ശിവം
സന്തതം സന്തമന്തസ്സമന്താദപി
ശങ്കരം ശാശ്വതം ചന്ദ്രചൂഡം മൂഡം
ശംഭൂമവ്യാഹതൈശ്വയ്യമാശാസ്മഹേ.
നേരായ ഗീരായ താരായലൊരൊരോപ്ര-
കാരാദദൂരാൽ സമാരാദ്ധ്യ സന്നതാൻ
മാരാരി ചരുസ്തിതംചെയ്തരുൾചെയ്തു
നാരായണബ്രഹ്മശക്രജീവാദികാൻ
പോരുമേതാ ഗീരോ വാരുമേ മാധവ!
നീരജാവാസ! കിം നാസനേ സ്ഥീയസേ?
നാരദാദ്യാശ് ശൂനാസീരമുഖ്യാസ്സുഖം
ദൂരതോ വന്നിതെല്ലാരുമൊന്നിചാഹോ!
പാരമെന്തേ രുജാ? നേരു ചൊല്ലിടുവാൻ
താരക്കോപദ്രവം തിരുമാറാക്കുവാൻ.
പുരീതാ മേ ബ്രഹ്മചാരിതാ ചാരു സൗ
ന്മാരനെപ്പാരമയ്കാരണച്ചാർ മമ?
നീരസം ചെറ്റതും നേരു കൂടീടവീൻ.
ചാരു വെണ്ണീരു ഞാൻ കോരുവൻ പൂശുവൻ
ചാരുവാം പൌരുഷം മാരനുണ്ടാക്കുവാൻ
പാരമൊട്ടേറെയെന്നോരായ്ത താമസം.
ദ്വരനേറുന്നു ദേഖാരിദുശ്ചഷിടതം.
നാവെരിക്കുന്നിതോ നാരദ! ചാരെ വാ!
നാവെരിക്കപ്പഴം തിന്നു മുഷികിലോ
നാൽവരിക്കയക്കുണ്ടു രാവ്ലൊരുക്കുന്നു ഞാ-
നർവിഭുൽക്കന്നി പെറ്റുണ്ണിയാളാം വിധൌ.
കാലം കലഹപ്രയ! കുറയപ്പാക
വേലൻ വിലാസം കിലാസന്നസംഗതം.
തുലങ്ങൾ പോവതും ശാലഭം ചാവതും.

[ 74 ]

പോലേ ഭയലീനലോലാസുരവാഹം
  ഇത്തരമോരോന്നരുളിദ്ദയാനി
തത്രൈവ ചിത്രം മറഞ്ഞു മഹേശ്വരൻ
മൂർത്തികൾ മറ്റിരുപേരെയും കണ്ടീല
വിദൃയറിയരുതീശ്വരന്മാരുടെ.
ഉള്ളിൽബ്ഭയം പോയി നല്ല സന്തോഷമായ്
തെല്ലിനിയും പാക്ക വല്ലതുമെന്നായി
വെള്ളിമലയിൽ മറ്റെല്ലാവരും വാണു
കൊല്ലുമേ മേരുമേൽച്ചെല്ലുകിൽ ദാനവൻ
അല്ലേ ഹിമാലയ!വല്ലനാളെങ്കിലും
കല്ലെഴുത്തായിമിക്കല്യാണസംഗതി.
മല്ലിഷുവൈരീതി ചൊല്ലി ഭവാനോട-
തല്ലി വചോഹേതു?കില്ലീഷലെന്തിനി?
ചില്ല്വനമല്ലിനിത്തൊല്ല പലതുണ്ടു
സല്ലാപലീലയ്കിതല്ലാ സമയമോ
വല്ലതെ ലോകങ്ങളെല്ലാമലയ്കുന്നു
വില്ലാളി മന്മഥൻ നല്ലാൾമരിക്കയാൽ
എല്ലാരെയും പോലെയല്ലാ നമുക്കിനി-
ച്ചൊല്ലാമിനിക്കേൾക്ക നല്ലോരു സാരവും
എല്ലായില്ലം വേണ്ടതൊലാ മനോഭംഗ
മുല്ലാസശീലന്നു തെല്ലാകിലും തവ.
ഇല്ലോകസൊന്ദയ്യകല്ലോലസാഗര
മല്ലോ ഹരാംഗമിതെല്ലാക്കണക്കിലും,
ഫുല്ലായിതം നഗമെല്ലാമിരുന്നിട്ടു
മില്ലാഫലമെന്നു മല്ലാരിനന്ദനൻ
ശല്യവ്യഥക്കൊണ്ടു കല്യമുടൽവെടി-
ഞ്ഞുള്ളിൽക്കുടിക്കൊണ്ടിതല്ലോ ശിവന്നവൻ
തെല്ലല്ലധീശനു വില്ലങ്ക, മത്തപം
തല്ലികളയുമനുല്ലംഘ്യവിക്രമൻ.
കൊല്ലുമേ വൈരിയെന്നല്ലയോ സംഭ്രമ-
മില്ലതെന്നാലവൻചൊല്ലിലാമേവരും.
ഇല്ലന്തരമതോത്തുള്ളം തണുക്ക നീ
ന്നില്ലം തണുക്കഹോ;വല്ലന്തിയെന്തിനി?

[ 75 ]

കല്ലതൂവ നെല്ലിതൊന്നല്ലാം വിടുത്തുവ
ച്ചുല്ലാഘനായ് വാഴ്ക് നിർ ല്ലാഘവം സഖേ
ഫുല്ലാരവിന്ദലൽക്കല് ഹാരമാലയീ
തുല്യകീത്തേ നിനക്കില്ല മാൽമൂലവും
ചൊല്ലാമെനിക്കിനി കുതുവെല്ലം
ചൊല്ലാതെ ഞാനെങ്കിലെല്ലാരൊടം തഥാ
ചൊല്ലിന്നിങ്ങനേ വല്ലകി തേളേറ്റി
മെല്ലേ നടകൊണ്ടു നല്ലോരു നാരദൻ
  അത്ഭുതവീരശാന്താദി സേമയ
കൽപ്പടയേറിന ശ്രംഗാരമാം രസം
അപ്രമേയാഭോഗപുഷ്പകിസായ
കല്പവ്രക്ഷാഭമായ് പോരുസ സൽക്കഥാം
സർവജനങ്ങളും ചവ്വണം ചെയ്തി
നിർവ്രതികൈകൊണ്ടു പർവതരാജനാം
ദർവഹകൌതുക സംവിധാനന്ദാഗ്ര-
പർവമേറിച്ചിരം നിർവികല്പം മരുവീടികാന്തരം
സർവ ഭിത്തിയിൽ ചിത്രമതുപോലെ
നിർവികൽപംമരുപീടിനാരേവരും
അദ്രികന്യയ്കു സച്ചിതാരൂപിണി
ത്രൈയല്ലാപ്രകാരം വികാരം
വിച്ചയും ചാച്ചയും നിശ്ചഭാവവും
വ്രപ്ഛയിലിച് ഛയുംമുച് ഛിതലജ്ജയും
ഉച്ചവൈശ്യവും നിശ്വസിതം മുറി
ക്കച്ചയിന്തെ വിശ്ലഥിഭാപവും
കാശ്യശൈഥിവ്യഘമ്മോദസമ്മോദാദി
മിശ്രുപാതംമുഹുരശ്രുതി നാട്യവും
ശശ്വദുചിതബാവ്യശ്രിതചോഷ്ടയും‌
പ്രശ്രയഗഭീവ്വവിശ്വ സദാർഹ്യവും
ഇത്യാദിഭാവങ്ങൾ മാദ്ധ്യ സഖിമാരി
വത്യദാരം നിജബുദ്യം വിവേചനം
ച്ചഖമല്ലഭട്ടു സുഖമുള്ള വിഖ്നേശ്വരൻ

[ 76 ] <poem>ല്ലുൾക്കൊമ്പിലെന്തന്നു തങ്കലില്ലാ പിടി

പൊയ്ക്കാൾകിതമല്ല നിലക്കരുതൊട്ടുമേ കൈക്കലാല്ലാ മനം തസ്കരൻ കൊണ്ടുപോയ് സൂക്ഷമതകൂടാതെ കാല്ക്കലായീ ദ്രഷ്ടി ചിൽക്കലാകൌമുദി നില്ക്കായിങ്ങനെ തൽ കില കാഴ്ച ജയയ്ക്കും വിജയയ്ക്കു മക്ഷികൾക്കില്ലെന്നവർക്കന്യദുത്സവം അക്കിഴിയെന്നിയവർക്കെന്തൊരു ധനം? തൽഗുണഭോഗമവർക്കൊന്നനുഗ്രഹം ഒക്കയും ദേവിയവർക്കറിയിക്കുമേ കിക്കിളി കൈവിട്ടു മിക്കതും തന്മതം തൽക്ഷണം താതസഭയീന്നു പോയങ്ങു പുക്കു വിജനേ സഖിമാരുമായുമ "ത്രക്കാൽ തളർന്നിതോ നില്ക്കയാലയ്യോ കി- ടക്കമേലറിശ്ശയിക്ക തെല്ലെന്നവർ നില്ക്കയാലല്ല നിനയ്ക്കയാലാലസ്യ മിക്കാലിണയ്ക്ക ല്ലൊരുൾക്കാമ്പിലാളി കേൾ ഉൾക്കമ്പിനുണ്ടോ കിടക്ക വിരിച്ചു നീ? യക്കഥ കേട്ടന്തു ദുഖമില്ലാത്തതു വാം? "കണ്ടവരോ ഞങ്ങൾ ? നിന്മനക്കൊമ്പിനോ പണ്ടേ കിടക്ക പരമശിവൻ മടി അക്കാമനെച്ചട്ടു നിഷ്ക്കാരണദ്വേഷി സൽക്കാരവശ്യനല്ലിക്കാലമാർക്കുമേ അത്യന്തധിക്കാരിയെത്തിയെയ്താനെങ്കി ലെത്ത്രയും കഷ്ടമാ കത്തീച്ചതീശ്വരൻ? കോകിലകാകുലൊലേ ഹതേ മന്മഥേ വ്യാകുലേ വിഷ്ടപേ ചാകിലേ നല്ലതും നാരദോദീരിതസാരവും കേട്ടു നീ നീരജാക്ഷി കഥം നീരുജാ നാധുനാ ? നാരദൻ സൂചകൻ പോരിലെ കൌതുകി സാരമായ്ച്ചൊന്നിങ്ങാരു ബോധിച്ചഹോ? "ഒന്നു നേരല്ല മറ്റൊന്നു നേരന്നുമ-

ച്ചൊന്നതല്ലത്ര നന്നന്യഥാ നിർണയം.'</peom> [ 77 ]

മുക്തശ്രമം മദ്യമത്തക്കുമില്ലാ ഹോ
  ദുസ്തക്കദാക്ഷ്യേമൊരുത്തക്കു നിന്നോളം.
  കേൾപ്പതേ സാരമെന്നോർപ്പവർ നന്നു നീ;
 താൽപര്യമൊ ഗിരാം പാർപ്പതായസമാം.
 പേച്ചിലോരൊന്നിലേ വാച്യമാദായ പോയ്.
പാച്ചിൽ വച്ചീടിനാൽ കാഴ്ചയെങ്ങു ധിയാം?
ഇച് ഛയാ കേട്ടു ചിന്തിച്ചുയാവന്മതി
നിശ്ചയിച്ചോക്കുമാറുച്യതാമൂത്തരം
ഉച്ചമായുജ്ജ്വലിച്ചൊച്ച കേട്ടപ്പൊഴേ
തച്ചു മൂക്കും പറിച്ചിച് യാ പോകിലോ
നിശ്ചയം ച്ചൊല്ലുവൻ പുച് ഛമില്ലായ്കയ
ലച് ഛഭല്ലം നമുക്കച് ഛനാല്ലെന്നതും.
പന്താട്ട വിദ്യ യല്ലന്താദിപദ്യമ
ല്ലെൻതോഴിമാക്കാക സന്തോഷസംഭ്രമം.
നിണ്ണേത്രിമാർ നിങ്ങളെന്നോതുന്നത്തൂ ചോദ്യമ,,
ല്ലെന്നാധിചൊല്ലെന്നു നിന്നൊടും
                     കന്ദർപനംഗവും.
വെന്തപ്പളേൽ പദം മുന്ദിപ്പതന്തരം
എന്തിപ്രകാരങ്ങൾചിന്തിപ്പതേറെ ഞാ
നെന്നിൽ പ്രദുവിനു നന്നി പ്രമോദവും.
ഇന്നി പ്പതിനാലു മന്നിൽപ്പലക്കെന്നെ
നന്ദിപ്പാതിൻ വഴിസന്തിഗ്ദ്ധമെന്തിനി?
മമ്മറ്വും നൊന്തിനിജ്ജന്മവും വേണമോ.
ശർമ്മവും ദർമ്മവും നമ്മവും പോയനാൾ?
ദുഷ്ടദൈത്യന്മാർക്കുവിഷ്ടപാ നൽകിയ
ന്നിഷ്ടനാം കാമനെച്ചുട്ടവനുത്തമൻ
ഒട്ടു നന്നോക്കിൽ ത്രിവിഷ്ടപവാസിനാ
മൊട്ടുനാൾ മാം ഭജിച്ചിട്ടു വന്നു സുഖം
വിഷ്ടരാദിന്ദ്രനും ഭ്രഷ്ടനായ് ദേവകൾ
നഷ്ടരായിശ്ശിപിവിഷ്ടനന്തിഷ്ടദൻ
പാരമിങ്ങില്ല വിസ്താരമോ ബുദ്ധിക്ക
ധീരത തോഴിയുണ്ടാരു കാത്തിടു താം?
നേരൊരു ബന്ഡുവുണ്ടാ രവനെച്ചുട്ടു?
നേരണീയം ബഹു സ്വൈരിണിയല്ല ഞാൻ;

[ 78 ] <poem>തീരുറച്ചേരിളക്കീടുവാൻ?

മാരദുമ്മാരണകാറണം കീദൂശം? നേരു ചൊല്ലേണമെൻ ചാരെ വന്നിശ്വരൻ ഘോരഘോരം തപസ്സാരഭേ താദശം. ചീരയുഗ്മം വടക്ഷീരവും ഭസ്മവും നീരപാത്രം നല്ല സാരംഗചമ്മവും ക്കോപ്പിചെല്ലാം വച്ച പാർപ്പിനെൻ നിഗ്ഗമം മാൽപ്രതികാരേഷു ബാഷ്പമസംഗതം. താൽപയ്യമമ്മയേക്കേൾപ്പിച്ചു താതനെ. ക്കൂപ്പിത്തൊഴുതു പറപ്പെടും ഞാൻ ദ്രുതം. ഇപ്രകാരം പരമത്ഭുതരുപിണീ തോസ്പിച്ചു തോഴിമാക്കേല്പിച്ചു നിശ്ചയം കൂർപ്പിച്ചു ബുദ്ധിയെക്കാല്പയോജം ചൂടി വായൊടേ മാതാവൊടിപ്സിതനാൾ. അമ്മേ! തവ സ്നേഹമെന്മേസധികമു- ണ്ടുന്മേഷമോടെങ്കിൽ നന്മയാമേറവ്യം അമ്മതന്നന്നമൊട്ടുണ്മതുണ്ടന്വഹം സന്മതം നീമ്മിതം നമ്മമുണ്ടെപ്പൊഴും. എന്മകൾക്കെപ്പൊഴും നന്മയാകേണമെ- ന്നമ്മ നേരുന്നതേ നന്മയുള്ളുമമ. ധമ്മമൊട്ടിന്നിമേലെന്മകൾക്കാവൊളം സംഭരീച്ചീടുകെന്നമ്മ ചൊലിലും വിധൌ നൻമുനിവാക്കിലുമിമ്മൊഴി തോന്നുന്നു ധമ്മതത്ത്വം ചെററു കാണ്മതും വേലയാ ഇന്നുതൊട്ടിന്നിമേലൊന്നെനിക്കാഗ്രഹ- മന്വഹം നിന്നുടെ സന്നിധിസന്നിധൌ മന്ത്രവും ചൊല്ലമച്ച്ഛൻതരുമാജ്ഞയും ചന്ദ്രചൂഡാർച്ചനേനന്നു മേ കൌതുകം അമ്മ താനേ പറഞ്ഞതമച്ഛനും സമ്മതമാക്കുകിൽ പൊൻ മണം കാണുമേ. നന്മയും തിന്മയും കിം മയാ വണ്ണ്യതേ? മന്മതികീദശം കമ്മമിച്ഛാപദം. സാധിയാഞ്ഞാലാതിങ്ങ്ധിയാം വ്യാധിയാം

ശാധി മാം പ്രീതയേ പാതിയത്നോദ്യതാം.</peom> [ 79 ]

ഇങ്ങനെ തന്മകൾക്കിംഗിതം മേന കേ-
ട്ടങ്ങത്തിൽ ഭംഗയത്നങ്ങളേലായ്ക്കയാൽ
സങ്കടം തൻ കണവങ്കലോതി ഗിരി
പുംഗവൻ ചൊല്ലിനാൻ തിങ്ങുമുൾക്കൌതുകാൽ.
എൻകിടാവിൻ മതമിങ്ങനെയെങ്കിലോ
ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ
മംഗളമായ് വരും മങ്ങരുതോമലേ!
ശങ്കര്വശ്രുഭാവം കൊതിച്ചീടു നീ
നാരദോദീരതം നിൻമുന്നിൽ
ട്ടേറെയോതിീ മുനി ഗൌരിതൻ വൈഭവം
ആസൂരിബാധവന്നാതിയാ വാനവ-
ർക്കാതുരീഭാവവും ചാതുരിഹാനിയും
മാതവീയം മതം സാധു പൈതാമഹം
പുതംഗദാഹാദിയം കേട്ടു ഞാൻ
ഏതൊരു ജാതിയും ശീതാംശുശേഖരൻ
പാശ്രുശൂഷയാലേ തദായദനാം
പന്നഗച്ചുഡനിൽചെന്നും ചേർന്നീടുവാൻ
വന്നു പുറന്നുപോൽ നമ്മുടേ നന്ദനാ
അണ്ണവേ ഗംഗപോയ് ച്ചെന്നുപുക്കീലയോ-
യെന്നപോലേയിവൾ ചന്ദ്രചഡാർത്ഥിനീ
നന്നു രണ്ടും നമുക്കുന്നതകീർത്തിക്കു-
മെന്നുമാനന്ദാനുഭ്രതിക്കുമേൽ നീ
അന്നതീവേഗവും നിന്നതല്ലിന്നിനി-
യിന്നവൾ ഭാവമൊട്ടെന്നതിലും ധരം
നന്നായനുഗ്രഹിച്ചങ്ങയച്ചീടു നീ
മന്ദ്രവും ഞാൻ പറയുന്നുണ്ടു പൂജയും
എന്നൊ വാക്കിനാൽക്കുന്നരശൻ പ്രിയാം
നന്നായ്ത്തണുപ്പിച്ച നന്ദനയെസ്വയം
വേറെ വിളിച്ചു വരുത്തിയിമ-
ററാരുമേ കേളാതേ മന്ദ്രം പ്പിച്ച
ചാരുസേവാപ്രകാരത്തെദ്ഘാരിപ്പിച്ചു
പാരം പ്രാസാദിച്ചനുഗ്രഹിച്ചീടിനാൻ.
താതാനുശാസനം ജാതമോതം കേട്ടു
മാതാവിനും ചെയ്തു പാദാഭിമാനം

[ 80 ]

ധമ്മദേവാർച്ചനം ബ്രവമണപ്രീണനം
ചെമ്മേ പിതൃപൂജ ദേവതാരധനം
ഇത്യാദി മറ്റു സൽകൃത്യങ്ങളും ചെസ്തു
ബദ്ധശൂകശാരികാദിവിമോക്ഷവും
സ്നിഗ് ദ്ധജനങ്ങൾക്കു ചിത്തം കുളക്കവേ
പ്രത്യേകമോരോന്നു ഹൃദ്യമരുൾചെയ്തു
ലഡേ ശൂഭേ ഗൃഹാൽ പ്രസ്ഥാനവും ചെയ്തു
സസ്നേഹബന്ധുതാക് നു പ്താനുയാത്രയായ്
യന്തേന സർവാൻ നിവത്തനം ചെയ്യിച്ചു
മഡേന ചേതസാ തൃപ്താ മഹേശ്വരേ
വിസ്തീണ്ണമായ ശിഖരം ഹിമഗിരേ
രത്യന്തപാവനം പ്രാപിച്ചു ശോബനം
സത്തീത്ഥവാരി രുപോവൃദ്ധസേവിത-
മുത്തമദേശമധിവസിച്ചാളുമ.
ആളിമാരുള്ളവരെല്ലാരുമങ്ങായി
കേലിശൂകശാരികാദികളൊക്കയും
ഭൃത്യജനങ്ങലുമെത്തീതവിടേയ്ക്കു
ചെത്തേണ്ടതെങ്ങു തളിക്കേണ്ടതെങ്ങു ചൊൽ
കദ്ദാലവുമൊരു കത്തിയും കൈക്കൊണ്ടു
തത്ര വേണുന്നതെന്നദ്രിജാശാസനം
ഭ്രത്യരങ്ങോഷധിപ്രസ്ഥമകംപുക്കു
തീത്ഥേ കുളിച്ചുമ നേത്തൊരു നൽച്ചേല
വീഴ് ത്തര തന്നിലേ ചേത്താൾ മരവിരി
ന്യസ്താണ്ഡഭോഗിനീ പൊത്തിന്നൊഴിയുമോ
തത്താദൃശീ തദാ രത്നകാഞ്ചീദശാ
ധിരമിഴികൊണ്ടു തീരരുൾ കണ്ടതും
ദൂരീകരിച്ചാരരയിൽ നിന്നാളിമാർ
ഞാൻ കേളുടൻ വരും നീങ്ങാ മമ പദം
കാൺകാ ണിതെന്നോതി ക്രേങ്കാരി കാഞ്ചിയും
ഞങ്ങളും വൈകാതെയിങ്ങണയും മെന്നു
കങ്കണാഭ്യാഭരണങ്ങൾ വാങ്ങും വിധൌ
സംക്രന്ദനാപ്പിതേ മങ്ങാത ന്ത്രപുരേ

[ 81 ]

ചങ്ങാതമായവർക്കങ്ങയച്ച സമം
പാദാന്തപാതാനീ വേണിയഴിച്ചിട്ടു
ഖേദാന്ധമൂകമാരായീ നിന്നതാളിമാർ
സേകവും ചെയ്തങ്ങനേ വടപ്പാൽകൊ​​ണ്ടു
കൈകളാൽ കുത്തിപിരിച്ച ജടകളും.
കോടീരവും ചീരശാടീയുഗളവും
കൂടി മേളം ഭസ്മപാടീരപുണ്ടവും
രുദ്രാക്ഷമാലയും വേഷമേതാദ്രശം
നിദ്രാക്ഷയമേകി താപന്നചേതസാം
ന്നെങ്ങൾചെയ്തപണ്ണയയയ്ക്കയാ
ലന്യസഖീജനം ചെന്നു പുക്കു പുരേ
അത്ര ജയയും വിജയയുമെന്നിയേ
സത്രമാകാ പപോവിഘ്നമെന്നാളുമ
താനുമവരുമായ് കെട്ടിച്ചമച്ചിതു
പാനീയസന്നിധൌ നല്ലോരുടജവും
സ്റ്റാനമരുണോദയത്തിനു മുന്നമേ
ദീനതയെന്നിതെ നിത്യം നിയമമായ്
ധ്യാനം ജപം ഹോമജേവപൂജാതിഥി
മാനനം ന്ത്യം ത്രിഷവണസ്റ്റാനവും
നാനാവിടപീലതാബീജവാപവും
ദീനമ്രഗപക്ഷിയൂദസൗഹാർദ്ദവും
കന്ദഫലമൂലനീവാരസഞ്ചയ
മെന്നുവേണ്ടാ ബഹുക്രത്യം നിരാകുലം
ഒട്ടാവതോരോന്നു മുട്ടാതെ ചെയ്തുകൊ-
ണ്ടിഷ്ടാന്തരായൌഘകട്ടാകചേഷ്ടിതാ
പട്ടാംഗപാശേന പെട്ടാൾ പിടി മുനി
ദ്രഷ്ടാന്തനാനാർത്ഥമഷ്ടാംഗയോഗവും
നിത്യം യമങ്ങൾനിയമങ്ങളാസനം
പ്രത്യേകശീലനം പ്രാണായമാനവും
പ്രത്യാഹരണവും പ്രതിക്ഷസിദ്ധമായ്
സിദ്ധാന്തധാരണാ ധ്യാനം സമാധിയും
പത്ഥ്യ തനിക്കിതെന്ന ത്യന്തമാസ്ഥയാ
ശക്യാനുഗുണേന്യ നിത്യാനുശാസനാൽ

[ 82 ]

ഹൃദ്യാ തതോ യോഗവിദ്യാ വശത്തായി;
നിത്യാനവദ്യംഗി നകതം ദിവം തയം
നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ
ബുദ്ധ്യന്തരീശം ദ്വിധോദ്യന്തമദ്വയം
നിഷ്കമ്പരൂപമ സകളം ച നിഷ്കളം
ചിൽകന്ദളം കണ്ടിതകുന്നിൽമാതഹോ.
വശ്യമായ് വന്നു ശശ്വഝമാധിയും.
നിശ്ശങ്കമെപ്പോഴുമശ്ശങ്കരൻമേനി
വച്ചന്തരംങ്കേ ഭജിച്ചാൾ ഭഗവതി.
ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു
ക്ഞപ്തസേകത്താൽ വളർന്നു വലുതായു-
രത്ത ശാഖോപശാഖാവിടപോഝേധ-
ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്
തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-
ളുർത്തു സപർയ്യോപയുക്തങ്ങളായ് ചിരം.
നിസ്തന്ദ്രമർദ്ധേന്ദുചബചൂടങ്കൽ മേവുന്ന
ചിത്തത്തിലസ്യാ വളർത്തിയുൽകണ്ണയും.
വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ
തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-
ലിന്യാസനീവാരപിണ്ഡാദിഭോഗെന
നന്നായിണങ്ങിനളർന്നിണമേളിച്ചു
മന്ദമന്ദം നിജച്ഛന്ദേ നിഹൃതി ക-
ലർന്നന്നപർണ്ണയ്ക്കു തന്നിലും നിന്ദയായ്.
പിന്നെയും തന്നുടൽതന്നേ തപോമയ-
വംനിയിൽ വാടിച്ചു തേടി തപോധനം.
കന്ദഫലാദിയും പർണ്ണവും കൈവെടി-
ഞ്ഞർണ്ണോപി നിന്നിതു വായുഭക്ഷാ ചിരം.
പഞ്ചാഗ്നിമന്ദ്യേ തപസ്യാ തപാതപേ;
മഞ്ഞുകാലം നീരിൽ, വർഷകാലത്തിലും;
ഉദ്ദീപനേഷു ശരദ്വസന്തങ്ങളിൽ
മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ
മർഷിതദ്വന്ദ്വാ മഹർഷിബഹുമതാ

[ 83 ]

തഷഹഷാദ്യൈരധഷിതമാനസാ
ദർശയന്തീ ക്രമോൽകഷമവിശ്രമം
കർശയന്തീ തനും ഹശയന്തി സുരാൻ.
 ഇങ്ങനെ പാർവതീ തിങ്ങനെ ധൈയ്യേണ
തുംഗനൈരാശ്യമിണങ്ങിയഭഗുരം
തിങ്ങൾതോറും ദിവസങ്ങൾതോറും കരേ-
ററങ്ങൾ കാണക്കണാ വിങ്ങി ജഗണ്ഡ-
മങ്ങലിക്കുള്ളു ധൂമങ്ങളിൽ മങ്ങമാ-
റംഗഖിലാഖ്യ തപസ്സ മുതിന്നനാൾ
ചങ്ങലജാലം നടതളയും പൂണ്ടു
ഭ്യഗാവലീഢോത്തരംഗമദംപ്പറ്റി
മങ്ങി മയങ്ങിപ്പരുച്ചുരുങ്ങിപ്പി-
ണങ്ങീടുവാനെന്തനങ്ങീടുവല്ലാഞ്ഞി-
ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-
ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-
ളങ്ങൾ കരിമ്പും പനങ്കൊമ്പുംമെല്ലാം ത-
രംകണ്ടണഞ്ഞക്കരംകൊണ്ടു വായിൽക്കൊ-
ടുത്താലതെല്ലാം പിട‌ഞ്ഞങ്ങിറക്കിച്ചെ-
റുക്കാതെ നോക്കിപ്പണിക്കും സ്യണിക്കും നി-
ശേശാദ്ധചൂഡൻ വശാനാഥനേകൻ വി-
ശേഷിച്ചെനിക്കോ വശേ നിൽക്കുമെന്നിട്ട-
ശാന്താവലേപോ ദ്യശാ ദഗ്ദ്ധദേഹോപ്യ-
ശേഷോഷ്മഷാലീ വിശാലപദാനോ വി-
നോദായ ചേന്നാ മന്നോദ്രനിശാദീ രു-
ഷാ ദീപ്തചേതാസ്സദാ ചെയ്തു തജ്ജനം
 സ്വൈരം സമാധിയിൽ നീരന്ധമായ്ക്കണ്ടു
ക്രരിരുൾപ്പൂരമകാരണം ദാരുണം
ചീരം ദരിച്ച തൻ ദാരങ്ങളെന്നോത്തു
പാരം കലങ്ങി വികാരം ബഹു പൂണ്ടു
പാരിന്നധീശ്വരനാരുമേ കാണാതെ
പാരമുടയോരു ധീരതാവാരിധി
നാരായണദിസമാരാധനേന വാ
മാരുശുഗപാതവീരായിതേന വാ

[ 84 ]

ഗൌരീതപോരീതിഘോരക്രമങ്ങളെ-
പ്പാരാതെ കാണ്മതിന്നാരൂഢലാലസം
ദ്വാരസ്ഥതപരിവാരാതികൾപോലു-
മാരുമറിയാതെ നേരെ പുരപ്പെട്ടു
ഗൌരീശിഖരേ പുരാരിയെഴുന്നെള്ളി
മൂരിമെലല്ല വിസ്മേതാണ്ടിലേ.
കണ്ടു ഗിരിജയേ വിണ്ണിലേ നിന്നു താൻ
പണ്ടു പറഞ്ഞതിലുണ്ടായിതോമ്മയും
"പണ്ടേതിലേറുമഖണ്ഡിതസൌന്ദയ്യ
മുണ്ടാവി,തിത്ര ലാവണ്യപുൽ കഥം?
അന്യൂനശൈശവസന്നഹി യൗവന-
മന്യോനിസൗഹൃദമെന്നേ മനോഹരം.
കണ്ണുളവാക്കിതു നിണ്ണയമുത്സവം;
കണ്ണിണ വഞ്ചിച്ചു ഹന്ത വേണേൻ വൃഥ.
പാതിമെയ്യായതിപ്പാർവതിതാൻ മമ;
പ്രീതി മുഴുവനിയം മുത്തിധാരിണീ
തയ്യലിരുൾകുഴലയ്യോ ചിടയ
കയേററമിങ്ങായി ചെയ്യാമിനിപ്പഴ.
വക്ഷോരുററങ്ങളിൽ വല്തലം പുകുതെ-
ന്നുൾങ്കമിവൾക്കൊക്കയുമോതുവാൻ
രത്നാഭരണങ്ങളിത്തിർമെയ്യുന്നു-
കൃത്യമെനോങ്ങു പ്രസ്ഥിതരായിപ്പോൽ
ദീനാനുകബി ഞാനതിനീരസൻ
ന്തൂനമതോതുവാൻ നാനാദിഗന്തരേ.
ആസ്താമതീതകായ്യാത്ഥാവധാരണ-
മോത്താലീവ ഞാനാനിമൂലം ദൃഢം
വാഴത്താവതല്ല മേ നേർത്തൊരു മേനിക
ണ്ടാസ്ഥാ കുതുഹലമാർദ്രതയും ഹൃദി.
മൽദതഭാവമിവൾക്കിനിയെങ്ങനേ?
തൽ കില ബോദ്ധ്യാമെന്നൊക്കയുമോത്തുടൻ
ഉൾകനിവും പൂണ്ടു ന്ൽക്കുന്ന ദേവനുടതക്കവും കാണായി വെക്കമക്കമ്മണി.
പുക്കു സമീപത്തു സൽകാരവും വീണ്ടി.

[ 85 ]

രിക്കും മുനികൾ വചിക്കുന്ന വാത്തകൾ
ഒക്കയും കേട്ടു വണക്കമിണക്കവു-
മക്കുന്നിൽമാതിന്നു മായ്ക്കാൺകയാൽ
അദ്ധ്ശ്രമത്താലശക്തി നടിചൊരു
വ്രദ്ധമുനിയായടുത്തു മഹേള്വരൻ.
മൂത്തുനരച്ചു ക്കുരച്ചു വടിയൂന്നി
വിത്തുമിരുന്നും കിതച്ചുമിടയിടെ
ആക്കുള്ളൊരാശ്രമമിക്കണ്ടതത്ര ഞ-
നാക്കം കെടുന്നു കിടളേ! വാൻ.
എന്നു പറഞ്ഞങ്ങു ചെന്നണയും വിധൌ
ചെന്നു കൈതാങ്ങി ജയയും വിജയയും.
താത! മുനിവര! ഖേദമിനി മതി
പാദശുശ്രഷയ്കു നീ തരികാശിഷം.
നേരേ പറന്നു പോരായ്മയെന്തിഹ?
ചാരേ വിചാരിക്ക ഗൌരീതപോവനം.
സാദരം കാൺക നീ ഭ്രധരപുത്രിയേ
മോദമവൾക്കോ ഭവാദുശാം ദശനേ.
മാഗ്ഗഖേദം തവ തീക്കയും ഞങ്ങൾക്കു
കേൾക്കയുമാം ധമ്മ മോക്കിൽ നന്നിദ്ദിനം.
ഭ്രരിശുഭമസ്തു ദാരികേ! നിങ്ങൾക്കു?
ഗൌരിയെന്നാരിവൾ? നാരിയോ ദേവിയൊ?
ഭ്രധരപുത്രിയെന്നോതി യപ്പോൾ തോന്നി
മോതിരം നല്തി ഞാനോദനാപ്രാശനേ.
കേട്ടു തപസ്സതിനിഷുരം ചെയ്പതി-
ക്കാട്ടിലോ ഹന്ത! കാണടേ ചിരാദിമാം
എന്നു പറഞ്ഞതിമന്ദം നടന്നങ്ങു
പണ്ണകുടീരമകംപുക്കു വ്രദ്ധനും
സാദരമാസനം നല്തി ഗിരിമുകൾ
പാദം കഴുകിച്ചു തജ്ജലമേറ്റു താൻ
അർഘ്യം മധുപക്കമാത്യാദിയും നല്ലി.
തൽക്കാലിണയകൽ നമസ്സീരവന്ദനം
പൂജനവീജനപാദസംവാഹന-
മാചാരിച്ചാചരിച്ചേവമുചേ മിതം.

[ 86 ]

സ്വാഗതം തേ മുനേ! മോഹതന്തുച്ഥിദേ
ബ്രൂ ഹി കിം തേ മയാ കായ്യമന്തർദൃശേ
കുത്ര ദന്തും ത്വയാ പ്രസ്ഥിതം വാ കുതോ
നിത്യസന്തോഷിണാ ഹൃദ്യമുച്യേതചേൽ
ഇക്കണക്കിൽ കണക്കുള്ള വണ്ണാവലീ-
സൃക്വിണീക്ഷിപ്തഹാസർദ്രചേലാ തദാ
ത്രീക്ഷണഭഗ്ഗനസ്രഗ്വിണി തൽക്ഷണേ
ചിക്കനെച്ചിത്തമുൾപ്പുക്കനക്കീ കനം
വാദ്ധക്യനാട്യായ മുമ്പേ ശിരഃകമ്പ
മോതേതൊട്ടുകാട്ടുന്ന ധൂത്തന്നചിന്തിതം
മാദ്ധ്വീകമാദ്ദവം വാത്ത മൊഴികേട്ടു
മൂദ്ധ്വകമ്പത്തിനു മാത്രം മുറുക്കമായ്
കാൽത്താർ തൊഴുതടുത്താത്താദരേണ തൻ
വാത്തകൾ കേൾപ്പതിനായ് തുനിഞ്ഞാസ്ഥിതാം
മൂത്ത മുനിശ്വരനോർത്താശിഷ​ ചോല്ലി
യോത്തുമാം വാഴ്ത്തുവാനായ് ത്തുടങ്ങീ മുദാ
കായം മനോഹരം പ്രായം സുഖകരം
പീയൂഷവാഹിനീ നീയോതുമിമ്മൊഴി
താരുണ്യലാവണ്യസീമേ ശൂഭമസ്രു തേ
ആശീരിയം തേസ്തു കാശീനിവാസി ഞാൻ
പ്രാചീനപുണ്യാൽ സമീചീനവംശജൻ
ദ്വാശീതിവർഷൻ സുകേശി നിന്നെക്കണ്ടു
പേശീടുവാൻ വന്നു കേൾ ശീലശീതളേ
ആശീവിഷാധീശദേശീയരുക് ക്വാപി
കാശാവദാതപ്രകാശാ ച കത്രച്ചിൽ
നൈശാകരം ക്വാപി വൈശദ്യമാന്ത്രിതാ
ദേശേഷു നിൻ കീർത്തി വീശൂന്നു പേശലാ
ക്ലേശിച്ചു നീ തപസ്സാചരിക്കുന്നതിൽ
ക്ലേശമെല്ലാക്കുമൂണ്ടാശയേ ദേഹിനാം
ആശയുണ്ടാകിലൊന്നേശാതതില്ലതേ
നീ ചാപലം ചെയ്യതോശയ്ക്കു നാശമാം
നീ ചീരവും പൂണ്ടു പൂശി വെണ്ണീരുമീ-

[ 87 ]

ക്കേശം ചിടയാക്കി വാശിയെന്തീദൃശം?
കേൾപ്പതിന്നാശ നിൻ താൽപയ്യമെന്തെന്നു
വായ്പോടു ചൊല്ല നീ ഗോപ്യമല്ലെങ്കിലോ
ദൌർബല്യമംഗത്തിനോർപ്പകോദശീ
നോലപതുപോലും മഹാപ്രയാസം തവ
തീപ്പുകയേററഹോ രാപ്പകൽ നാല്പത
ല്ലീപ്പണി കീർത്തിക്കു പൂപ്പലായീ വൃഥാ
നാല്പമക്കാരിയം ഗോപ്യമെന്നാകിലും
മാൽപ്രതി ക്രൂറു കണ്ടാൽ പൊതിയേണ്ടതോ?
ദുർല്ലഭനായൊരു വല്ലഭനെക്കൊതി-
ച്ചല്ലയോവ നതും ചൊല്ലൊളിയായ്ത നീ
തെല്ലമററാരോടും ചൊല്ലവന ല്ലവ
നുള്ളറിഞിങ്ങു ഞാൻ ച്ചൊല്ലവാനാളെടോ
ഇല്ല മേ സംശയം നല്ലവനല്ലവൻ
വല്ലവനെങ്കിലും മല്ലവിലോചനേ!
ചൊല്ലുവാൻ വായിൽ നാവുള്ളവനുമല്ല
വല്ലതുമൊന്നുകേൾ ചൊല്ലണമെങ്കിലും
കല്ലിനേക്കാൾക്കടുത്തുള്ളമെന്നുള്ളതി
പ്പല്ലവമേനികൊണ്ടല്ലയോ ചൊല്ലിൻ
ഇല്ലിപ്പണികണ്ടു ശദ്യമെന്നാലിനി
ക്കൊല്ലിപ്പതിന്നവനില്ല കില്ലോർക്കിലോ
കല്യാണി ! കന്യാമതല്ലി! നിന്നംഗങ്ങൾ
പല്ലവതുല്യകുല്യങ്ങളല്ലൊ പരം!
കല്യാണയോഗ്യമായുള്ളോരു നാളീവ
വല്ലാതെ വാട്ടിയാലെല്ലാം ധരിക്ക നീ
ഉള്ള്വൽക്കിടപ്പതിങ്ങുള്ള വണ്ണം കേൾക്കി-
ലുള്ള ഫലവുമെന്തുള്ളതെന്നോതുവൻ
കൊള്ളാമെനിക്കിതെന്നുള്ളും തോന്നുകി-
ലെള്ളോളമാകിലുമില്ലൊരുസംശയം
ചില്ല്വാനമല്ല മേ നല്ല തപോധനം
മല്ലാക്ഷി! കേൾ നിനക്കെല്ലാം തരുന്നു ഞാൻ
ലോകാർത്ഥമാർജ്ജിതം പാകോമുഖം ബഹു
നാകാഭിലാക്ഷിയല്ലകാകിയോഗി ഞാൻ

[ 88 ]

ശ്ലാഘ്യമയത്നമെല്ലാർക്കും പ്രതിഗ്രഹം
സൌഖ്യം തവൈവ കോളർക്കിലെന്നാശ്രയം
വാക്കിതു സൂത്രമാം വ്യാഖ്യയാം കർമ്മവും
നീക്കമില്ലീപ്സിതം ശീഘിരനേവോചതാം
വ്രദ്ധ മുവിവരനിത്തരം വാക്കുകൾ
ബദ്ധപ്രണയം പറഞ്ഞു വിരമിച്ചു
ഭക്തിവിശ്വാസബഹുമതിപൂർവകം
പ്രത്ഥ്വീധരസുത കേട്ടാളതൊക്കവേ
സ്റ്റിഗ്ദ്ധസഖിയോടു മുഗ്ദ്ധമുഖീ ദ്രശാ
വക്തവ്യമീദ്രശേ സത്യമെന്നോതിനാൾ
ബുദ്ധ്വാ തദിംഗിതവിജ്ഞാ വിജയയും
നത്വാ വിനീതിപൂണ്ടിത്ഥമൂചേ മുനിം
ക്രതജ്ഞ താപസസത്തമ ഞങ്ങളോ
മുഗ്ദ്ധമാരത്രയും വക്തവ്യമല്ലതും
ഉത്തമന്മാരാം ഭവദ്വിധന്മാരോടു
സത്യമൊഴിഞ്ഞാന്നുണർത്തുവാനാരിഹ?
അസ്മൽപ്രിയ സഖീ യുഷ്മൽക്രപ കണ്ടു
വിസ്മയപ്പോട്ടൊരു നിലപ്പിതു മുൽബ്ബലാൽ
കെല്പാകിലിപ്രായമിപ്പോൾ മുനിവര
ജല്പാകിയല്ലിവൾ മുല്പാടുമേകദാ
സത്ഭാഷകൊണ്ടിവളിപ്പോൾപ്പറയുന്നു
ത്വാദ്രശന്മാർ ബഹുപ്രീതിപൂണ്ടിങ്ങനേ
സാദരം ചോദിക്കിലേതൊളിച്ചതു നാം?
എന്തു കൊതിച്ചു തപം തുടങ്ങിയെന്നു
ചിന്തയുണ്ടാകുവാനെന്തു തേ കാരണം?
സന്തതം ത്വാദ്രശന്മാരും തപിക്കുന്നു
ചന്ദ്രചൂഡൻ പ്രസാദം തരാഞ്ഞല്ലയോ?
എന്നതു തന്നേയാവൾക്കും തപോമൂല-
മൊന്നുമാത്രം ഭേദമെന്തു ചൊല്ലാമതും
ഭക്താനുകമ്പി ഭഗവാൻ ഭവൻ ഭവേൽ
ഭർത്താവെനിക്കെന്നിവൾക്കു മനോരഥം
തത്താദ്രശം മതം സിദ്ധിപ്പതെന്നിനി-
യത്രനാളും തപസ്സിതപി നിശ്ചയം.

[ 89 ]

ബുദ്ധിയല്ലോ കാര്യസിദ്ധിമൂലം; ദേഹ-
ശക്തിയതിന്നു പുറത്തുള്ളതല്ലയോ?
ചിത്തജദേഹദാഹത്തേയറിഞ്ഞനാൾ
ബദ്ധതവിട്ടു തപസ്സിനായുദ്യമം.
ചിത്തമിവൾക്കുപോയ് സക്തമായീ ശിവേ;
ധ്വസ്തമായ് ദേഹമമത്വമക്കാരണാൽ.
ഭർത്താവിന്നേ രതി തെളിവൂ; തന്റെ
ഭർത്താവിന്നേക്കണ്ടുടൽ തെളിവൂ രതി.
എത്രനാൾ തിങ്ങളോടബ്ദമോ കല്പമോ
വസ്ത്രമിങ്ങത്രനാൾ വല്കലമെന്നിവൾ
‌വച്ചു തന്മാനസേ നിശ്ചയമെത്രയും
നിശ്ചലമെന്നതിനൊച്ചയ്യായ് നീളെയും.
തച് ഛീലമമ്മയ്കുമച്ഛനും സമ്മതം;
പശ്യ മറ്റാരോ മറിച്ചു വച്ചീടുവാൻ?
ചൊന്നതിലൊന്നിലില്ലന്യഥാത്വം മനേ!
നിർണ്ണയിക്കാവതോ ധന്യതാധന്യതേ?
നന്നു സൌന്തര്യതാരുണ്യലാവണ്യങ്ങ-
ളെന്നു തോന്നേണ്ടതുമന്യജനത്തിനേ,
ചെന്നറിഞ്ഞമ്മതം വന്നു ചൊല്ലേണമി-
ങ്ങെന്നിരക്കേണ്ടതുമന്യജനത്തിനോ?
സന്ദേഹനിർണ്ണയസ്ഥാനഗുണദോഷ-
ചിന്താവിഭാഗം പ്രയാസവുമെന്തിതിൽ?
നിർബന്ധപൃഷ്ടം മറയ്പതനുചിത-
മിപ്പരമാർത്ഥമതുകൊണ്ടുഭീരിതം.
ത്വൽപ്രീതികൊണ്ടിതെളുപ്പമായ് സാധിക്കി-
ലപ്രിയമെന്നും ഭവിപ്പതുമില്ല കേൾ
  ഇത്ഥം വിജയതവംക്തി കേട്ടു മുനി-
യിത്തിരി ചിന്തിച്ചു ചിത്താഗാംഭീര്യവാൻ.
ഉക്തമെന്തേതയോ? സത്യമായ് ചൊല്ലു കെ-
ന്നദ്രിപുത്രീം പ്രതി പ്രത്യേകമോതിനാൻ.
ഉത്തരീയാന്തേന വക്തും മറച്ചതി
ചിത്തഭാവം മുനേ! സത്യമെന്നാളുമ.

[ 90 ]

മായാമുനീശ്വരനായ മഹോശ്വരൻ
ജായാമതംകേട്ടനായാസമാനസൻ
ന്യായമന്യായമെന്നാക്കിയങ്ങായതു
തായാമടീടു വാനായരുളീടിലനാൻ
പാർവതി നന്മതം ചാർവതീവേതി കേൾ
നേർ വെടിഞ്ഞോതി ഞാൻ പോവതി ല്ലെങ്ങുമേ
പാഴ് വിധിബാധയാലോർനദീകർദ്ദമേ
താഴ്വിതിന്നീയൊഴിഞ്ഞാർ കൊതിച്ചു പൂരാ
ഭ്രഭുതാം നായകസേതപിതാവായ ത
തേയ കോപമ്ണ്ടാകൊലാ
പാപത്തിലെന്തഹോ നീ ബുദ്ധിവച്ചതി
സ്രുബുദ്ധിചാപലം താപത്തിനാസ്പതം
വാനവര്ണ്ടിഹ ദാനവനാഥരും
മാനവവീരരും മാനികകളായ്പ്പലർ
ദിക്ഷു പ്രതിതരാം തക്ഷകനാതികൾ
ചക്ഷുശ്രവസ്സുകൾ പക്ഷേ പലരഹോ
സുന്ദരൻമാർ നല്ല ഗന്ധവ്വചാരണ
കിന്നരയക്ഷരുണ്ടന്തമില്ലാതൊളം
ജാതിയും പ്രീതിയും നീതിയും ദേഹിനാം
ഭീതി നല്കം വീയ്യഭ്രതിയുംഭോഗ്യവു
മാക്കുപോലെന്നതും നോക്കാഞ്ഞതെന്തു നീ
ഭ്രതേശനോ ശിവൻ പ്രേതേശനോ ശിവൻ
വേതാളക്രശ്മണ്ഡ ജാതീശനോ ശിവൻ
ജാതിബാഹിഷ്ഠൻ ഗുണാദിഹീന നമ-
യ്യാദി കപാലി നികേതഫീനൻ ധ്രവം
ധമ്മാത്ഥകാമമോക്ഷാനധികാരവാ
നന്മാഗ്ഗവത്തി വിരൂപ നലൌകികൻ
ബന്ധുതാവജിൻ വന്ധ്യകമ്മം ഹന്ത
സന്ധ്യാഭ്രകുംസൻ വിത്രവനവ്ടിഞ്ഞവൻ
ഭത്താവയുക്ത മമത്വറ്റിനൻ തവ
മുഗ്ദേ നിനക്കെന്തു ചിത്തഭ്പമം വ്രഥാ

[ 91 ]

യുക്തം ഹിതം തവ വക്ഷ്യാമി കേൾക്ക നീ
ഇത്തൊഴിൽ നന്നല്ലബദ്ധമായ് പ്പോകൊല!
ചിത്രം ചരിത്രം പരിത്യാജ്യമായ് വരും.
സ്നനം നിയമം വ്രതങ്ങൾ ധമ്മങ്ങളു-
മാനന്ദമൂലമാം നൂനം നമുക്കഹോ.
വേണുന്നതൊന്നുമേ കാണുന്നതോ തത്ര?
നീ നന്നിതൊന്നുമോരായുന്നതെന്തെടോ?
വ്യദ്ധൻ പറതുന്മത്തമൊഴിയെന്നു
ചിത്തമോക്കിൽ കഥം കഥ്യതാം പത്യവും?
പ്യത്ഥിധരേന്ദ്രന്നുപത്യമൊരുത്തി നീ
ശുദ്ധം കുലമപ്യശുദ്ധമാക്കീടലോ.
തത്ത്വവിചാരേണ ബുദ്ധിവരികിവോ
ക്യത്യമാഗ്ഗം ഞാൻ വിഭക്തമായ് ക്കാട്ടുവാൻ.
കുത്സിതസ്രീബുദ്ധിദസ്സ്വഭാവവ്യാധി
വത്സേ! ചികിത്സിതും ഭത്സനമൌഷദം.
അപ്രിയമെങ്കിലില്ലിപ്പുറമപ്രിയം;
വിപ്രവ്യദ്ധൻ ഞാൻ; വെറുപ്പതാരെന്നൊടും?
തോഴിമാർ ഭോഷിമാർ ശേഷമെന്തോതുമോ?
ദ്വേഷിയോ ചൊല്ക ഹിതൈഷിയോ ഞാൻ തവ?
പാഴിൽപ്പറവതു ദഷിപ്പരേവരും
യോഷിത്സ വിപ്രിയം ഭാഷിപ്പതേറയും.
വിപ്രൻ ദശമീ ശമീ ദമീ സംയമീ
വിപ്രാലപത്തിന്നതിപ്രൗഢനല്ല ഞാൻ.
ത്വൽപിതൃസ്നേഹമനല്പമൊന്നെന്നി മേ
ഹൃൽപങ്കജത്തിലിരിപ്പതില്ലാ മലം.
ത്വൽപ്രീതികണ്ടുസുഖിപ്പതിജ്ജന്മതത്തൊ-
രല്പകാലം മേ ലഭിപ്പതൊന്നേ കൊതി.
 ഇപ്രകാരംമരുളി പരമേശനി-
രിപ്പൊളം ദേവി വികല്പിച്ചു ചേതസാ.
വൃദ്ധനെന്തിങ്ങനെ? മുഗ്ദ്ധനോ? ദുഷ്ടനോ?
സ്നിഗ്ദ്ധനത്രേ സാധുരിത്ഥിമോരോതരം
ഉക്തിവിരതിയിലുത്തരം ചൊല്ലുവാ-

[ 92 ]

നുദ്ധരിച്ചുന്നതാം നിത്തി ലജ്ജാം നിജാം
തത്ര തുണനിത്തി മെത്തുമാലത്യവും
വൃദ്ധമുനീന്ദ്ര നാടിത്ഥമരുൾചെയ്തു-
സാധു വൈദുഷ്യം സമാധിവശ്യം മുനേ
ശോധിതം മാനസേ ബോധവും വന്നു മേ
ബാന്തച്ചവക്കുമുള്ളാധിപ്രമാജ്ജനം
സാധിപ്പതിന്നിതോ നീതിപ്രകീശനം
ബോധിച്ചു ഞാനിതെൻ ചേതസ്സിലെത്രയു
മോതിക്കവനസ്മദാദിക്കു നന്നു നീ
പ്രീതിക്കിതോവഴി ജാതിമധുതൊണ്ടി
നീതിപ്രവത്തനേ കാ തത്ര ഭംഗിപോൽ
ഏതദേരിതമാദൃത്യ ചേട്ടൊരെൻ
കാതെത്ര നന്നഹോ വേദത്രയസ്മൃതീ
രോതി പ്രകാശ്യനല്ലാത ഗിവുതത്ത്വ
വീതിപ്പെരുമരം ദൈതഭ്രമമയ്ത
തോതിൽ പ്രമാണിച്ചു നീ തത്ര ന്ത്രലിട്ടു
ഭേദിപ്പതിന്നു ഞാൻ വീതപ്രയോജനം
വാദിപ്പതാർ പ്രതിവാദിപ്പരത്തിയ-
ങ്ങൂതിപ്പറത്തുന്ന വൈഭുഷവാദ്ധിനാ
ഭ്രതയേ നീ ചോന്നതതു പോരാത്തു നീ
ചെയ്തു തപർഫവം പാരിതിവേദമോ
ജ്ഞാതിപ്രമോദായ ജാതപ്രജാഗരൻ
താതപ്രണയനേ ഖേദിപ്പതാക നീ
നാരുപേരം ഗിരശ് ശ്രോതുമിച് ഛേദൃശോ
ഹാ ധിരം പ്രമാദാൽ വിധാതാവു നിദ്ദയൻ
ആദിദ്രതന്നിഖാധിപന്നദിശൻ
പ്രേതവേ താളെസായമ്മൃമധികൻ
ഏതുവാനിന്നിയു മാതുവാനുദ്രമീ
ശ്രോതും നമുക്കിതിലേതൊന്നു കൌതുകം
ചുണ്ടിളക്കുന്നുന്ടു കണ്ടീലയോ സഖി
മണ്ടുകയെന്നിയേ കണ്ടില ഞാൻ ഗതി
ഇങ്ങനേ തന്തതഭംഗം വരുമാറ
ശങ്കമരുൾചെയ്തു നംഗവൈരന്ന്യ

[ 93 ]

മങ്ങു തിരിഞ്ഞു ദഢം ഗന്തുമുദ്രതാം
മംഗലാംഗീതം കണ്ടു കങ്കടീകൻ ജവാൻ
തിണ്ണം പ്രസാദിച്ചു തന്നംഗംണ്ടു താൻ
മുന്നിൽക്കടന്നുനിന്നൊന്നരുളി മുദാ
ഹന്ത ഹേ! സുന്ദരി പിന്തിരിഞ്ഞെന്തു? നി
ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?
എന്നെ വെടിതിനെന്തു തോന്നിടുവാൻ?
വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!
നീയിത്തപസ്സിൽ നിൻ കായത്തെ വാട്ടയെ
ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ.
ആയത്തമന്വഹം ത്രായസ്വ മാമുമേ!
ശ്രേയസതോ ഭവേൽ ഭ്രയസ്തരാം തവ.
ദേഹവിയോഗം നമുക്കുവന്നന്നു തൊ
ട്ടേകദേശം ദിനം മുപ്പതിയപ്പുറം
ആകിൽ ഞാൻ ചെയ്ത തപോദാനധമ്മങ്ങ-
ളേകം ഫയം തന്നു ദേഹം തവൈവ മേ.
ദേഹം മമൈവ രുണ്ടകോഹമൊന്നു നീ-
യേകൻ പ്രമാണമി ഞാനിതു രണ്ടിനും.
സോഹം പറയുന്നു ദേഹം വെറുക്കായ്ക
വേഗം നികേതനം പൂക്കുന്നു നിന്നൊടും.
ദുഖവാരകരേ മുക്കൊലാ നമ്മെ നീ
വില്കലാ കൊണ്ടു നീ ദ്രക്കലാകിങ്കരം.
വല്ഗുലാവണ്യേ! ലസൽഗുണായംബനേ!
വയ്കോലാ മേനിമേൽ വല്കവാമിന്നിമേൽ.
അത്ഭുതശ്രംഗാരപൊല്പതാകെ! ശ്രണു
ത്വൽപ്പിതാ ത്വാമെനിക്കപ്പിതവാൻ ധിയാ.
ത്വൽപ്രണയം മയി മൽപ്രണയം ത്വയി
സ്വല്പമല്ലിത്തരം കല്പനയാരുടേ?
ചെയ്ത തപസ്സിന്നുചിതം ഫലം തവ
ദാതുമിങ്ങാവാത ല്ലാവതിന്നോതുവൻ.
രമെന്നിൽ നീ ചെയ്ത തപസ്സിനാൽ
ക്രീതനായ് പ്രീതനായ് ദാസനായേൻ തവ
ദേവദേവവേശനങ്ങവമരുൾചെയതു

[ 94 ]

ഭാവപ്രസാദേന മേവും ദശാന്തരേ
ദേവീ സസംഭ്രമം കൈവണങ്ങിക്കുച
വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ
ഭാവനാശീലിനീ പാവനപാവനം
ദേയ്യൊ! ശിവമാവൊളം മാനവം
ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു
നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം
രോമാഞ്ചകഞ്ചുകസ്വെദാംബുഭൂഷിതാ
പ്രേമാതുരാ നിന്നു സാമോദമാനതാ.
വ്യോമകേശൻ ദൃശാ കാമനേച്ചുട്ടവൻ
വാമദേവൻ സതാം കാമധേനുസ്വയം
മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?
പോയ്മറഞ്ഞാനെങ്ങു പൊയ്മറ്റാകശ്മലൻ?
താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-
ലീമഹേശേക്ഷണേ ഹോമമായ്പ്പോമഹോ!
മാമകേ മാനസേ ക്ഷോഭമായീഭൃശം*
സ്വാമിദോഷങ്ങൾ കോട്ടാമയഭ്രമന:
നാമതുപോക്കുവാനീമഹാദേവനെ-
യ്ക്കാമെങ്കിലോ സഖീ!പോമXലാകവെ.
കേൾ മമ തോഴി കാൺ മേ മനോനാഥനെ-
ത്തൂമയിൽ നീ, യെനിക്കാമല്ല;നാണമാം?
ഭൂമിഭൃൽക്കന്നി തൻ കോമള X കൊണ്ടു
ഭാമിനി തോഴിയോദേവമോതീടിനാൾ.
ധീമന്മനോമണിധാമിനി മേവുന്ന
യാമിനീകാമിനീകാമുകശേഖരൻ
താമപർണ്ണാമുരുപ്രേമസന്നാഹിനീം
കോൾമയിർകൊണ്ടതിശ്യാമളാംഗീമുമാം
കണ്ടുകണ്ടങ്ങുനിന്നിണ്ടൽ പോക്കി നീല-
കണ്ഠനരുൾചെയ്തു രണ്ടാമതും മുദാ.
"പണ്ഡിതമാനിനി!ചണ്ഡികേ!നിൻ തപം
കണ്ടു വിലക്കുവാൻ മണ്ടിവന്നേനഹം.
ശ്രീമതി! പാർവതി!മുനിവൃദ്ധനായ്
ധീമതി നീ; മതി;മേ താXX


  • ക്ഷോഭമായീദൃശം'(പാഠാന്തരം). [ 95 ]

 
കാമദാഹം കേട്ടു നീ മതി ഖേദിച്ച-
തോമലേ! ജീവിതം കാമനു നല്കുവൻ.
തമ്മിൽ വേർപാടിനി നമ്മിലില്ലെന്നുമേ
ബ്രഹ്മകാലത്തിലെന്നുഒർമ ചൊല്ലുന്നുമേ!
മന്മഥസായകം നമ്മെയും വെന്നു കേൾ;
നിന്മനസ്സെന്നിയാലംഭനമില്ല മേ
നൻമുഹൂൎത്തേ ഹിമവന്മലമന്നവൻ
നിൻമൃദുകൈ മമ നിൎമ്മലാംഗി! തരും.
ഇസ്ഥലം പുണ്യമായ്; സിദ്ധമായ് നിൻതപ;-
മുത്തമേ പോക നീ പിരുന്തികേ സുഖം;
വൃത്തം തപസ്തവ സ്മൃത്വാ മുനികൾക്കു
തപ്തവ്യമായ് മമ ചിത്തത്തിനും തഥാ.
തത്തപസ്യാ മമവൃദ്ധമുനിത്വവു-
മത്ര നാം പൎയ്യനയുക്തിയുമുക്തിയും
ഭക്തിയോടോൎത്തിനിക്കീൎത്തയിഷ്യത്തുകX-
ക്കത്തൽ പോ,മാപ്തയാം ഭുക്തിയും മുക്തിയും.
ഇദ്ദേശമാസാദ്യ ജപ്തമെൻ പേരിനി
മദ്ധ്യേ വലിച്ചു വരുത്തുമിന്നന്മയും,
യത്രകത്രാപി വാണിദ്ദേശമോൎത്തുടൻ
ജപ്തമെന്ന വുകിൽ ശുദ്ധിദം സിദ്ധിദം.
വസ്ത്രം ധരിക്ക നീ മുക്തദുവ്വല്ക്കX
ത്യക്ത്വാ ജടാഭരം ഭക്തം ഭുജിക്കു നീ;
സ്നിഗ്ദ്ധഹരിനീവരത്നാXവേണിയായ്
ച്ചത്വാൎയ്യഹാനി നീ സ്വസ്ഥം വസാലയേ.
നുത്തം ജഗദാധി നിസ്തന്ദ്രയാ ത്വയാ;
പൃത്ഥീധരാന്വയപുത്തനുത്തംസXമ!
നിത്യം തവാനുഗ്രഹത്തിങ്കലെന്നിയി-
ല്ലത്യന്തഭാവവും സത്യമെനിക്കിനി
വക്തവ്യമൊന്നിനി;പ്രസ്ഥാനസംഭ്രമം
ചിത്തേ ജനിച്ചതു നിൎത്തരുതുത്തമേ!
സത്വരമോഷധിപ്രസ്ഥമകംപൂക;
ചിത്രമേ ചെയ്ക നീ പിത്രോർമ്മുദം പരം;
സ്നിഗ്ദ്ധജനങ്ങൾക്കുമത്തൽ നീക്കീടു നീ;
മുഗ്ദ്ധേ വ്രജാമി ഞാൻ കൎത്തവ്യക്ഞപ്തയേ."

[ 96 ]

ഇത്ഥമരുൾചെയ്തു പൃതലീധരാത്മജാ-
ചിത്തം തെളിയിച്ചു മുഗ്ദ്ധേന്ദുശേഖരൻ
ഉദ്ദാമമുദ്രാസവിസ്താരസത്താര-
സത്രാസസത്രപം തദ്ദൃശാ പീതനാ-
യെത്ര പണിപ്പെട്ടു xxx ചിത്തേന
ധൃത്വാ ധരാത്മജാമദ്ധാ മറഞ്ഞുപോ
സ്തബ്ദേവ മുഗ്ദ്ധേവ മത്തേവ തൃപ്തേവ
ബദ്ധേവ മുക്തേവ തത്രെവ പാർവതീ
ദ്വിത്രാ വിനാഡികാ സ്ഥിത്വാ ഗൃഹംപ്രതി
പ്രസ്ഥാതുമുദ്യതാ കൃത്യാപ്രമാദിനീ
സ്നിഗ്ദ്ധസഖിമാരൊടൊത്തു കുടമെടു-
ത്തുദ്യോഗശാലിനീ സിക്തലതാതരൂൻ
പ്രത്യേകമേതാൻ പെരുത്തോരു വാത്സല്യ-
ബദ്ധാ പരാമൃശ്യ ദത്തൊരുxxxxx
പുത്രാനിവൗെരസാൻ നിത്യം ഭരിക്കെന്ന
ഭക്താ വനദേവതാ വിളിച്ചൂചുഷീ
പുത്രീകൃതമൃഗദത്താനുയാത്രയായ്
തത്രതത്രാദിശ്യ തത് ത്രാണമപ്യുമാ
പ്രസ്തോഭനേന താൻ മുക്ത്വാ xxxxx
ഗത്വാ ശനൈശ്ശനൈരാപ്താളിമാരൊടും
പുക്കു നിജപുരമുൽകൂവകൗെതുകം
ഹൃൽഗൂഢസന്തോഷവല് ഗ്രല്ലസൻമുഖീ.
നവ്യാംബരം പൂണ്ടു ദിവ്യാഭരണവും
നിർവ്യാജനീലവേണ്യുർവീധാരാത്മജാ
വീതശ്രമം ചെന്നു പാദപ്രണാമേന
മാതാപിതാക്കൾ്ക്കു മോദം വകുത്തിനാൾ.
കാണ്ഡം തപസ്യാത്മകമിതു ലോകരേ

  • വേണ്ടുന്നതൊക്കെയും കേൾ്ക്കയും ചൊല്കയും

ഹൃദ്യയാം വിലയും വിത്തസമ്പത്തിയും
സദ്യോ മനഃശുദ്ധി ഭക്തിയുമെത്തുമേ.

ഇതി ഗിരിജാകല്യാണേXXXX. സമാപ്തം.


  • വേണ്ടുന്നതെപ്പൊഴും കേൾ്ക്കയുമോൎക്കയും (പാഠഭേദം). [ 97 ]

അഥ ഗിരിശനഗസുതയിലലർശരതുരാൽ പിണ-
ഞ്ഞഞ്ജസാ തദ്വിവാഹം ചെയ്തുകൊള്ളുവാൻ
കൊതി പെരുകി മതി മറുകി;വിധി മുറുകിയെത്തുവാൻ
കൗെശലം തോന്നീ മഹേശനക്കൎമ്മണി.
സകലജഗദുപകരണപരിണതതപോധനൻ
സപ്തമുനികളെച്ചിത്തേ നിരൂപിച്ചു.
അതുപൊഴുതിലഴുകുടയൊരെഴുവർ മുനിവീരരു
മന്തികേ വന്നാരരുന്ധതിതാനുമായ്.
ദിവസമനു പരമശിവഭജനാചരിതാൎത്ഥരായ്
ഗിവ്യതേജോമയഭവ്യാകൃതികളായ്
കനകനിറമുടയ ചിടമുടികൾ ബഹുതാടിയും
കൈത്താരിന്നേരോരൊ രുദ്രാക്ഷമാലയും
ദശനരുചിബഹുഗുണിതധൃതഭസിതധാവള
ദത്തലോകാനന്ദനിസ്തുലമൂൎത്തികൾ
അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ
ളച്ഛമുക്തായേക്കിറ്റസൂത്രങ്ങളും
അതിമധുരമുടൽവടിവുമരുതു പുകൾവാനവ
രദ്വൈതനന്ദനകല്പദ്രൂമങ്ങളോ ?
അമിതമൊരു തപവിഭവമുടലൊടു നടക്കയോ ?
എെശ്വൎയ്യസിദ്ധികൾക്കാശ്ചൎയ്യസീമയോ ?
അസുരസുരകുലഗുരു മരീചിയുമംഗിര-
സ്സത്രി പുലസ്ത്യൻ പുലാഹൻ ക്രതുസ്തഥാ
അതുലഗുണനിധി പുനരരുന്ധതീകാന്തനാ-
മത്ഭുതചേഷ്ടിതനാകും വസിഷ്ഠനും
മുനിവൃഷഭരെട്ടുവരXൽ മുഴുവനൊടിയെത്തിരു
മുമ്പിൽ വന്നമ്പോടു കുമ്പിട്ടുണൎത്തിനാർ.
"ജയ ഗിരീശ! പരമശിവ!ഹര!വരദ!ധുൎജ്ജടേ!
ഭദ്ര!ഭുവനഭയശമന!പരവിദമൃതാകാര!
ഭദ്രവരാഹ!രുദ്ര!പ്രസീദനീ.
പരശുമൃഗധര! ഭസിതഹണികുലവിഭൂഷണ!
ഭക്തബന്ധോ!കൃപാമൂൎത്തേ!ജഗൽഗുരോ!

[ 98 ] തവ ചരണസുരധരണിരുഹതണലിൽ ഞങ്ങളെ-

ത്താപംവിനാ വച്ചു ഗോപനം ചെയ്ക നീ.

യതിമതികൾ തിരകിൽ മുഹുരുതകുമുടൽ സാവക-

മേവം മിഴികളിലേവനും ദുർല്ലഭം.

അപരമിതിലധികമൊരു പുതുമയിനിയെന്തുള്ള-

തങ്ങനേയുള്ള നീ ഞങ്ങളേയോർത്തിതു.

അമിതമൊരു സുകൃതഫലവിലസിതമിതെത്രയു

മാശ്ചയ്യമെന്നൊഴിഞ്ഞെന്തു ചൊല്ലാവതും!

അപരിമിതമൊരുകുതുകമകടളിരിലസ്മാക-

മാജ്ഞാനിയോഗം ലഭിച്ചുകൊണ്ടീടുവാൻ,

അതിനു കനിവിനിയരുളുകരുതു ബഹുതാമസ-

മാർത്തബന്ധോ! തവ കാൽത്തളിർ കൂപ്പിടാം."

സരസമിതി സവിധബുവി സനതിനുതിസംഗതാൻ

സപ്തർഷികളൊടങ്ങിത്ഥമുചേ ശിവൻ;

"അതിമുഹിതം രിതമെഴുമജതനയരേ! നിങ്ങ-

ളർച്ചനം ചെയ്വരേ ശശ്വന്മപദം.

അനുഭജനനിരതജനനിനവിനു പരാധീന

മംഗം മമാന്തരം നിങ്ങളറിയുമേ.

നിരുപധികനിരവധികനിരുപമമുരുപ്രേമ

നിങ്ങളിലുണ്ടു മേ; നിങ്ങൾക്കതെന്നിലും;

ചില മൊഴികൾ പറവനിഹ ശിതമതികളേ! ന്ങ്ങൽ

ചിന്തിച്ചു ചൊല്ലുവിൻ ബന്ധുകൃത്യോചിതം.

ജ്വലദനലമിഴിയിൽ മമ ശലഭതേ ലഭിച്ചുപോയ്

ചൂതായുധൻ സർവ്വഭൂതസുഖാവഹൻ.

ദ്രുതമവനൊരുടൽ കനിവോടഹമിഹ കൊടായ്തിലോ

ദ്വൈതപ്രപഞ്ചവിചേ്ഛദമുടൻ വരും.

അഗതിയൊടു രുദതിയൊടു രതിയൊടു കുറിച്ചു ഞാ-

"നദ്രിജോദ്വാഹാദനന്തര 'മെന്നതും,

അസുരകൃതമമർഭയമപി നനു വിനേതവ്യ,

മദ്രിപുത്ര്യാം മമ പുത്രനുണ്ടാകിലേ.

ജഗദവനവിധികൾ പലതകതളിരിൽ വേണുന്നു

ചെമ്മേ സഹായമായ് നിങ്ങളിരിക്കിലോ.

പലമൊഴികൾവഴികൾ മമ കുലഗിരിസുതോദ്വാഹ[ 99 ] പൗെരോഹിതീയോഗ്യമാരോഹതാസനം,

ഉചിതവിധി പലതിനുമുപദിശത കൎത്തവ്യ-

മൂനാതിരേകവിഹീനം വിചാൎയ്യ മേ.

പ്രണയമിതു മമ; തദിദമനുമതമിതാകിലോ

പ്രാപ്തകാലം കൎമ്മ പേൎത്തു തുടങ്ങുക.

തുഹിനഗിരിയൊടു സുതയെ മമ തരികയെന്നു പോയ്

തോഷേണ യാചിപ്പി,നീഷലുണ്ടാകൊലാ,

മലയരശനിതു മനസി തെളികിലുമരുന്ധതീ

മാനിച്ചറിയണം മേനാമനോഗതം.

ഇനിയരുതു മുനിവരരെ! ലവമപി വിളംബന-

മിങ്ഹു വാഴുന്നു ഞാൻ നിങ്ങൾ വരുവോളം,'

പരമശിവമൊഴികളിതി സുരമുനികളും കേട്ടു

പാരം പ്രസാദിച്ചിതാരംഭസത്വരം,

ദ്രുതമമിതകുതുകമൊടു സമുചിതമുണൎത്തിച്ചു

തുഷ്ട്യാ നടപ്പാൻ നമസ്ക്കാരവും ചെയ്തു:

"അഘനികരനിരയമയമുയരെ നിവിരായ്വതി-

ന്നാനന്ദമൂൎത്തെ! നമശ്ശിവായേശ! തേ;

വയമിവിടെ വരുമളവുമിഹ വസ മഹാദേവ!

വന്ദാമഹേ പദമെന്നു നടകൊണ്ടു.

ഉടനുമറി വിരവൊടവർ തുഹിനഗിരിമന്ദിര-

മോഷധിപ്രസ്ഥനഗരമകംപുക്കു.

അരുതു പുനരചവപതിപുരവിഭവമോതുവാ-

നബ്ജഭൂവിന്നുമനന്തനും ജീവനും.

അതുപൊഴുതിലവിടെയുടനുടമയൊടകംപുക്കൊ-

രാദിപുരുഷസുതന്മാൎക്കെഴുവൎക്കും

അനുപമമൊരനുഭവമതകുതളിരിലോൎക്കിലി-

ന്നാരുമവരിലുമാളല്ല ചൊല്ലുവാൻ.

ഒരുവനൊരു കഥപറകിലപരനതു കേൾ്ക്കില-

ങ്ങോടേണമേ ബുദ്ധിയെന്നുവച്ചോതുവൻ.*

അവനിഭൂവരമരപദമഹജനതപസ്സത്യ-

മാദിയാം ലോകങ്ങളേഴിലുമില്ല


  • 'ഒരുവനൊരു കുറപറകിലപരനതു കേൾക്കില-

ങ്ങൊട്ടുമേ ബുദ്ധിയില്ലെന്നു വച്ചോതുവൻ'(പാഠാന്തരം). [ 100 ] അവി സു,രസ തല മഹ പ സഹിതതലവാച്യങ്ങ-

ളായുള്ളധോലോകമേഴിലുമില്ലഹോ

അവനിധരകുഹരതലമതുബഹുവിസ്താര

മൎക്കേന്ദുനക്ഷത്രദീപ്തിക്കഗോചരം.

അവിടമുടനചലപതിജനപദമപാരമാ

മത്യുജ്ജ്വലം സദാ രത്നാവലിത്വിഷാ.

ജനതതികളനവധികൾ സുരനരതിരശ്ചാം തു;

ചാൎന്നവരല്ലവർ ചേൎന്നവരുമല്ല.

ഇഹ പുരകൾ മതിൽനിരകൾ കരകൾസരസാം തെളി-

ഞ്ഞേകരത്നോജ്ജ്വലമെന്നിയില്ലൊന്നുമേ,

രൂപ്യസുവൎണ്ണതേജോമയമെപ്പൊഴും.

ദിനവിരതിമുകുളദശസരസിരുഹഗർഭവ

ദ്ദൈത്യാളിദുൎഗ്ഗം സുഗുപ്തിസുരഭിലം.

പരിമൃദുലചലദനിലമമൃതരസമാതൃകാ

പാനീയപേശലം ദേശമേതാദൃശം.

ഇഹ മുഹിയിലൊരിടമിതി പറവതുചിതം പാൎക്കി,-

ലീരേഴുലകിലില്ലെന്നെന്തു ചൊല്ലുവാൻ?

ഇതു പറകിലതുമുചിതമിനിയുമഹമോതുവ-

നെപ്പൊഴും ദീപിതേ രാപ്പകലില്ലിതിൽ

സതതമിഹ ദിവസമിതി പറകിലതുമൊക്കുമേ;

സന്ധ്യകൾ രാത്രിയുമില്ലെന്നു ചിന്ത്യമാം.

സതതമിഹ മരുവിനവർ കരുതിന പുമൎത്ഥമോ

ധൎമ്മാൎത്ഥകാമമോക്ഷോത്തരം പഞ്ചമം.

ഇഹ നിയതസുഖവസതി സുജനവിതതിക്കാകി-

ലേകവാരം ജന്മ പത്മജന്മായുഷി.

വലിയൊരഴൽ മദനകൃത മപരമഴലൊന്നില്ല;

ബാല്യതാരുണ്യാൽ പരം വയസ്സില്ലിതിൽ;

ധരണിധരപരിവൃഢനു ജനപദമതീദൃശം

തത്ര പുരം മുഹദോഷധിപ്രസ്ഥമാം.

രജതമണികനകമയഗൃഹവലഭിഹർമ്മ്യാദി

രമ്യസരസ്സരിദാരാമഭാസുരം;

മുഖരപികമധുകരമയൂരഹംസാദികം;

മുഖ്യഗജവാജികാമധേന്വാശ്രയം: [ 101 ]

അദവവിപദതിവിതതതൃണവിടപിവല്ലാക-
ത്യന്തദുർല്ലഭദിവ്യൗെഷധീമയം
ജിതപവനജവമവിടെ വിവശരഥ നിന്നുപോയ്
ചിത്രവച്ചിത്രേണ ചിത്രശിഖണ്ഡികൾ.

"സുരനഗരമതിസുലഭമതൊരു നരകോപമം;
സ്വൎഗ്ഗമെന്നാലിതേ മൃഗം സുകൃതിനാം.
അജഗജവദതിനിതിനുമറികിൽ മഹദന്തര
മപ്സരോവൈശികവശ്യരറിയുമോ?
വിവിധജനിശതനിചിതസുകൃതഫലമൊക്കവേ
വിറ്റുതിന്മാനുള്ള ദേശം സുരപദം.
നയവിനയധനവിഭവസുഖസുകൃതപുണ്യഭൂ-
ൎന്നാനാവിധിനൃപസേനാപതിയിവൻ.
നയമുടയൊരിവനുചിതമിതിനു പരമോൎക്കിലോ;
നാകം സുരാസുരവ്യാമോഹകാരണം."
ഇതി വിവിധമകതളിരിലിവർ നിനവു പൂണ്ടു പൂ-
ണ്ടിത്തിരി മന്ദിച്ചു നിന്നോരളവിലേ
വളരുമൊരു കുതുകമോടു ശിഖരിപെരുമാളിഹ
വന്നെതിരേറ്റു വന്ദിച്ച വിനീതനായ്
നിജസഭയിലളവുമുടനിതയിതയിതീരയൻ
നീത്വാ നിവേശയന്നാസനേഷു സ്വയം
പടുതയൊടു സുമുഖനഥ പരിജനസമാവൃതം
പാദ്യാചമുനീയമൎഘ്യം മധുപൎക്കും
ഉചിതവിധിചതുരതരമുപചിതകുതൂഹല-
മുത്തമബാലവ്യജനാനിലാദിയും
ഇവ പലവുമഴകിനൊടുമവനുടനുടൻ കൊടു-
ത്തിച്ഛയാ ചെയ്താനതിഥിസപൎയ്യയെ.

അവയവയുമവരുമുടനുടമയൊടു വീണ്ടിരു-
ന്നാലസ്യവും തീൎത്തു ചാലെത്തെെലിവൊടേ.
"അലമലമിതഖിലമപി; മലകൾകുലവൎയ്യ! നി-
ന്നാസ്ഥയേ ഞങ്ങൾക്കൊരാൎത്തിപോക്കീ സഖേ!
വരികരികിലിരി സുമുഖ! വരമണിമയാസനേ;
വന്ദ്യൻ ഭവാനും വളരെ ദുഃഖിക്കൊലാ.
അയി ഭവതു തവ കുശല"മിതി മുനിഗിരാ വിര-

[ 102 ]

ഞ്ഞന്തികേ, താനും തൊഴുത്തിരുന്നൂചിവാൻ.
പ്രഥമപുരുഷൻ തന്യർ പ്രഥിതഗുണരെ! നിങ്ങൾ
പ്രത്യേകമത്ര വന്നാലഹം ധന്യനാം.
പ്രമദഭരമകതളിരിൽ നേദൃശം ജാനാമി
പേൎത്തുമിഹ നിങ്ങളൊന്നിച്ചു വന്നതിൽ.
എതുപൊഴുതുമപി വരുവതിതു കരുതിയില്ല ഞാ,
നെന്തുചെയ്താൽ മതിയാവൂ മഹോത്സവേ?
നിഖിലജനഹൃദയഗതമറിവൊരു ഭവാന്മാൎക്കു
നിൎണ്ണയം വൃാജമല്ലെന്നറിയാമിദം.
സഫലമിനി മമ ജനനമിതുപൊഴുതിൽ നിശ്ചയം
സജ്ജനശ്ലാഘ്യനീ ഞാനായി മേല്ക്കുമേൽ
മമ പദവുമുരുവിഭവമൊരുപുരമിതു മറ്റു
മത്തഗജവാജിദിവ്യൗെഷധാദിയും
പ്രണയിനിയുമൊരു മകനുമൊരു തന്യ കന്യയും
പ്രേഷ്യനീ ഞാനുമടിമയെന്നോൎക്കണം.
ഒരുവിധിയുമുടനുഴറിയരുളിയതു ചെയ്യിക്കി-
ലൊക്കെയും കല്പിക്കിൽ വീളുവാനൎപ്പയേ."
സൂരമുനികൾ തുഹിനഗിരിമധുരമൊഴികേട്ട ത -
ത്സൗെജന്യമോൎത്തു സന്തോഷിച്ചു മാനസേ
മതിവിഭവനിധി സദസി സദൃശമതിനുത്തരം
മാന്യനായുള്ള മരീചി ചൊല്ലീടിനാൻ,
“കുലഗരികൾകുലത്തിലക! കുശലഫലമസ്ത തേ;
കോ വാ തവ സ്തൃതിസാഹസീ വൎത്തതേ?
പെരുതു തവ ഗുണഗരിമ പരിമള,മിതാൎക്കുപോൽ
പ്രാഗല്ഭ്യമുള്ളൂ പറവാൻ ജഗത് ത്രയേ?
കിലുടനൊരുവിഭവമതു മദനിദാനമാം;
മാധുൎയ്യമാവും വന്നുകൂടും മദാൽ:
ഒരു നയവുമൊരു വിനയനെറിവുചിതചിത്തവു-
മൊത്തു വസിക്കുമോ വിത്തമത്തേ, ജനേ?
ഉലകിലിഹ മദമുഷിതഗുണവിഭവനേവനു-
മുത്തമസ്ഥാനാധികാരിത്വമസ്ഥിരം.
പ്രചുരതരഗുണനിധി പരോപകാരീ ഭവാൻ
പ്രാൎത്ഥനീയൻ സതാം പ്രക്ഷീണകന്മഷൻ.

[ 103 ]

പ്രഥിതമതു സകലദിശി; വയമിവിടെ നിന്നോടു
പ്രത്യക്ഷമെന്തു വർണ്ണിക്കിലുള്ളൂ. ഫലം?
പ്രതിദിവസമിവിടെ വരുവതിനു കൊതി ഞങ്ങൾക്കു
പ്രാലേയശൈലമേ, പാരമുണ്ടെങ്കിലും
അവശതയിവനുദിനവുമതിനു കഴിവന്നീലൊ-
രാവശ്യമിന്നു വന്നൂ ഭാഗ്യവൈഭവാൽ.
അവസരവുമൊരുതരവുമിഹ വരുവതിന്നിന്നൊ-
രാശ്ചൎയ്യമീശ്വരാനുഗ്രഹാൽ സിദ്ധമായ്.
അതിശയിതബഹുമതിയൊടപചിതി ലഭിച്ചു നാ:-
മാശിസ്സു മറെറന്തു? നന്നായ്വരിക തേ.
അലമപരകഥക,ളിനിയവഹിതമനാ ഭവാ-
നസ്മദായാനേ ശൃണോതു നിമിത്തവും.
പരമശിവനഖിലജഗദധിപതി സനാതനൻ
ഫാലവിലോചനൻ ബാലേന്ദുശേഖരൻ
ഭവനഭയവരദമൃഗപരശുവിലസൽകരൻ
ദസ്മാനുലേപ,നിഭാജിനാച്ഛാദനൻ
വിജിതപുരമദനയമ,നജമുഖനികൃന്തനൻ
വിഷ്ണുപ്രിയൻ വിശ്വവന്ദ്യൻ പശുപതി
പ്രമഥപതി ഗിരിശനജനമരപതി ശങ്കരൻ
പ്രതൃക്ഷദൃഷ്ടാഷ്ട്രമൂൎത്തി നൃത്തപ്രിയൻ
ഹര,നരുണചരണനതഭവഭയഹരൻ പരൻ
ഹർഷിതനിശ്ശേഷദേവർഷിമണ്ഡലൻ
ശ്വസിതപരിണതനിഗമശതകഥിതവൈഭവൻ
ശുക്ലവൎണ്ണൻ പഞ്ചവൎണ്ണമന്ത്രാത്മകൻ
സനകമുഖയതിമഹിതചരണകമലദ്വയൻ
സൎവ്വസാക്ഷീ ശർവനുക്ഷവരാസനൻ
തവ ശിരസ| സൂചിരമിഹ നിവസതി തപശ്ചരൻ
ദാക്ഷായണീദേഹമോക്ഷാദനന്തരം.
ഇതുപൊഴുതു ചിരനിചിതതപ ഇഹ സമാപയ-
ന്നിച്ഛതി ത്വൽസുതാം വേൾപ്പാൻ സദാശിവൻ,
സകലഗിരികളിലധികമുയരമുടയോൻ, ഭവാൻ;
സമ്പ്രതി നിന്നിലും നിൻപുണ്യമുന്നതം.
ദുരിതമതിനിടയിലിനി വരരുതതിനായി നീ
ദുൎഗ്ഗയെബ് ഭർഗ്ഗനു ശീഘ്രം കൊടുക്കെടോ.

[ 104 ] യശസ്തി കൊതി യദി മനസി യഭി ച കുതുകം സുഖേ
യത്നം വിനാ തവ വന്നുക്രമം രണ്ടും
ഭവ ഗഹനമിതിലമിതകദനമൃഗസങ്കലെ
പാഞ്ഞുമാരാഞ്ഞും ഭ്രമിക്കിലും ദുർല്ലഭം
സവിധഗത,മുരുസുകൃതവിഭവഫലസിന്ധുരം
സംശയതന്തുക്കൾ കൊണ്ടു ബന്ധിക്കൊലാ
. അധികദൃഢമുചിതവിധിനിഗളനവശീകൃത
മാദരിച്ചാചര സ്വൈരചാരം സ്വയം."

മധുമധുരതരമിതി മരീചിവാക്യം കേട്ടു
മൌലൌ കരംകൂപ്പി മേനാസഹചരൻ
സ്ഫുരിതതനുപുളകമയകവചവുമണിഞ്ഞു താൻ
ഭൂതലം ഹൎഷാശ്രു കെണ്ടു നനച്ചുടൻ
പുകഴ്പെരിയ മുനിവരരെയെഴുവരെയുമാദരാൽ
ഭ്രയോപി വന്ദിച്ചുനിന്നു വിനീതനായ്
'സ്ഫുടചരണകമലപൊടിപടലമിതുകൊണ്ടു മേ
പൂതമാമന്തഃപുര"മെന്നു ചൊല്ലിനാൻ.
സദൃശമിതു സരസമിതു സമുചിതമിതെത്രയും
സംശയമെന്തെന്നു സൎവേ പുറപ്പെട്ടു
പൊലിമതകുമലിവിയലുമകതളിരൊടേവരും
പോയതിവേഗേന പുക്കിതന്തഃപുരം,

സഭയിലിഹ മരുവുമവർ പൂരനഗരവാസികൾ
സന്തോഷസംഭ്രമൌൽസുക്യവിവശരായ്
സഹകുതുകമവരുമഥ സരസതരവാക്യങ്ങൾ
സന്ദേഹനിശ്ചയമന്യോന്യമോതിനാർ.
"ഇഹ സഭയിൽ മുനികളിവരെഴുനള്ളിനാ
രെന്തുകായ്യം ഹന്ത! കേട്ടീലയോ ഭവാൻ?"
'വിശദമവരരുളിയതു പരമരികിലേഷ ഞാൻ
വെൺചാമരം വീശി നിന്നു കേട്ടീടിനേൻ."
"പറക പറകതു കിമിതി?" ".പറവനതു വേറെ ഞാൻ;
പാട്ടാക്കുവാൻ കാലമല്ല പലർക്കിതും
വിജനമിതു പറവനിഹ; വിരസത പിണയ്ക്കൊലാ,
വേളി മേളിപ്പതാമുണ്ണിയുമയ്ക്കിവർ".
ചരിതമിതു ചരത, മതിചതുരതരനാരുപോൽ [ 105 ] ജാമാതൃഭാവേന നിശ്ചിതനായതും?
"പ്രകൃതിജള! വികൃതി തവ പെരുതു കരുതുംവിധൗെ;
ഭ്രാന്തൻ ഭവാനെന്നുമുണ്ടു തോന്നുമേ?
പ്രമഥപതി മമ രമണനിതി നിനവു മിക്കതും
പാർത്തു തദർത്ഥം തപസ്സിന്നു പോയതും;
മൃദുനി ബത വപുഷി ഖരമരവുരി ധരിച്ചതും;
മേചകവേണി ചിടയായ് പിരിച്ചതും;
ഫലസലിലമരുദശനതപസി തനു കാച്ചതും:
പാപനാശേ പുണ്യകല്പകം കാച്ചതും;
ഒരു കിതവമുനിയിവളെ ബഹു ബത! പഴിച്ചതു-
മോടിവന്നീശൻ പ്രസാദം പൊഴിച്ചതും;
അരുതു തപമിതി ഗിരിശനിവളൊടു വമിച്ചതു-
മങ്ങനേയെന്നു വച്ചിങ്ങു വസിച്ചതും;
അഖിലമിദമവൾസഖികൾ ജയവിജയമാർ പറ-
ഞ്ഞാരുകേളാത്തതിങ്ങാറുനാൾക്കിപ്പുറം?
അതൊരുകഥ വിത്തമിഹ കിമപി ധരിയാഞ്ഞ നി-
യന്ധൻ ബധിരൻ ജഡൻ ദൃഢം നിശ്ചയം."

"അറിവനഹമഖിലമിദമുമയുടെ മനീഷിത-
മസ്മാദൃശന്മാൎക്കുമേവം മനോരഥം.
ഇവർ മുനികളിതു കിമപി മനസി ധരിയാതെ വ-
ന്നിച്ഛിച്ചിരിക്കുന്നതന്യനെന്നോൎത്തു ഞാൻ.
"വിരുതനതിചതുരനൊരു വിവശതയിൽ വീണതും
വിദ്യയാക്കിക്കൊണ്ടതെത്രയും നന്നെടോ.
തദിഹ ശൃണു മുനികളിവർ ശിവനുമയെ യാചിച്ചു
തന്നിശ്ചയാൎത്ഥമന്തഃപുരം പുക്കതും."
"പുരകുഹരചരിത്മിനിയറിവതു കഥം സഖേ?"
"പൊട്ടാ പൊതി പൊളിയും ക്ഷമിക്കിൽ ക്ഷണം."
ഒരു സുകൃതഫലകുസുമസുരപുരലതൈവ കേ-
ളുണ്ണിയുമയെന്നു നിർണ്ണയതേ മയാ.
വളർചിടയിലുണിമതിയുമൊളികനലുമീക്ഷണേ
വാപിളർന്നൂതിയുമിക്കും കടുക്കനും
ഉടൽമുഴുവനണിഭസിതമൊരു കറ കഴുത്തിലു-
മോടുന്ന മാൻ മഴു ശൂലം കരത്തിലും [ 106 ]

ഒരുപൊഴുതു നഹി വസനമജിനമൊരുനേരമു-
ണ്ടുജ്ജ്വലമായുള്ള മേൽപരിവട്ടമായ്
ജനിമരണകടൽതരണതരണിയുഗചങ്ങാട-
ചാരുചരണദ്വയവുമിയന്നവൻ
മമ രമണനിതി മനസി നിനവു നനു ഗൌരിക്കു;
മന്യേ മഹേശ്വരൻ വശ്യനായ്പ്പോമതിൽ.
അതുവരികിലനുപമമൊരനുഭവമഹോ നമു -
ക്കാൎക്കുവാനെന്തുവാൻ നേൎച്ചനേൎന്നാൽ വരൂ!"
"അഭിമതമിതുതകിടുകിലുമയിഹ രമിക്കിലാ,-
മന്യൽ ഫലം നമുക്കെന്തുള്ള തങ്ങെടോ?"
"പരമഗുണഗിരിമകളൊരരമഹിഷിയാകിലി-
പ്പാരിൽപ്പലൎക്കും നമുക്കു ലാഭോ മഹാൻ.
അഖിലപതിചരണപരിചരണമണയായ്വരു;-
മാനപോം ദിക്കിൽ വാലാർ തടഞ്ഞീടുവാൻ?"
ഇതി പുരിയിലവിടവിടെയിരുവരിരുവർ തമ്മി-
ലിക്കാൎയ്യമൊന്നുകൊണ്ടോരോരൊ മന്ത്രമായ്.

ശുഭചരിതമഹിമഭരവസതി മിഹികാഗിരി
ശുദ്ധാന്തശുദ്ധയേ വൃദ്ധമുനികളെ
അവിടെ മൃദുബൃസികളിലിരുത്തിയാരാധിച്ചൊ-
രാത്മാൎപ്പണം പൊലിക്കാണമായ് നല്കിനാൻ.
അഥ രഹസി ഗൃഹിണിയൊടു കഥയിതറിയിച്ചു താ:-
നാശങ്ക പാരമായ് മേനയ്ക്കു മാനസേ.
"അയി രമണ! മകളിവളൊരുത്തിയല്ലാതെ മ-
റ്റാരും നമുക്കില്ല; ദുഃഖിക്കരുതിവൾ.
അഖിലപതി പരമശിവനതിനു നഹി സന്ദേഹ -
മാൎക്കുപോൽ വശ്യനായ് നില്പു, മഹേശ്വരൻ?
ശിശുവിനിതു നഹി മനസി; ശിവനഖിലദേഹിനാം
സേവിക്കിലിഷ്ടദൻ, നിന്ദിക്കിലന്തകൻ;
മദനരിപു ശമനരിപു പുരരിപു മഹാകോപി;
മറ്റാരു രക്ഷിപ്പതീശൻ മറുക്കിലോ?
മുനികളിവർ പറവത്തിലൊരനുമതി കൊടായ്ക്കു നീ;
മോഹമിവൎക്കു വിവേകനാശാദിദം.
ഇവർ പരമശിവഭജനരസികഹൃദയാ ദൃഢ-

[ 107 ]

മീശ്വരാദേശേന വന്നതും നിൎണ്ണയം
ശിവനവനു തെളിയുമവനിവർ വലിയ ബന്ധുക്കൾ;
സേവകലക്ഷണമാരറിയാത്തു പോൽ?
അനഭിമതനുതി ചെവിയിലശനിപതനോപമ-
മല്പഭൂപാലനുമീശ്വരേ കാ കഥാ?
അതു കരുതിയവസരവുമനിശപി പാൎത്തു നി-
ന്നാത്മാൎത്ഥസാധനായാസവാൻ സേവകൻ
ഒരുവരിലുമനിയതമിതറിക ശിവവാത്സല്യ;
മൊട്ടല്ലിവൾക്കഹോ പൊട്ടിക്കു മോഹമോ,
ദരമപി ച, പിഴ വരികിലവർകുലമൊടുക്കുമേ
ദക്ഷജാരക്ഷണോപേക്ഷി ദക്ഷാന്തകൻ.
തദിഹ മമ രമണ ശൃണു തണലിതു കണക്കല്ല;
താപം വരുമ്പോൾ മറുപുറത്തായ്വരും.
തരളതയിലിവർ മുനികൾ പറവതു കൊതിക്കിലി-
ത്താരമ്പവൈരിയെപ്പാരം, ഭയം മമ.
കൃപണമിവൾ തപവുമതിലൂടൽ കെടുത്തി പൂണ്ടതും
കേട്ടുകണ്ടോർ പറഞ്ഞപ്പോൾ പ്രസാദിച്ചു.
അബലയിവളലസയിവളഭിലഷിതമോതിനാ-
ളങ്ങനേയെന്നനുവാദവും കേട്ടുപോൽ.
അപരിചയവിലസിതമി,തുപരിവരുമാധി ചെ-
റ്റാരാഞ്ഞു കാണ്മാനിവൾക്കെന്തു വൈഭവം?
കുശലനപി നയഗതിഷു പതതി; ന പതേന്മോഹ-
കൂപേ ഭവാനുമപത്യവാത്സല്യവാൻ."

പിതൃദുഹിതൃമൊഴികളിതി ചെവിയിൽ മിഹികാധരൻ
പ്രീതിവിഘ്നം കേട്ടു കുണ്ഠിതചിത്തനായ്.
"നയമൊഴികൾ പറവതിഹ നഹി ഫലതി നാരീഷു;
നന്മ ബോധിപ്പതില്ലല്പഹൃദയമാർ.
മതമപഥി ഗതമിവിടെ; വഴിയിൽ വീഴിപ്പതോ
മറ്റാൎക്കുമാമല്ലരുന്ധതിക്കെന്നിയേ?"
ഇതി മനസി കുശൽ കരുതിയതിനുമൊരു സംഗതി-
യിച്ഛിച്ചവണ്ണം വരുവാൻ വരുത്തിനാൻ

പിതൃസുതയൊടതുപൊഴുതരുന്ധതി ചൊല്ലിനാൾ:
"പേശലമല്ലയേ! പേശുന്നതിന്നു നീ,

[ 108 ]

പശിമ പെരുതിതുപൊഴുതു പശുപതിമനസ്സിന്നു;
പക്ഷെയീ ഞങ്ങൾ പുറപ്പെടാ നിൎണ്ണയം.
കഠിനതയുമൊരുപൊഴുതു വരു,മതിവളോടില്ല;
ഗാത്രാർദ്ധമായതിപ്പാൎവതി ശൎവനോ
ഒരു മകളിലിഹ മമത പെരുതതു നിമിത്തമാ-
യോതീടരുതു നീയൌചിത്യമെന്നിയേ.
തവ തനയ തരുണിയിവൾ താനിങ്ങിരുത്തു നീ
താതൻ മടിയിലോ തന്റേറ മുടിയിലോ!
സദൃശഗുണനൊരുതരുണനിവളെയിനി നൽകുവാൻ
സംഗതിയുള്ളോരു കാലമിതല്ലയോ?
സരസഗുണവസതിയിവൾ സകലജനസമ്മതാ
സർവവും പാൎക്കേണമുൎവ്വീധരപ്രിയേ!
അഭിലഷതി ഹരനിവള;യഭിമതമതല്ലെങ്കി
ലാൎക്കു നല്കീടുവാനോൎത്തിരിക്കുന്നു നീ?
മകളിൽ ബഹു മമത വരുമരുവയർകളുള്ളത്തിൽ;
മായതൻ വൈഭവമാൎക്കൊഴിക്കാവു പോൽ’?
ജനനമപി ഭരണമപി ജനകജനനീഭരം;
ജാമാതൃഭോഗ്യം തു യൌവനം യോഷിതാം.
കവിളിണയിലണിവു മുഖകാന്തയേ കുണ്ഡലേ;
കാതിനേ ഭാരവും വേധവ്യഥാദിയും.
ചരിതമിതു ജഗതി; വിധി നനു പതി പിണച്ചതേ;
ചാഞ്ചല്യമെന്തിതിൽ, വാഞ്ഛിതമെന്തു തേ?
ഉചിതനിവനിതി മനസി തവ തെളികിലപ്പുമാ-
നൊക്കുമോ നിൻ കാന്തനെന്നാലറിഞ്ഞിനി
തവ മനസി തവ ധവനു മനസി ച തെളിഞ്ഞവൻ
തന്നെ നിൻ പുത്രിക്കു രോ ചതെ വാ ന വാ?
ത്രിതയമനമിതുമൊരുമ വരികിലിഹ പോരുമൊ?
സ്ത്രികാമിയല്ലപ്പുമാനെങ്കിലെങ്ങനെ?
സഹചരനു തെളികിലതു തെളിയണമതെയാവു
സാധ്വീജനാചാരസംഗതിയോൎക്ക നീ,
തെളിക തവ ഹൃദയമിതു പൊളിപറകയല്ല ഞാൻ;
ദിവ്യചക്ഷസ്സുണ്ടെനിക്കെന്നറിക നീ.
ഉലകുടയ പരമശിവനുപയമപരാങ്മുഖ

[ 109 ]

നൊട്ടുനാളായീ തപോനിഷ്ഠ നിഷ്ഠ രം;
ഇതുപൊഴുതു പശുപതിയുമതിജളതപൂണ്ടു താ-
നേതദ്വിവാഹായ ജാതത്വരാഭരൻ
ഋഷികളിലുമതിശയിതമുമയുടെ തപം കണ്ടു-
മീശ്വരൻ പാരം ബഹുമതി തേടിനാൻ,
അറികിലൂടനിവർ തപസി ഫലവുമിതരേതര -
മന്യോന്യതുഷ്ടൈ തപസ്സും പ്രയാസവും.
ഇവരിരുവരൊരുപൊഴുതു വിരഹമറിവോരല്ല,-
തിപ്പോളകപ്പെട്ടു കോപ്പേൽമിഴിപരൻ.
മിഹിരനവനൊരുപൊഴുതു വെയിൽ പിരികിലാമെടോ;
മേനേ! ശിവനെപ്പിരിയാ മകൾ തവ,
ഗുണരഹിതമപി ഗുണിനി! ശിവനെയിവൾ കൈവിടാ
കൗെമുദി സോമനെക്കൈവെടിഞ്ഞീടിലും.
സകലജനജനനിയിവൾ; തവ മകളിതി ഭ്രമം;
സമ്പ്രതി താം പ്രതി സംഭ്രമമെന്തു തേ?
അമതി മതി, പരശിവനൊടയി തവ മകൾക്കു കേ-
ളൎത്ഥേന വാക്കിനു നിത്യസംബന്ധിതാ.
അകുശലത ശിവനു പെരുതിവൾ പിരികി,ലൊന്നിക്കി-
ലാനന്ദതുന്ദിലനിന്ദുചൂഡൻ മൃഡൻ,
ഇവൾ പിരികിലൊരുമമത ശിവനു പുനരെങ്ങുമി-
ല്ലെന്നുള്ളതിന്നോ ജനങ്ങൾക്കു സമ്മതം.
അഭിസരണമനുസരണനിപുണയിവൾ ചെയ്തിലി-
ന്നൎച്ച്യനാം വിശ്വത്തിലുച്ചൈർമ്മമഹേശ്വരൻ.
ഉടമ തകുമിവൾ പിരികിലൂടലിലളേവ പാതി-
യൊട്ടും കുറയാതെ കെട്ടുപോമീശനും.
ഉലകിലിവളഗതികളിൽ മമത പെരിയോളതി
ന്നോൎക്കുമെങ്കിൽക്കേളടയാളമൊക്കെ നീ.
ദയിതനുടലണവതിനു ദവിതപിതൃപാതകാ
ദാക്ഷായണീ സതീ പുത്രിയായ് വന്നു തേ.
ഇവൾ വിരഹദശയിലഥ ശിവനുടലൊളിച്ചത-
ങ്ങെട്ടുപത്താളൊഴിഞ്ഞാരീഞ്ഞിത്രനാൾ?
ഇഹ ജഗതി പരിചിതമി, തൊരുശകലമെങ്കിലു-
മിന്ധനമില്ലായ്കിലഗ്നി നിന്നീടുമോ?
അഴൽ പെരുകിയമരമുനിനതിനുതികളന്വഹ-

[ 110 ]

മംബികയ്ക്കിപ്പോളവതാരകാരണം.
മുഴുവനിതു പലരറിവരറിക പിതൃപുത്രി! നീ
മുങ്ങൊലാ മോഹത്തിൽ മംഗലാംഗീ! വൃഥാ.
അനുചിതവുമുചിതവുമൊരിരുളതിലൊളിച്ചു പോ
മാശയാലാശയക്ലേശമുണ്ടായ് വരും.
അതുകരുതുകകതളിരി, ലരുതമിതസന്താപ;-
മാരാഞ്ഞു കാണ്മതാമുണ്മിഴിക്കഞ്ജനം.
പെരുമനിധി പരമശിവനൊരുമറയിൽ മാഞ്ഞുപോയ്;
പിച്ചയെറ്റുണായി വാനവൎക്കൊക്കവേ;
പരമവിധിഹുതി പകുതി ജഗതി ദിതിജൎക്കായി;
പത്മജന്മാദിക്കു പട്ടിണി പാരമായ്,
അജമൊഴികൾ കരുതി മുഹൂരമരമുനിസേവ ക-
ണ്ടഷ്ടിമൂൎത്തിപ്രിയാ തുഷ്ടയായ് മാനസേ.
അതുപൊഴുതിലഗഗൃഹിണി! തവ മകൾ പുറന്നു ക-
ണ്ടമ്മയെക്കാണുന്നൊരുണ്ണികൾ വിണ്ണവർ.
പെരുമതകുമവർ പലരുമൊരുമയൊടു വന്നു നിൻ
പെണ്ണിനെക്കണ്ടുള്ളമൊന്നു കുളുൎത്തുടൻ
ഇവളിവിടെ വളരുവതു ബഹുമതിപദം പര
മെന്തു സൌഭാഗ്യം നിനക്കിവളെന്നിയേ.?
ഭുവനജനജനനിയുടെ ജനനീ ഭവതീ;തവ
പുണ്യമഗണ്യം പുകഴ്ത്തിനാലെത്തുമോ?
ഉലകിതിനുമുരപെരിയ പരശിവനുമുൾപ്രീതി-
യൊട്ടേറെ നല്കുവാനുല്പന്നയായിവൾ
ഒരു വിവശദശയിലിനിയുഴലുമഴൽ പുണ്ടെന്നൊ-
രുന്മോഹസാഗരാൽ നീ കരേറിടെടോ.
വ്യസനദശ വിശദസുഖരസമയിയൊടെത്തുമോ?
വെള്ളത്തിനുണ്ടോ പിപാസയുണ്ടായ്വരൂ?
അപരനൊരു പുരുഷനൊടുമിവൾ ചെറുതിണങ്ങുമോ?
അൎക്കാഗ്നിദീപ്തികൊണ്ടാമ്പൽ വിരിയു:മൊ?
മതി മനസി, ചപലതയിതകലെ വെടികാശു നീ;
മൗെനാനുവാദമെന്നാൽ മതിയായ് വരാ.
കരുതരുതു കരളിലൊരു കല്പകവല്ലിയെ-
ക്കാഞ്ഞിരത്തിന്മേൽ പടൎത്തുവാൻ കൌതുകം,

[ 111 ]

കരുതുകിലുമിവിടെയതു കഴിവരികയില്ല കേൾ;
കല്പവൃക്ഷം കണ്ടു നീളുന്നു വല്ലിതാൻ.
നികടഭുവി ലളിതമൃദുകി സലസ കരാഗ്രേണ
ലാളിച്ചു വിളിക്കുന്നു കല്പകം.
ഇഹ ജഗതി പുകൾ പെരിയ മിഥുനമിതു മേളിക്കി-
ലെത്രയും സന്തോഷമെല്ലാൎക്കുമാശയേ.
പ്രണയമിതു തകപട മിവിടെയൊരുപേക്ഷയാ
പ്രധാന്യഹാനി നിനക്കു വന്നീടുമേ.
കനമറിക മനതളിരിലനുപമമകന്നുപോയ്
ഖട്വാംഗധാരിക്കു കാമൎത്തിമൂൎച്ഛയാ.
കരബലവുമതിനു തുണ ശരബലവുമൊന്നിച്ചു
കാമൻ ജയിച്ചിതക്കാമാരിതന്നെയും,
സലിലമിവ മരുപഥികനിതുപൊഴുതു ദീയതാം
സൎവേശ്വരന്നുമാസഞ്ജീവനൌഷധം."

ഇതി രഹസിഗിരിമൂഹിഷി മുനിഗൃഹിണിവാക്കുകേ-
ട്ടീശ്വരിതാനെന്നുറച്ചു തന്നാത്മജാം
വഴിപിഴകൾ നിജമനസി മൊഴിപിഴ വചസ്സിലും
വാത്സല്യവിഭ്രമാൽ വന്നതോൎത്തുമാ
ചകിതമതിരിവ കിമപി കഴൽ തൊഴുതരുന്ധതീം
ചാപ്യമെല്ലാം ക്ഷമിക്കെന്നു കൂപ്പിനാൾ.
രസമൊടതിൽ മനമുഴറി രമണനെയുഴറ്റിനാൾ;
രണ്ടിനും പോരുമീ രാമാജനമനം,
സരസമിതി തുഹിനഗിരി സപദി സകുടുംബനായ്
സപ്തമുനികളെസ്സാധു വലംവച്ചു
ശിവഭജനകുതുകി ബഹു മധുരഫലമൂലവും
ചീരാജിനരത്നമാത്മxxxxxxxതഭവം
വ്രതനിയമശുഭവിധികൾ xxxxxxxxx
വെറ്റില പൂഗവും കാഴ്ചയായ് വച്ചുടൻ
സകലമരി ഗുണനിധി ശിവാൎപ്പണമസ്തമിതി
സാഷ്ടാംഗപാതം നല്കിച്ചാശു ചൊല്ലിനാൻ.
xകനിവുടയ കമലഭവകുലതിലകരേ! നിങ്ങൾ
കാൎയ്യമരുൾചെയ്തിങ്ങുംxxxxxxxx
ഭുവനഹിതവരദർ മമ പുരമതിൽ നടേ നടേ
പുക്കതേ പുഷ്ക്കലപൂർവ്വപുണ്യം മമ.

[ 112 ]

അറിവനിതുമുതലിനിയുമിടതുടരെയെത്തുമി-
ങ്ങഭ്യുദയങ്ങൾ വന്നത്ഭുതം മെല്ക്കുമേൽ,
പ്രലപിതമിതഫലമിനി നിഖിലമരുളീടിനാൽ
പ്രത്യേകമൊന്നില്ലടിയനന്തൎഗ്ഗതം.
ഇഹ ജഗതി ശുഭവിധികൾ ഝടിതി തുടരേണമേ;
ദിഷ്ടോപദിഷ്ടമോൎത്തൊട്ടു ചൊല്ലന്നു ഞാൻ.
അരുളുവതിനുചിതമിഹ ശിവമൊരു മുഹൂൎത്തവു-
മാജ്ഞചെയ്താദ്യന്തമൊക്കെ നോക്കീടുക."
ധരണിധരമൊഴികളിതി മുനികൾ ബഹുമാനിച്ചു
ധാരണാധ്യാനസമാധിവിനോദികൾ.
സ്തിതധവളസുമുഖർ കൃതപകുതിമിഴിയാൽ മിഥഃ
സ്മൃത്യാദിതത്വം വിചാരിച്ചുറച്ചുടൻ
അഖിലശുഭവഴിതെളിയുമടവിലമിതാശിസ്സു-
മമ്പോടുചെയ്താരതീവ സന്തുഷ്ടരായ്.

അതിനു പുറകചലകുലപതിയൊടു മനം തെളി-
ഞ്ഞംഗിരസ്സാം മുനി താനരുളിടിനാൻ
"നയവിനയനിലയ! ശൃണു നഗകുലാവതാസ! നീ;
നാളെയന്തിക്കുണ്ടു നല്ല മുഹൂൎത്തവും,
ശശധരനൊടണയുമളവുത്തരഫൽഗുനീ
ശാസ്ത്രൊക്തമാം ഗുണം ജാമിത്രശുദ്ധിയും.
ഗുണമധികമിവിടെയൊരു കുറവു പറവാനില്ല;
കൂട്ടുക സംഭാരമാശു വൈവാഹികം.
നിഖിലമിതു സഫലമിതി ശിവനൊടറിയിച്ചു നാം,
നേരത്തു നാളെ വരുന്നുണ്ടെടോ സഖേ !"
ഇതി മധുരതരമരുളിയമരമുനിവീരര-
ങ്ങീശ്വരാദിഷ്ടം പ്രദേശം പ്രപേദിരേ.
സഫലമിതി നിജഗമനമതസമയനിശ്ചയം
സത്യസങ്കല്പനോടെപ്പേരുമോതിനാർ.
കൃപപെരിയ പരമശിവനു കൃതഹൃദയകൗെതുകം,
കൃത്യശേഷത്തിൽ പ്രവൃത്തി തുങ്ങിനാർ.

സരസമഥ തുഹിനഗിരി തനയനെ നിരൂപിച്ചു
സസ്നേഹഗൗെരവം കാൎയ്യകാലോചിതം.
പിതൃചരണപരിചരണരണരണികയാ ജവാൽ
പ്രീതിമാനന്തികേ വന്നു തന്നാത്മജൻ,

[ 113 ]

ഗരുഡനിലുമധികമൊരു ഗരുദനിലസൂചിതൻ;
ഗഹ്വരനിർത്സരകാന്താരകാന്തിമാൻ;
ഫണിമിഥുനരതിവസതി; നമിതബഹുനിർജരൻ;
പാവനസ്ഥാനേഷു യോഗീന്ദ്രസേവിതൻ;
സുഗുണജനവിപദുദദധി മറുകരകരേറ്റുവാൻ
സ്വൈരമായാഴിയിൽ വീണാണുവാണവൻ;
ശ്വസനസഖി വരുണസഖി ശിഖരികലശേഖരൻ;
ശോഭനനാമാ ഹിരണ്യനാഭൻ ഗിരി
മതമറിവതിനു ത്ഡടിതി ജനകനെ വണങ്ങിനാൻ
മാലോകർമാതുലൻ മൈനാകഭ്രധരൻ.
കനിവൊടഥ തുഹിനഗിരി സുതമുരസി ചേൎത്തുടൻ
ഗാഢം പുണൎന്നുവാചാƒഘ്രായ മൂൎദ്ധനി.
"അയി തനയ! വിദിതനയവിനയവസതേ! നിന
ക്കായുരാരോഗ്യസൌഖ്യങ്ങളെത്തീടുക,
പെരിയഭരമിതു ശിരസി മമ തനയ! താങ്ങു നീ;
പെൺകൊടയ്ക്കിപ്പൊൾ മുഹൂൎത്തമാസന്നമായ്,
തവ ഭഗിനി സുകൃതിനിധി ബഹുവിധതപംകൊണ്ടു
തമ്പുരാൻ തന്മനം തങ്കൽ വീഴിച്ചവൾ,
മഭനരിപു മമ മകളെ വിരവോടിഹ വേൾക്കിലോ
മറെറന്തു കാൎയ്യം നമുക്കുള്ളതിൽപരം?
സകലമിതിനുചിതവിധി മുതിരുക തെരുന്നനെ-
സ്സപ്തൎഷിവാക്യം പ്രമാണീകരിച്ചു നീ."

നിജജനകമൊഴികളിതി നിരുപമമുദാ കേട്ടു
നീതിമാൻ മൈനാകമേവമുചെ തദാ:
"ജയ ജനക! മമ കുതുകമതുലമിതു കേൾക്കയാൽ;
ജന്മസാഫല്ല്യം നമുക്കു മറെറന്തിനി?
അഖിലജഗദധിപനിഹ വരുമളവസംശയ-
മന്തമില്ലാതേ ജനങ്ങളിങ്ങെത്തുമേ
സ്ഥലമാവിടെയിതുപൊഴുതിലതിവിതതമാക്കണം
സ്ഥാനാസനശയനാടനസൗെഖിദം
കളയരുത്തു സമയമിഹ; പലപല വിധേയങ്ങൾ;
കല്യാണമണ്ഡപം കൎത്തവാമിപ്പൊഴേ.

[ 114 ]

പലർ പണികിലതിനു പണി; സുകരമിതൊരുത്തനാൽ
പാകാരിവശ്യനാം വിശകൎമ്മാവിനാൽ."

ഉചിതമിതി നിജതനയഭണിതമിഹ കേട്ടള-
വോർത്താൻ തുഷാരാദ്രി വിശ്വകൎമ്മാവിനെ,
അതുപൊഴുതിലതികുതുകമമരവരശില്പി താ-
നുഭ്യാഗതനായി സഭ്യാക്ഷിലക്ഷിതൻ.
അരികിലൂടനതിസുമുഖനുളി മഴു മുഴക്കോലു-
മാണ്ടുവന്നാശു വണങ്ങിയുരചെയ്തു.
"ജയ ശിഖരികുലതിലക! പഴുതിലിനി വൈകാതെ
ചെമ്മേ നിയോഗിക്ക; ചെയ്യേണ്ടതെന്തു ഞാൻ?"
തൊഴുതരികിലിതി മിളിതമതിലളിതഭാഷിതം
ത്വഷ്ടാവോടിഷ്ടം പറഞ്ഞു ഗിരീശ്വരൻ
വിരചയിതുമനഘമൊരു കനകമണിമണ്ഡപം
വിൺതച്ചനുച്ചൈരൊരുമ്പെട്ടു തൽഗിരാ
സ്ഥലമവിടമവടശതവിഷമിതമപി ദ്രുതം
തട്ടൊത്തഭൂമിയായ്തട്ടങ്കസംഗമേ.
സ്തിമിതമിഴിനിലവനൊരരനിമിഷമുണ്ടായി;
തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.
നില പലതു നിഖിലമപി കനകമണിനിൎമ്മിതം;
നീലവൈഡൂൎയ്യങ്ങൾ കാലിണക്കല്ലുകൾ;
നിലമവിടെയതിമൃദുലസുരഭിലമണീമയം;
നീളം ത്രിയോജനം വീതി നാൽക്കാതമാം.
തരളരുചി മുതൽനിലയിൽ വളയലുകൾ വാമട
തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും,
പലമണികളിടകലരെ നിരുപധികശില്പവും
പട്ടുനിറം.പൂച്ചുപാവകൾ ചിത്രവും;
ജനനയനഹൃദയഹരമരുതൂ പുകൾവാൻ പണി;
ജാംബൂനദഫലകം കൊണ്ടു മേച്ചിലും.
ബഹളരുചി വലഭികളിലഴികൾ ചെരികാൽ, പല-
ബാലകൂടങ്ങളും വ്യാളപ്രതിമയും.
സ്ഫടികമണിമയമൊരിടമപദിശി വിദ്രുമ-
പത്മരാഗാഭാപരഭാഗപാടലം
മുഹരൊരിടമരുണമണിമയമപരഭാഗതോ

[ 115 ]

മൗെക്തികജ്യോത്സ്നാഗമാവതീകൃതം,
ഉപരി പുനരൊരുനിലയിലഖിലദിശി വജ്രങ്ങ-
ളോപ്പിച്ചു വച്ചു പണിചെയ്ത ദീപ്തിയാൽ
വിശദമിഹ പറവർ പലർ വരുവതു വിയൽഗംഗ
വേളിലാളിപ്പാനനുജത്തി തന്നുടെ
ഒരുനിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു
മൊന്നിടയിട്ടതിനായിരം പൊന്നിലാ
സകലനിലകളിലുമുടനുപരിനില മൗെലിയിൽ-
ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ
സഭയതരമതുപൊഴുതു സരസിരുഹസംഭവൻ
സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.
"ഇനമപിച ശശിനമപി ശിരസി ബത വച്ചുകൊ-
ണ്ടെന്തഹോ! വിന്ധ്യൻ വളൎന്നിതോ ദുൎമ്മദാൽ?
ഇവനു മദമകലുവതിനിതുപൊഴുതുപായമെ"-
ഞെന്നിവണ്ണം പല ചിന്തയാ മേവിനാൻ,
അപി ച പുനരതിനുപരി കൊടിമരമുയൎന്നു ക-
ണ്ടപ്പൊഴെഴുനേറ്റു പൊല്പയോജാസനൻ
അദിതിസൂതവടുചരണമിതി മനസി നിൎണ്ണയി-
ച്ഛാശു കുണ്ഡീജലം കൊണ്ടു കഴുകിനാൻ.
അതിധവളസിചയമതിനുടെ കൊടിക്കൂറ-
യഭ്രസിന്ധൂൽഭവമെന്നും കരുതിനാൻ.
മധുപരുതിഭണിതമതിനുപരി മാല്യം കണ്ടു
മാൽപൂണ്ടു ധൂൎജടിമൗെലിമാലാധിയാ.
അതു പൊഴുതു സരസിരുഹവസതിരഥഹംസങ്ങ-
ളത്യന്തകൌതുകാൽപ്പൂക്കു തന്മണ്ഡപേ
കുഹചിദതി വിശദംണിവിരചിതവിടങ്കേഷു
കുത്തിച്ചമച്ച വരടകളെക്കണ്ടു
കുതുകമൊടുമമരധുനിവിസകിസലഖണ്ഡങ്ങൾ
കൊത്തിക്കൊടുപ്പതു മേടിയാഞ്ഞാടലാൽ
അനുസരണരണിതമതിരണരണികയാ ചെയ്തി-
തജ്ഞാതകാരണകോപപ്രശാന്തയെ.
ഇതി വിവിധമുപരിതനനിലകളിലൊരോ ചിത്ര
മെത്രയുമത്ഭുതം കല്യാണമണ്ഡപം

[ 116 ]

തദനു പുനരൊരു കനകതറയതിനു ചൂഴവും
തൽപൃഷ്ഠഭാഗത്തു തട്ടും പലവരി,
കഥയിതുമിതരിമവുരുമഹിവരനുമത്ഭുതം;
കാൽക്ഷണകാലേന തീർന്നു സമസ്തവും
തുഹിനഗിരി ചതുരതരനതിനുചിതമായുടൻ
ത്വഷ്ടാവിനിഷ്ടം കൊടുത്തു സമ്മാനവും.

അഴകൊടവനവിടവിടെ നികുടഭുവി ദൂരത്തു-
മാത്മബന്ധുക്കൾക്കയച്ചിതാൾ നീളെയും.
അണിവതിനു മകളെയുടനഹതതസിചയങ്ങളു-
മാഭരണങ്ങളും നല്കി മേനാകരേ.
പുരമഖിലമണിവതിനു നഗരജനമാദിശ്യ
പുത്രനെക്കല്പിച്ചു സൎവ്വകാൎയ്യത്തിനും.
പുരമഥനചരണയുഗപരിചരണകൌതുകീ
പുക്കിതു കൈലാസശൈലം ഹിമാലയൻ.
പുകൾ തെളിമ മികവുടയ ഭുവനപെരുമാളുടേ
ഭോഗപൂരിയുടേ പൂമുകം പൂകിനാൻ.
ശപഥശതനമദമിതXXXഗണമദ്ധ്യഗം
ശൈലാദിയെക്കണ്ടു ശൈലാധിപൻ തദാ.
അലമകലെ നിലകരുതി വലതി നയനേ നമി-
ച്ചാസ്ഥകണ്ടപ്പോളവസ്ഥയുണൎത്തിനാൻ.
അവസരവുമതിലുതകി കുതുകഭയഭക്തിമാ-
നാശു മഹേശൻ നമസ്കരിച്ചാൻ മുദാ.
"ശുചിഹൃദയ! തുഹിനനഗ! സുമുഖ! സുഖമോ തവ?
ശുദ്ധബുദ്ധേ! മേ ശ്വശുരത്വമസ്തു തേ."
പരമശിവവചനമിവ"പരമനുഗൃഹീതോസ്മി
പാഹിമാം പോറ്റി"യെന്നേറ്റുണൎത്തീടിനാൻ,
"ഹര! വരദ! പരമശിവ! പുരമഥന! ധൂൎജ്ജുടേ!
ഹാരീകൃതാശീവിഷാ ƒശേഷപോഷക!
ഭവ ഗിരിശ! മൃഡ! നിഖിലനിഗമനുത. ശങ്കര!
ഭക്തബന്ധോ! ഭൎഗ്ഗ!ഭസ്മാനുലേപന!
ജനിമരണകടൽനടുവിലുഴലുമടിയന്നു നീ
ജ്ഞാനാമൃതം തന്നു പാരേ കരേറ്റുക
പ്രഭുവിനൊരു പരിചരണവിധിയിലുതകീടുവാൻ

[ 117 ]

പ്രാഭൃതം കന്യാമയം മയാ ദീയതേ.
പൃഥഗതിനു പഴമനസി മതമിദമുണർത്തുവാൻ;
ബ്രാഹ്മം വിവാഹത്തിലാഹുയ ദീയതെ.
അതു വിഹിതമതിമഹിതമതുമിവിടെയാവശ്യ-
മാദേശകാംക്ഷി ഞാ,നീശ! പ്രസീദ മേ."
അടിതൊഴുതു പടിമയൊടൊരഭിമതമുണർത്തിയോ-
രദ്രീശ്വരനോടരുളി മഹേശ്വരൻ;
"അഭിലഷിതമിതി സകലമവികലമതങ്ങനേ;
യഗ്രേ നടക്ക പുറകേ വരുന്നു ഞാൻ."
ഇതി ശിവനൊടനുമതിയുമിതമൊടു ലഭിച്ചുകൊ-
ണ്ടിങ്ങു പോന്നെത്തീ ഹിമവാൻ തദന്തരേ.
അപരിചിതമപരമിതി പരിചിതചരം പുര-
മാലോകനേ ക്ഷണേ തോന്നീ ഗിരീന്ദ്രനു.
ഫലവിനമദമരതരുനിരകൾ കുലവാഴ വെൺ
പട്ടുവിതാനം പഴുക്കാമണിഗൃഹം;
പുതിയ മണി നിറയുമണിനിറപറകൾ ദീപങ്ങൾ;
പൂർണ്ണകുംഭങ്ങൾ; കുടികൾതോറും കൊടി;
അഖിലദിശി പവനചലദകിൽസുരഭിധൂപവു-
മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും;
സരിഗമപധനിസനിധപമഗരിസായെന്നു
സംഗീതശാലയിലഭ്യാസഘോഷവും;
അടുവികളിലജിരസമ"മടി കള തളി"യെന്നു.
"മാഹര ഹേമകദളീനിര"യെന്നും
ഭണിതുമപി ഘനമരവരണിതമപി നീളെയും;
ഭക്തരുടേ ശിവനാമഘാഷങ്ങളും;
വിധുവിനൊടു സമമമലതാലവൃന്തങ്ങളും;
വിദ്രുമത്തണ്ടാണ്ട വെൺചാമരങ്ങളും;
വിരവൊടിരുകരതളിരിലിടയിടയിളക്കുന്ന
വേശാംഗനാകരകങ്കണഘോഷവും;
വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം;
വേദജ്ഞയോഗവിധിവിചാരങ്ങളും;
ഇവ പലതു നിജപുരിയിലവനിധരനായകാ
നീക്ഷണം ചെയ്തു കടന്നു തെരുന്നനെ

[ 118 ]

അനുമിളിതതനയഭടസചിവസഖബാന്ധവ
നന്തഃപുരം പുക്കിതന്തരാനന്ദവാൻ,

അതുപൊഴുതിലചലമകൾ കതളികുളികാപ്പുകെ
ട്ടാൎപ്പടിവാദ്യഗീതാത്ഭുതാഡംബരം
കുരവയൊടുമിടതുടരെ മുരജരവമേളവും
കൊമ്പു ചിന്നം കുഴൽ കോലാഹലങ്ങളും
തുടിപടഹകിടടുപിടികൾ കിടപിടിതടീമൂല
തൂൎയ്യഭേരീശംഖകാഹള സങ്കുലം
മുരശു തകിൽ കരഡമരു തിമിലകളിലത്താള-
മുഖ്യചതുൎവ്വിധവാദ്യഘോഷങ്ങളും
പല ധരണിസുരതതിഷു മണികനകദാനവും
പട്ടു കൊടുക്കയും പാദാഭിവാദ്യവും
പുരയുവതികരകലിതമലർകുസുമവർഷവും
പുണ്യാഹഘോഷങ്ങളാശീർവചസ്സുകൾ;
ലളിതമിതി പലവിധികളതിനു പലർ നാരിമാർ
ലക്ഷ്മീ ധരിത്രീ സരസ്വത്യരുന്ധതീ
അദിതി ദിതി ദനു വിനത സുരസയൊടു കദ്രവു
മാശു ലോപാമുദ്രതാ, നനുസൂയയും
അമരമുനിസതികളിതി പലരുമവിടേ വന്ന
തപ്സരസ്ത്രീവൃതാ പൌലോമി; ഗംഗയും
യമുനയോടു വരുണനൊടു വരുണതരുണീജന
മെത്താതെയാരുമില്ലിത്തരമുള്ളവർ,

ജയയുമഥ വിജയയുമൊരുടലിൽ ബഹു കോപ്പിട്ടു
ചെമ്പൊൽക്കുടങ്ങളിൽക്കൊണ്ടുവന്നൂ ജലം.
തടവി മൃദു സഖികൾ പലർ മലമകളെ മെല്ലവേ
താതനെക്കൂപ്പിച്ചിരുത്തീ പലകമേൽ.
കുടിലതിരുമുടി ഝടിതി ചടുലമലരൎച്ചിതം
കൌശലാൽ മന്ദം കുടഞ്ഞു വകഞ്ഞുടൻ
തളിർകുസുമകലിയൊടു കറുകയുമുഴിഞ്ഞാശു
തൈലവും തേപ്പിച്ചു തൎപ്പിച്ചു ബാന്ധവർ.
തദനു പുനരിവരവളെയധിമണിഗൃഹം വച്ചു
താളിയും തേപ്പിച്ചു സാദരം വാകയും.
അഥ സലിലമമൃതസമമഖിലതീൎത്ഥാനീത-

[ 119 ]

മൻപൊടാറാടിച്ചിതൗഷധവാരിയും.
കുലശിഖരികുലുമകരികുളികളകളങ്ങളെ *
ക്കൂറിട്ടു കാണുവാൻ കൂരിരുട്ടേവനും.

സരസതരമതുപൊഴുതിലചലപതിമന്ദിരം
സൎവ്വേന്ദ്രിയാനന്ദനിഷ്യന്ദസുന്ദരം.
സുരതതികളഗസുതയെ മികവൊടു കുളിപ്പിച്ചു
തോർത്തിക്കഴിഞ്ഞീനേൎത്തൊരു വാസസാ
ഇണപുടവയിരുപുറവുമിതമിയലുമൊക്കു വ
ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും
അതിവിജനമണിയറയിലണിവതിനഗാത്മജാ.
മമ്പോടിരുത്തി യഥാസുഖമാസനേ.
അകിൽ,പുഴുവു, മലയജവു ,മരിയപനിനീർ,ജവാ-,
തത്ഭുതം കസ്തൂരി,കർപ്പൂരകുങ്കുമം,
സിതകുസുമതളിർനിരകൾ, സുരഭിമലർമാലകൾ,
സിന്ദൂരരോചനാലാക്ഷാരസങ്ങളും,
തികയുമളവതിനരികിലനവധി നിരന്നു നൽ-
ദ്ദിവ്യരത്നാഭരണങ്ങളോരോതരം.
മുടിമണികൾ മുടുകുവക മണിസരലലന്തികാ
മൌക്തികം മുക്കുത്തി താടങ്കകുണ്ഡലം
ഗളമളവു ലളിതനവമണിക നകഭൂഷണം
ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും
കനകമണിരുചിഖചിതകടകമണികേയുര
കങ്കണം കൈമോതിരങ്ങൾ തരം തരം
ഹരിഹയനു വരദയുടെ മൃദുരണിതനൂപുരം
കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും
ശിവമഹിഷിയുടെ വപുഷി ചിരവസതികൌതുകം
ശിഞ്ജിതം കൊണ്ടുടൻ വൃഞ്ജിച്ചു പുക്കിതു.
തരവഴിയിലവർ പലതു തിരകയുമെടുക്കയും
താരതമ്യാദികൾ തമ്മിൽപ്പറകയും;
നിടിലഭൂവി കവിളിണയിലിളമുലയിലും ചിലർ
നിൎമ്മിക്കയും ചിത്രചിത്രകപത്രവും;
ചിലരസിതജലദകുലസരുചിചികുരോൽക്കരം
ശീലിതധൂപം ചിതത്തിൽത്തിരുകിയും;


  • കുളികളിങ്ങനേ (പാഠാന്തരം). [ 120 ] [ 121 ]

വീശിയുലൎത്തി മുലക്കച്ച കെട്ടുക,
നിഹിതമണിനിബിഡരുചി ചടുലമുടഞാണിട്ടു
നീവിബന്ധത്തിന്നുറപ്പു വരുത്തുക.
"ചരണതലപൊടി ഝടിതി മമ മുടിയിലാക്കുവാൻ;
ചാരുതരമാമലക്തകം ചാൎത്തുവൻ,
ചരണനതശിവശിരസി ശശികലയിലെന്നിയേ
ശാതോദരി! നീ ചവിട്ടരുതെങ്ങുമേ,"
ലളിതമിതി പറയുമൊരു സഖിയെ മുഖരേ!യെന്നു
ലീലാരവിന്ദേന താഡിച്ചു ചണ്ഡിക.
ഗുരുവിനൊടു കമലജനുമഹിവരനുമംബിക
കോപ്പിടും കോപ്പുകൾ കൂപ്പിട്ടു കൂടുമോ?

മഹിതഭരമണവൊടഥ മലകളവിടേ വന്നു
മാമേരു മന്ദരം ഹേമകൂടാദ്രിയും
രജതഗിരി വൃഷഭഗിരിയരുണഗിരി വേങ്കടം
രത്നവിളനിലം ,രോഹണശൈലവും
മലയഗിരി നിഷധഗിരിയുദയഗിരി വിന്ധ്യാദ്രി
മാല്യവാൻ ചിത്രകൂടം ത്രികൂടദ്വയം
അജശിഖരി കുടചഗിരി ചരമഗിരി സഹ്യാദ്രി-
യഞ്ജനഗോവൎദ്ധനമഹേന്ദ്രാദ്രികൾ.
ത്രിദശമുനിധരണിഭരഭരണനിപുണാ ഇമേ
തെറ്റന്നു തിക്കിത്തിരക്കിയടുക്കയും
സ്ഥലസലിലഫലകുസുമസകലസുഖസമ്പത്തു
തങ്ങൾ തങ്ങൾക്കുള്ളതെല്ലാം കൊടുക്കയും
സരസമിഹ സുജനകൃപ ഫലതി ബഹു പോലെന്നു
സന്തോഷവാക്യം ഹിമവാൻ വചിക്കയും
ഫലവിധിഷു പുരയിലിഹ പലരുമൊരുമിക്കയും
പാവാടപട്ടുകൾ പാടേ വിരിക്കയും
സുരയുവതിതതികൾ ചില പരിഷദി നടിക്കയും
സൂരികൾ ഭാവമറിഞ്ഞു രസിക്കയും
സൂരമുനികൾ പലരുമിഹ വരികയുമിരിക്കയും
സ്വസ്വാധികാരോചിതം വ്യാപരിക്കയും,
"ജയ ജനനി! ജഗദുദയഭരണഹരണേക്ഷണേ!
ജംഗമാജംഗമബ്രഹ്മവിദ്യാമയി!
ജയ ജനനി! ശിവകമനി ! ജയ ഭഗവതി ! ശിവേ !

[ 122 ]

ജന്തുസന്താനസന്തോഷചിന്താമണേ!
തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ;
താരകബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
ജന്മാദി ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ.
ശരണമിഹ തവ ചരണയുഗളമിതു മാദൃശാം
ശങ്കരാലങ്കാരശൃംഗാരശൃംഖലേ!"
ഇതി സുജനതതിഷു നുതിഭണിതികൾ ഭവിക്കയു-
മെന്നുവേണ്ടാ സൎവസൗെഖ്യം മുഴുക്കയും
ഇതമൊടിതുഗിരിപുരിയിൽ വിരവിനൊടൊരുങ്ങേണ്ട-
തെല്ലാമൊരുങ്ങിയണഞ്ഞു മുഹൂൎത്തവും.

കവിയുമിതു കവിൾ കുഴയുമരിയ കവികൾക്കിനി-
ക്കൈലാസശൈലകോലാഹലമോതുകിൽ,
നതവരദപരമശിവമതകരണപാരീണ
നന്ദീശസങ്കല്പദൂരസം പ്രേരണാൽ
തെളിവിനൊടു സകളകളമനുമിളിതമോരോരൊ
ദേശങ്ങളിൽ നിന്നസംഖ്യം മഹാജനം.
കരളിലുരുകുതുകമൊടു കടയിളകി വന്നിതു
കാലാഗ്നിരുദ്രരും ഹാടകാധീശനും,
അവർ വരവിലറുതിവരുമഖിലഗണമണ്ഡല-
മാടോപപാടവപാടിതദിൿതടം
അടവികളിൽ വിടപിനിര പൊടിപെടവെ ;യാഴിക
ളാകെക്കലങ്ങിമറിഞ്ഞു കവിയവേ ;
കുതികളൊടു പദഹതികളിതവുമതിവേഗേന
കുന്നു കുഴിയെ, ക്കുഴികൾ കുന്നാകവേ;
അഖിലനദിനദഗതികൾ മറുവഴിതുടങ്ങവേ ;
ആകാശഭൂമ്യവകാശങ്ങൾ വിങ്ങവേ ;
അവനിചുമടുരഗപതി തെരുതെരെയുടൻ പക-
ൎന്നായിരം മൂൎദ്ധാക്കളൊക്കെക്കുഴയവേ ;
അതി ചകിതമലറി നില വഴുതി ബഹുലാണ്ഡമി
ട്ടഷ്ടദിഗ്ദന്തികൾ പെട്ടെന്നു ഞെട്ടവേ;
അഖിലമപി,ഭരമവനിലമരുമളവത്ഭുത
മാദികൂൎമ്മത്തിന്റെ കൎപ്പരം പൊട്ടവേ ;
അഴുകുടയ രജതഗിരി,പുരമതിൽ നിറഞ്ഞുവ-

[ 123 ]

ന്നണ്ഡാന്തരങ്ങളിൽ നിന്നു വിശൃംഖലും.

വിനതയുടെ തനയനുടെ ഗളഭുവി സമാരുഹ്യ
വിഷ്ണുഭഗവാനെഴുന്നള്ളി, തൽക്ഷണം.
സനകമുഖമുനിവരരുമപി ച നവയോഗികൾ
സാരൂപ്യശാലികൾ സാലോക്യശാലികൾ;
സരസബിസധവളമൃദുസുലളിതകളേബരൻ
സങ്കൎഷണസ്വാമി സാക്ഷാദനന്തനും;
വിരവൊടിഹ പരമശിവനഗരമതിൽ വന്നിതു
വൈകുണ്ഠവാസികൾ മറ്റും മഹാജനം.
ഹരപുരിയിലതുപൊഴുതു കമലഭവനും വന്നു
ഹംസയുക്തം വ്യോമയാനമേറിദ്രുതം.
കുതുകമൊടുമനവധികയതിമുനിസമൂഹങ്ങൾ
കൂറിട്ടുചൊല്ലുവാനാവതല്ലാവൊളം
മികവുടയ ഭൃഗുമുനിയുമഴകുടയ ദേവലൻ
മൈത്രാവരുണിയും ഗാലവൻ ഗൌതമൻ
ഭരതമുനി ശുനകമുനി കപിലമുനി പൈലനും
ഭാൎഗ്ഗവൻ, മൈത്രേയനും ഭരദ്വാജനും
കലശഭവനരിയൊരു കണാദനും പിംഗലൻ
കാശ്യപൻ കണ്വൻ, മൃകണ്ഡു വിഭണ്ഡകൻ
പകലിരവു പഠദമിതവടു പടലവേഷ്ടിതൻ
പാണിനി ജൈമിനി ദാഭ്യനും രൈഭ്യനും
നലമുടയ കലഹരുചി നാരദൻ പർവതൻ
നാസ്തികദ്വേഷിയുംപഥ്യനുമൗെൎവനും.
ശതമയുതമൃഷികളതുപൊഴുതിലവിടേ വന്നു
ശക്തിദത്താത്രേയയാജ്ഞവല്ക്യാദികൾ.
സുരപതിയൊടനലയമനിര്യതിവരുണാനിലു-
സോമേശമുഥ്യദിൿപാലരും കൂട്ടവും
അമരഗണമഖിലമപി വിരവൊടവിടേ വന്നി-
തൎക്കരുദ്രാശ്വിവിശ്വന്മാർ വസുക്കളും
ഉഡുതതികളൊടുമുഡുപനുടമയൊടുമെത്തിനാ-
നൊട്ടൊഴിയാതെയുപദേവവൃന്ദവും,
അസുരവരർ, നിശിചരരുരമരുണഗരുഡോൽപന്ന
മത്ഭുതദിവ്യപക്ഷിപ്രകരങ്ങളും
വളരുമൊരു കുതുകമൊടു ഭുജഗവരരും വന്നു

[ 124 ]

വാസുകിതക്ഷകകാൎക്കൊടകാദികൾ
സുരസുരഭികുലമപി ച പുരഭിദഭിവന്ദന
സൌഖ്യനാഭൗെൽസുക്യസൌമുഖ്യസങ്കുലം
ഭുവനമതിൽ മരുവുമൊരു ജനവിതതി വന്നിങ്ങു
പുക്കിതു കൈലാസശൈലം തെരുതെരെ,
ബഹുവിഭവമവരവർകളുപദയുമെടുത്തുപോയ്
വന്ദിച്ചു നന്ദിയേ വൃന്ദമായ് നില്ക്കയും
അഖില ജഗദധിപതിയൊടവരെയറിയിക്കയു
മാജ്ഞകേട്ടാലവരന്തികേ,ചെല്കയും
കമലശരരിപൂവിനുടെ കഴലിണ നമിക്കയും
കാഴ്ചകൾ വയ്ക്കയും വന്ദിച്ചു നില്ക്കയും
അവരവരൊടുചിതമൊഴി ഗിരിശനരുൾചെയ്കയു
മാനന്ദമേവർക്കുമുള്ളിൽ നിരകയും
അവരവർകൾ തദനു മൃഡനികടമതൊഴിക്കയു-
മാശു വന്നന്യജനങ്ങൾ നമിക്കയു
നളിനഭവവരവിലഥ ഗിരിശനെഴുനേല്ക്കയും
നാൻമുഖൻ വന്ദിച്ചരികേയിരിക്കയും
മധുമഥനനണയ വരുമളവിലെതിരേല്ക്കയും
മാനിച്ചു കൈപിടിച്ചൊന്നിച്ചിരിക്കയും
അഹിശയനനുചിതവിധി പലതുമറിയിക്കയു-
മങ്ങനേ തന്നെയെന്നീശാജ്ഞ കേൾക്കയും
അവരവരെയരികിലുടനഴകൊടു വിളിക്കയു-
മാജ്ഞാപനം ചെയ്തു വേഗമയയ്ക്കയും
വേളിമുഹൂൎത്തമാസന്നം Xണിക്കയും
അഖിലജനഹൃദി തെളിമ വിളകയു മതത്രX,
ലായനേരം മുദാ നാളീകസംഭവൻ
വിലപറകിലുലകതിനു വിലപിടിയ Xശവും
വിന്യസ്തതാദൃശാലങ്കാരപൂരിതം
അജനരനിതുചിതമിതി കവിരിവ മഹാകാവ്യ-
മാഭരണപ്പെട്ടി സൃഷ്ടിച്ചു നല്കിനാൻ
"നളിനഭവകുതുകമിതു വെടിയരുതു പൊറ്റീXതി
നന്ദീശനാരായണന്മാരുണൎത്തിനാർ
പെരുമനിധി പരമശിവനുജനിഹിതമത്ഭുതം

[ 125 ]

പെട്ടകം പെട്ടെന്നു തുഷ്ട്യാ, ചവിട്ടിനാൻ.
പുനരരുളി കമലജനോ"Xയി ശൃണു സുരജ്യേഷ്ഠ !
പൂൎണ്ണമാകെപ്പൊഴും ത്വൽകൃതം പെട്ടകം
അണിXകളിതമരജനമണിക സുഖമുത്സവേ
യാഖണ്ഡലൻകൈയിൽ നല്കുക പെട്ടകം.
ഭവമൊഴികളിതുകരുതി മണികനകഭൂഷണ
ഭാണ്ഡം വിരിഞ്ചനിന്ദ്രന്നു നല്കീടിനാൻ,
അതിലളിതമതിൽ നിഹിതമനഘമണിഭൂഷണ
മാപാദചൂഡമണിഞ്ഞു വിണ്ണോർകളും.
അതിവിവിധമവരവർകളവയവവിശേഷതാ
ലന്ത്യവും ചേൎച്ചഭംഗി വിളങ്ങവേ
കുലിശധരമുഖനിഖിലസുരവിതതി കോപ്പിട്ടു
കൊന്നക്കൊടുങ്കാടു പൂത്തകണക്കിനെ,
അസികളൊടു പരിചമുതലിതി വിവിധമായുധ-
മാണ്ടുനിന്നാരങ്ങകമ്പടികൂടുവാൻ.
മണികനകമയമണിവു,സുരജനമണിഞ്ഞിട്ടു
മഞ്ചമൊഴീഞ്ഞീല; മിഞ്ചുന്നു പിന്നെയും
പുനരുഗദിതിജദനുജാപ്സരോഗന്ധൎവ-
ഭൂതവൃന്ദത്തിനും നല്കീ വിഭൂഷണം.

പുരമഥനതിരുവുടലുമതുപൊഴുതു കാണായി
പൂൎണ്ണേന്ദുകോടിപ്രഭാഭോഗസൌഭഗം.
അരുണരുചിജsകളുടനസിതകചഭാരമാ;-
യൎദ്ധേന്ദുതത്രത്യനുത്തം,സപുഷ്പമായ്,
അഹിപടലിവിധിതലകളുമരനദിയും ഭയാ-
മഭ്യന്തരം പുക്കൊളിച്ചു ശിരോരുഹേ.
ഹരശിരസി വിലസി പുനരണിമണികിരീടവു-
മല്പേതരാഭോഗമത്ഭുത ശില്പമായ്.
കനൽ ചൊരിയുമൊരുമിഴി ലലാടമദ്ധ്യോചിതം
കാശ്മീരപാങ്കതിലകമായ്ക്കാണായി.
സരസിരുഹദളസദൃശമിഴികൾപൊഴിയും കൃപാ-
സാഗരാനുപമായ് സൎവഭുവനവും,-
സരസമൃദുഹസിതമൊടു തിരുമുഖവുമാബഭൗെ
സൌവൎണ്ണകുണ്ഡലോല്ലാസിഗണ്ഡസ്ഥലം.
ജഗദുദരഘുമുഘുമിതപരിമളതരംഗമായ്-

[ 126 ]

ച്ചാൎത്തുവാനംഗരാഗം നല്കി വാസവൻ;
കമലജനുമരുളിയതു രജതമണിഭാജനേ
കഞ്ജനാഭന്നു നൽക്കാഞ്ചനഭാജനേ.
തിരുവരയിലഹതമൊരു കനകപട്ടാംബരം
ദിവ്യാംഗരാഗവും ചാൎത്തിനാൻ മൂൎത്തിമേൽ,
നിബിഡരുചി വിലസി ബഹുമണിഗണകലാപങ്ങൾ
നീലകണ്ഠന്റേ കഴുത്തിൽ നിരന്തരം.
തരിവളകൾ പിരിവളകൾ കടകനിര തോൾവള
തങ്കജാംബുനദരത്നോൎമ്മികാശതം.
പദകടകമണിരശന വരമണിപതക്കങ്ങൾ
പാകാരി ചാപചായക്കാരംബരേ.
പറകിലിതിലൊരു മണിയെയിരവുപകൽ സേവിച്ചു
പത്മാദികളാം നിധികൾ പണ്ടൊമ്പതും;
ഫലമതിനു വിഭവമിതു; പരമണികുലോത്ഭവൻ
പാരമൌദാൎയ്യമുള്ളോരു ചിന്താമണി;
അതിലധികദശഗുണിതനുതിഗുണിതവൈഭവ
മത്ഭുതരത്നം നിറയുന്ന ഭൂഷണം
അരനിമിഷമതിനിടയിലരനുടെ തിരുമേനി
യാപാദചൂഡമണിഞ്ഞുകാണായ്വന്നു.
"ജയ വരദ! പരമശിവ! ഹര! ഹര! മഹാദേവ!
ശംഭോ! മഹേശ്വര! ശൎവ! സൎവേശ്വര!
ഇരവുപകലിഹ വപുഷി മണികനകഭൂഷണ-
മിങ്ങനേ കാണ്മതിന്നെത്ര കൊതിച്ചു നാം!
ശരണ"മിതി നതനുതികൾ സുരമുനികൾ ചെയ്കവേ
ശങ്കരൻ മെല്ലെന്നെഴുനേറ്റിതാസനാൽ.
ചെറുതതിനു പരമജനി പരിജനപരിഭ്രമം;
ചെന്നു തൃക്കൈ താങ്ങി നിന്നിതു ശാർങ്ഗിയും.
സ്ഫടികമണിമെതിയടികൾ പൊടികളകയും ചെയ്തു
പാട്ടിലഗ്രേ വച്ചു കൂപ്പി നന്ദീശ്വരൻ.
കരതളിരിലിളകുമൊരു കനകമണിവേത്രവാൻ
കാണ്മിനെഴുന്നരുളുന്നുവെന്നാൻ ഭ്ര വാ.
തൊഴുക ചിലർ, കഴലിണയിൽ വിഴുക, യെഴുനേല്ക്കയും
സ്തോത്രങ്ങൾ ചൊല്ലിപ്പൂകഴുകയും ചിലർ

[ 127 ]

മുനിസദസി സൂരസദസി തൊഴിലൊടു മറിച്ചിലും
മോഹനനാട്യങ്ങൾ വാദ്യ ഗീതങ്ങളും,.
ഹരനരികിലിരുപുറവുമനുരണിതവീണരായ്
ഹാഹാശ്ച ഹൂഹൂശ്ച തുംബുരുനാരദൗ'
ഭുവനപതി പുതുമയൊടു മെതിയടിയിലേ ചെന്നു
ഭോഗപുരിമണിപ്പൂമകസീമനി,
കുശവർ ചില പ്രമഥവരർ കോപ്പുമിടിയിച്ചു
കൂറ്റനെക്കൊണ്ടന്നു നിൎത്തി തദന്തത്തേ
ഖരഖുരവിലിഖിതഭുവമുരുകകുദമുന്നതം
കാൎത്തനപരമണികിങ്കണിമണ്ഡിതം
ഉഡുപരുചിചടുലപരിചരിതപൃഥലാംഗ്രല
മുത്തുംഗശാതശൃഗാബദ്ധചാമരം
ജഗദനിപനഴകിനൊടു വൃഷവരമമും ജവാ-
ജ്ജംഗമകൈലാസശൈലം കരേറിനാൻ,
പരമശിവമെതിയടികൾ കരതളിരിലാണ്ടുതാൻ
പന്നഗാരാതിഗളമേറി മാധവൻ.
കമലജനുമഴകൊടു വിമാനമേറീ നിജം
കാലാഗ്നിരുദ്രാദികളും പുറപ്പെട്ടു.
അതുപൊഴുതിലമരഭടർ നടനടനടായെന്നു
മാൎഭടിഘോഷവുമാൎപ്പിടും നാദവും
തിമിലയൊടു പറനിരകൾ ചെറുപറകൾ ചെണ്ടകൾ
തിത്തികൾ നാഗസ്വരങ്ങൾ ചീനക്കുഴൽ
തകിൽ പണവമുരവവക ബഹുധവള കംബുക്കൾ
തംബുരുവീണകൾ രാവണഹസ്തവും
കുടമുരളി കുറുമുരളി കാഹളം നേൎക്കുഴൽ
കൊമ്പു ചിന്നം മുഖവീണ കടന്തുടി
കടുരടിതകിടുപിടികൾ മുരശു വിരലേറുകൾ
കൈയലയ്ക്കും ഭേരി ഗോമുഖമാനകം
തദനു പല തരവഴികൾ മദ്ദളം തമ്മിഴും
തപ്പുകൾ ചന്ദ്രവളയമിടയ്ക്കകൾ
ശിരസി പരമുരസി പുനരഥ മടിയിലും വച്ചു
ചേൎത്തടിച്ചീടും ത്രിവിധം മൃദംഗവും
ചെകിടടയുമുരുരണിതഡമരുകൾ പെരുമ്പറ

[ 128 ]

ചേങ്ങലയുമിലത്താലമുടുക്കുകൾ
അതിവിവിധമപരമമപി മിളിതരുതിവാദ്യൗെഘ
മണ്ഡകടാഹം മുഴക്കീ നിരൎഗ്ഗളം
കൊടികളൊടു കടകളൊടു തഴകൾ സിതാചാമര
ക്കൂട്ടങ്ങളാലവട്ടങ്ങൾ ചുരുതീകൾ
കതിനവെടി കുസുമവെടിയെലിവെടി പടക്കങ്ങൾ
കൈവെടി കമ്പവെടി,യേറുവാണവും
ചരടുതിരിയമൃതുതിരി മെഴുതിരി നിലാത്തിരി
ചക്രവാണങ്ങൾ കയറ്റുവാണങ്ങളും
മുനിനിവഹനിഗമജപമുഷിതദുരിതവ്രജം
മോഹനഗന്ധർവഗീതപ്രബന്ധവും
അമരഗണമുഖമിളിതജയജയനിനാദവു-
മപ്സരസ്ത്രീജനലാസ്യക്രമങ്ങളും
പ്രമഥഗണവിഹൃതിരണവികൃതികളുമിത്തരം
പ്രാഭവഘോഷം പറയാവതല്ല മേ.
അതിവിതതജനനടുവിലഖിലഭുവനേശ്വര
നാകാശമാൎഗ്ഗേണ മെല്ലേ നടകൊണ്ടു.
അമരതരുകുസുമചയമിളിതകളഗൎജ്ജിത
മത്ഭുത മേഘങ്ങൾ വൎഷിച്ചു തൽക്ഷണെ.
മധുമസൃണമതിതിലൊരിതളിഹ മഹിയിൽ വീണീല
മാലോകർ മാനത്തു തുറ്റു നടക്കയാൽ.
ജനവിതതി രജതഗിരി പരിസരമൊഴിച്ചീല;
ചെന്നു നിറഞ്ഞു ഹിമാലയം നീളെയും,
വഴിയിലിഹ വളരെ ജനമുഴറി വിവശപ്പെട്ടു
വർഷാത്യയനദീമന്ദം നടകൊണ്ടു.
പ്രളയദശവരുപമളവിലെഴുകടലുമൊന്നിച്ചു
പേൎത്തൂ പുളയ്ക്കും പ്രാകാരം പ്രകാശിതം.

അഥ തുഹിനഗിരി ഗിരിശമഴകൊടെതിരേല്പതി
ന്നഞ്ജസാ നിൎഗ്ഗതനായീ നിജാലയാൽ,
ജനതതികളനവധികളവനൊടു പുറപ്പെട്ടു
ചെന്നു തമ്മിൽച്ചേൎന്നു രണ്ടു യോഗങ്ങളും,
വശതയോടു വലിമയൊടു പൊലിമയുമഹോസമം
വന്ന യോഗത്തിനും നിന്ന യോഗത്തിനും.

[ 129 ]

സ്ഫുരിതകളകളമൊടിഹ പരമവർ പുളപ്പൊടേ
പൂക്കിതങ്ങോഷധിപ്രസ്ഥപുരോദരേ
വിനയനെറിവൊടു ശിഖരിപരിവൃഢനനന്തരം
വിശ്വേശനെക്കണ്ടു വിണ്ണിൽ വൃഷോപരി.
രജതഗിരിരുചിതടവുമനുപമകളേബരം
രത്നകിരീടിനം മേചകകൈശികം
അളികതലധൃതഘുസൃണതിലകമസിതഭൂക-
മാനന്ദശൃംഗാരജാഗരൂകേക്ഷണം
ജനനയനഹൃദയഹരനിരുപമമുഖദ്യുതി-
ജാംബൂനദമണികുണ്ഡലമണ്ഡിതം
ഉടൽ മുഴുവനതിസൂരഭിവിലസദനുലേപന-
മൂത്തമരത്നാഭരണയോഗോജ്ജ്വലം
മൂദിതസുരമുനിദനുജഗുഹ്യകഗന്ധർവ-
മൂർത്തിത്രയാവൃതം ദീപ്തിലിപ്താംബരം
നിഖിലജഗദധിപതിയെ നിജനികടമാഗതം
നീരാജനം ചെയ്തു നത്വാ ഗിരീശ്വരൻ.
കഴൽതൊഴുതു നിറയുമൊരു ജനനടുവിലഞ്ചസാ
കാളക്കഴുത്തീന്നിറങ്ങി മഹേശ്വരൻ.
പതഗപതിഗളഗളിതപരമപുരുഷാർപ്പിതേ
പാദുകേ പദ്ഭ്യാമലങ്കരിച്ചിടിനാൻ.
കമലഭവമജിതമപി വലവുമിടവും ചേർത്തു
കൈകൾ താങ്ങിച്ചങ്ങഴുന്നള്ളി മെല്ലവേ,
പദപതിതമഗപതിയെ മമതയൊടു മാനിച്ചു
പാവാടമേലെ പശുനാം പരിവൃഢൻ
ഗുരുകുതുകുമതുപൊഴുതു ഗിരിവരമഹാപുരി-
പറവതിനുമറിവതിനുമരുതരുതതിൽപ്പരം
പാരിച്ചൊരാഘോഷമോഷധിപ്രസ്ഥഗം

പടഹരവകുരവയൊടു ഭടകളകളങ്ങളും
പത്തിരട്ടിച്ചു കേട്ടപ്പോൾ പരിഭ്രമാൽ
കരളിലുരുകുതുകമൊടു പുരവനിതമാരഹോ
കാണ്മാൻ മഹോത്സവം മാടമേറീടിനാർ
"വരിക സഖി! പരമശിവനയമയുമെഴുന്നള്ളി

[ 130 ]

വാണീപതിയൊടും ലക്ഷ്മീപതിയൊടും
ചപലതകളരുതരുതു സകലമപി പിന്നെയാം
ചാലകവാതിൽ തുറന്നു നില്ക്കുന്നു ഞാൻ.
ഇതി സഖികൾ വചനമനു ഗിരിപുരന്ധിമാ
രീശനെക്കാണ്മതിന്നെങ്ങും നിറഞ്ഞുതേ"
ഒരു കമനിയുടൽമുഴുവനണിവുകളണിഞ്ഞോടി;
യൊട്ടൊട്ടു കോപ്പിട്ടൊരുത്തി മണ്ടീടിനാൾ.
ഒരുമിഴിയിൽ മഷിയെഴുതി മറുമിഴിയെഴുതാതെ-
യോടിനാളന്യാ മഷിക്കോലുമായ്ക്കരേ.
കരയുമൊരു ശിശുവിനൊരു കമനി മുല നല്കാതെ;
കാചിപാൽ വാങ്ങിവൈക്കാതെയും കാചന,
ഉഴറിയൊരു കരതളിരിലുരുളയുമെടുത്തുകൊ
ണ്ടൊക്കത്തു കുട്ടിയെത്താങ്ങിവന്നാൾ പരാ.
ഒരു തരുണി കഴലിണയിലണിയുമൊരു യാവക-
മൊട്ടുമേ തോരാതേയോടി വന്നീടിനാൾ
അവളിടയിലടിവഴുതി വിവശമവനൗെ വീണ-
താരുമേ കാണാതെ മണ്ടിനാൾ കാചന,
ഒരു യുവതി തഴുതിടയിലിടയുമണിഹാരവു-
മൂക്കോടു പൊട്ടിച്ചു പെട്ടെന്നു മണ്ടിനാൾ.
അതിനുടയ മണികളുടനവിടവിടെ വീണതി-
ലന്യാ വഴുക്കിവീണാടൽപുണ്ടെത്തിനാൾ.
ഹരനികുടമഗമദൊരു പുരതരുണി പൂണ്ടുകൊ
ണ്ടാരം തലയിലും മാല്യങ്ങൾ മാറിലും
അവശതയിലുചിതവുമൊരനുചിതവുമാരറി?
ഞ്ഞന്യോന്യമാരുമേ നോക്കീല തൽക്ഷണം.
മടവർകുലമഖിലമപി മനസി ബഹുസംഭ്രമാൽ
മാടങ്ങൾതോറും കരേറി നിരന്തരം,
ചലിതധൃതി പുരസതികൾ പുരമഥനമീക്ഷിതും
ചാലകവാതിൽതോറും നിറഞ്ഞിടിനാർ
ശരദുഡുപശതസുഷമമഖിലജഗദീശ്വരം
ചാരത്തുകണ്ടാർ വരവേഷഭാസുരം.
പരൽമിഴികൾ പരമശിവനുടൽ മുഴുവനെക്കണ്ടു
പാരമാനന്ദിച്ചിതാപാദമാശിഖം

[ 131 ]

നഗരയുവതികളുടയ നയനകിരണാൎച്ചിതൻ
നാരായണാഭിന്നനായി തദാ ശിവൻ.
ചിരമിതരവിദുഷികൾ ശിഖരിപുരനാരിമാർ
ശേഷേന്ദ്രിയവൃത്തി കണ്ണിലൊതുക്കിനാർ.
തെളിമയൊടു കിളിമൊഴികൾ മിളിതകിളികിഞ്ചിതം
ചേതോമയേ ശിവേ ചെന്നുചേൎന്നാർ ധിയാ.
ബഹളജനഗളഗളിതകളമുഴക്കവും
വാദിത്രമാറ്റൊലി വായ്ക്കുരൽപ്രൗെഢിയും.

പുരസതികളിതിനിടയിൽ മൃഡനെയുടയോരോരൊ
പ്രൌഢചാടൂക്തികൾ തമ്മിൽത്തുടങ്ങിനാർ .
പുലർപൊഴുതു പുരസരസി വിരിയുമൊരു താമര
പ്പുവിൻതൊഴിൽ തോഴി! കേന നിന്നാനനേ?
പുളകമിതു ജനസദസി തവ സഖി! വൃഥാ കഥം?
പോരായ്മ ചോരനോ ചൌൎയ്യസംവദനേ?"
"വചനകല:മനുചിതമി,,തവഹിതമനാ മനാ
ഗ്വന്ദ്യനാമിന്ദുചൂഡം കാൺക തോഴീ! നീ,
ഉടൽമുഴുവനമൃതൊഴുകുമര,നതു നിപീയ ചെ
റ്റുദ്ഗാരമേ സഖി! ഹാസമെന്നോൎത്തു നീ.
പൊളി കിമിതി സഖിയൊ ടയി! പുകൾപെരിയ ഗൌരി തൻ
പുണ്യമോൎത്തുള്ളം കുളുർത്തേൻ പുളകിനീ!"
"കഥയ സഖീ ! വിദിതമിതു കഥിതമപി നൂറുരു."
"കണ്ടു നാമീശനെഗ്ഗൗെരിതൻ വൈഭവാൽ.
സുമുഖി!സഖി!കുതുകമിതു പരമുമയുടേ തപം;
സ്വല്പകാലം കൊണ്ടു കല്പശാഖീ മഹാൻ.
ഉഡുപകലയണിയുമരനുലകൊരുകുടുംബമാ:-
യുണ്ണിയുമയിവന്നൊത്ത കുടുംബിനി."
"ഉഡുപശിശു തിരുമുടിയിലെവിടെയധുനാ സഖീ!"?
ഒട്ടൊട്ടു കാൺ കൈതമൊട്ടിൻ പ്രകാരമായ്.'
"പുരമഥനതിരുമുടികൾ ചിടകളിതി കേൾപ്പു നാം."
"പൊട്ടീ! വിവാഹോചിതം വേഷമല്ലയോ
ഹരശിരസി മണിമകുടമറിവർ ചിലരാരു പ
ണ്ടന്തമില്ലാതോന്നഗാത്മജാവൈഭവം."
"വെളിയിൽ വരുമിതിലധികമപി വിരുതു ഗൌരിക്കു

[ 132 ]

വേളികഴിഞ്ഞിനി വ്രീളനീങ്ങും വിധൗെ."
സമയമതു വരുമളവിലഗമകൾമനോരഥം
സാധിപ്പതല്ലെന്നു ഞാനുറച്ചു ദൃഢം.
“സുഖവിഭവമനുഭവതു സുകൃതവതി നമ്മുടേ
‌സ്വാമിപുത്രീ ചിരം ശ്രീമതീ പാൎവതീ."
"നളിനഭവഹരികളിരുപുറവുമിരുകൈതാങ്ങി
നാഥനെഴുന്നള്ളി നമ്മുടെനേരെയായ്.
നവകളഭരസമിളിതനറുമലരൊടും മലർ
നന്നായ് പ്പൊഴിച്ചു നാം വന്ദിക്ക ഭൎഗ്ഗനെ"
ജഗദധിപതിരുനയനമിതയിത;വരുന്നു കാൺ!
ജന്മസാഫല്യമെത്തീ നമുക്കിന്നഹോ."
തുഹിനഗിരിവരനഗരയുവതിജനമിങ്ങനേ
തോഷമാൎന്നോരോന്നു ഭാഷിച്ചിരിക്കവെ
യുഗവിഗമഘനനിനദപടുപടഹവും വാര-
യോഷിതാം വായ്ക്കുരൽ മാറെറാലിക്കൊള്ളവേ
സ്ഫടികമണിമെതിയടിമെൽ മൃദുമൃദു നടന്നങ്ങു
പർവതമന്ദിരം ശർവനെഴുന്നള്ളി.
അഴകുടയ പവഴമണിഘടിതനടുമിറ്റത്തൊ-
രാസനേ ചെന്നങ്ങിരുന്നള്ളി മെല്ലവേ.

അജനജിതനിവരിരുവരിരുപുറവുമന്തിക-
ത്തഗ്രേണ നന്ദിയും പൃഷ്ഠത്തു രുദ്രനും
അപരജനമഖിലമപി മരുവുക പുറത്തെന്നൊ-
രാജ്ഞയുണ്ടായ്വന്നു നന്ദീശചില്ലിയിൽ.
മമതയൊടു ജനമഖിലമഥ ജനകശാസനാൽ
മാനിച്ചിരുത്തിനാൻ മൈനാകമന്നവൻ.
സഭയിൽ മൃദു ബൃസിഷു ബഹുമുനിവരരിരുന്നിതു
സാക്ഷികളായിട്ടു സൎവ്വകൎമ്മത്തിനും.
തിരമറയിലൊരുപരിഷ തറകളിലഥാപരേ
തിക്കും തിരക്കും വരാതേ നിരാകുലം.
അമരഗണമസുരഗണമഹിനരഗണങ്ങളു-
മങ്ങുമിങ്ങും നാലുപാടുറച്ചു നില,
അണിസഭയിൽ നടിതുമുടനണിയറകളും മറ-
ച്ചപ്സചരോഗന്ധർവവിദ്യാധരാദികൾ.

[ 133 ]

കനകമണിയറയിൽ മണി നിറപറകൾ ദീപങ്ങൾ
ഖട്വാക്കൾ മെത്തകൾ മേലാപ്പുനേർതരം
അവരവർകൾപദവിയതിനുചിതമുപചാരവു-
മത്ഭുതതാംബൂലപൂഗപതൽഗ്രഹം
സുരഭിസുരതരുകുസുമഗുണമലയജദ്രവ-
സൌഖ്യസമ്പത്തുകൾ വേണ്ടുന്നതൊക്കയും
പ്രഥിതഗുണതുഹിനഗിരിപരിജനനിവേദിതം:
പ്രത്യേകമറഷ്ടദിക് പാലർ വാണു സുഖം.
അമരമുനിപരിഷകളെയഴകിനൊടു പൂജിച്ചി-
തർഘ്യപാദ്യമധുപൎക്കങ്ങൾകൊണ്ടുടൻ.
ക്വചന പുനരതിവിതതഭുവി ദനുജരക്ഷസാം
കൌതുകാപാദനം മദ്യമാംസാദിയാൽ;
കുഹചിദഥ ജനസദസി കുശലത പരീക്ഷിച്ചു
കോപ്പൂ കൊടുക്കയും വിദ്യോപജീവിനാം;
ക്വചിദദീതഹുതവിധികൾ കുഹചിദഥ ദക്ഷിണ;
ഗൊധനമോദനമാരണൎക്കാദരാൽ.
അഹിവരനുമജനുമമമാഢ്യനുമല്ലൊ-
രംബികോദ്വാഹഘോഷാഡംബരസ്തവം.

സരസമിതി സകജനമവിടെ മരുവും,വിധൗെ
സംഭ്രമമൂലമൊന്നുണ്ടായി തൽക്ഷണം.
ഭുവനപതി ഗിരിശനുടെ ചരണതളിർ വന്ദിച്ചു
ഭൂമിദേവീ കരഞ്ഞേവമുണൎത്തിനാൾ
ജഗദധിപ ജയ! ഗിരിശ!വിപുലകരുണാനിധേ!
ചേൎച്ചയില്ലിപ്പോളിതെങ്കിലും കഥ്യതേ.
ജഗതി തതമഖിലജനിവിടെയൊരിടത്തായി;
ചെമ്മേ ചരിഞ്ഞു ഞാൻ വീഴുമിന്നാഴിയിൽ,
സരസമിതിനു ചിതവിധിയുഴറിയരുൾചെയ്ക നീ;
സൎവംസഹയെന്നെനിക്കു പേർ നിഷ്ഫലം.
അയി! വരദ! പരമശിവ ! കലയ മമ ദുൎദ്ദശാ,
മൈരാവതാദികളൈവരേ വിട്ടുഞാൻ.
പൊളിവചനമിതി മനസി കരുതരുതു ശങ്കര!
പുഷ്ടദന്താദികൾ മൂവർ ചതഞ്ഞുപോയ്,
ഫണിവരനു ഫണകൾ പലതൊഴിവതു കണക്കല്ല;
പാതിയും പ്രായേണ പാരം കുഴഞ്ഞുപോയ്.

[ 134 ]

പുഴകൾ, പലതൊരുകരകൾ കവികയുമഹോ കാൺക;
പൊട്ടി ഞാൻ ഭ്രഷ്ട്രയാം; പോററി! തുണയ്ക്ക, നീ.

ഇതി ധരണി കരയുമളവതിവിശദമപ്പൊഴു-
തേറ്റക്കുറച്ചിലും കാണായി ഭൂമിയിൽ
തദനു പുനരതിനു വഴി നിജമനസി ചിന്തിച്ചു
തമ്പുരാൻ കുംഭോത്ഭവനേ വരുത്തിനാൻ.
"കലശലിഹ വരുമറിക കലശഭവ! മാമുനേ!
കാത്തുകൊൾവാൻ നാമിരുവരേയുള്ളൂ കേൾ.
മമ തു പുനരിതുപൊഴുതിലനവസരമാകയാൽ
മാന്ദ്യമുണ്ടാകൊലാ; പോക നീ സാമ്പ്രതം.
മലയഗിരിശിരസി വസ; മതി മനസ്സി സംശയം;
മഗ്നയാമല്ലെങ്കിലൂഴിയിന്നാഴിയിൽ"
ഇതി സപദി ശിവവചനമവനതു ചെവിക്കൊണ്ട
തേവമെന്നംഗീകരിച്ചൊന്നുണർത്തിനാൻ.
കലുഷഹര! ഹര! ഗിരിശ! സുരഗിരിശരാസ! നിൻ
കല്യാണകൌതുകമെല്ലാർക്കുമുത്സവം.
അധനനിവനിതി വെടികിലഹമഗതി നിർഭാഗ്യ-
നാജ്ഞകേളായ്കിലിന്നാത്മഹത്യാഹതൻ
പശുമതികൾ വയുമറിക പശുപതി ഭവാൻ പ്രഭോ!
പാഹി മാമെന്നൊഴിഞ്ഞെന്തുണർത്താവതും.”
അവശമിതി വിടതൊഴ്തു, കൗശഭവന്നേര-
മാശു ലോപാമുദ്രതാനും പുറപ്പെട്ടു.
അഛനവനെയരികിലുടനഴകൊടു വിളിച്ചു മ
റ്റാരുമേ കേളാതെ വേറേയരുളിനാൻ.
പരമസുഹൃദിഹ ജഗതി പരമൊരുവനാരുള്ളു?
പാരവശ്യം പാരമെന്തിനു മാനസേ?
നിമിഷമുപയമനഥ ഝടിതി കുടിയുംകൊണ്ടു
നിൻമുമ്പിൽ വന്നൊഴിഞ്ഞങ്ങു പോകില്ല ഞാൻ.
കൊതി കളവനുഴലരുതു ചതി പറകയില്ലെന്നു
കുംഭോത്ഭവൻ കേട്ടു ശംഭോരുദീരം
ത്രിപുരഹരനടിതൊഴുതു, ഝടിതി, വിയദ്ധ്വനാ.
ദക്ഷിണദിഗ്ഭാഗമാശ്രയിച്ചീടിനാൻ,
മിഥുനമതു മലയഗിരിമുകളിലിഴിയുംവിധൗെ

[ 135 ]

മേദിനീ മെല്ലെന്നു നേരെയായീ തദാ.
പുതുമയൊടു സുരമുനികൾ കലശജനെ മാനിച്ചു
ഭൂമീതലേ പൂൎവ്വസംസ്ഥാനസുന്ദരേ
ഗുണനുതികൾ കരുതി പലർ മഹിതലഘടീയന്ത്ര-
കൂടയിൽക്കല്ലെന്നു കുംഭോത്ഭവനുടേ.
നഗനഗരപുരിവിപിനനദനദിതടങ്ങളും
‌നാനാജനൌഘനിശ്വാസവും നേരായി.

നഗപുരിയിൽ മികവുടയ സുരമുനിസതീകുലം
നായകപൂജയ്ക്കൊരുമ്പെട്ട തൽക്ഷണം.
മിടമയൊടു മൃഡനികടമുടനുപഗതാ തദാ
മൈനാകപാർവതീമാതാ ഗിരിപ്രിയാ.
അവൾവരവിലഖിലജനമിഴികൾ കുളിരുമ്മാറൊ-
രംഗനാലോകവും വന്നു ശിവാന്തികെ.
അമരതരുനറുമലരുമർഘ്യപാദ്യാദിക-
ളഷ്ടമംഗല്യങ്ങൾ തുക്കുവിളക്കുകൾ
നിബിഡപരിമളഭരിതവരകളഭകസ്തൂരി-
നീരാജനഭാണ്ഡവെൺചാമരാദിയും.
ഇവ പലതു കരതളിരിൽ മിളിതരസമാണ്ടുകൊ-
ണ്ടെല്ലാവരും വന്നു നല്പാര കുതൂഹലാൽ.
ശശിശകലമണിയുമരനരികിലഥ മേളിച്ചു
ശംഖഭേരീതൂൎയ്യനാദവും ഗീതവും.
ത്വരിതമഥ ഗിരിമഹിഷി, സുരസുരഭിദുഗ്ദ്ധേന
തൃക്കാൽ കഴുകിച്ചു വിശ്വേശ്വരനുടേ.
ശിശിരമതിമധുരമതു ശിരസി ച ശരീരേ ചു
ചേൎത്തു പ്രീത്യാ ശിവശ്രീ പാദതീൎത്ഥവും.
അഖിലജഗദധിപനവളതിനുപിറകർഘ്യവു-
മാചമനീയവുമാശു നല്കീടിനാൾ.
അതിസുരഭിമലർഗുണവുമനഘമനുലേപന-
മൻപോടു നല്ല നീരാജനം ചെയ്തുടൻ
അഴകടയൊരണികുഴലിൽ നറുമലർകടന്നുകൊ-
ണ്ടാരാദ്ധ്യ സാദ്ധ്വീ നമസ്കരിച്ഛിടിനാൾ.

മലമകളുമതുപൊഴുതു തൊഴുതു ജനകാഗ്രജ-
ന്മാരെയും മറ്റു പലരെയും മാതരം

[ 136 ]

സകലജനജനനി നിജസഹചരികളൊടുമ-
സ്സർവേശ്വരനേ വരിപ്പാൻ പുറപ്പെട്ടു.
മൃദുരണിതപദകടകമിടയിടയിൽ മന്ദിച്ചു
മെല്ലെമെല്ലെച്ചെന്നു വല്ലഭം ദുർല്ലഭം
കളമധുരമളിമുരളുമൊരു വരണമാലയാ
കണ്ഠത്തിൽവച്ചു തൻബകൈയിണയ്ക്കങ്ങിടം.
അടിമുടിയൊടിടകളിരുമമൃതകടൽ തന്നിൽ നീ-
രാടിയാടീരേഴിൽ വാഴും ചരാചരം
അടിമലരിലടിമപെടുമവർകളവനം കൊതി-
ച്ചംബികാ മാലയാലംബത ത്ര്യംബകം.
"അഴലൊഴിയുമെഴുമഴകുമഖിലഭുവനൌകസാ-
മാപത്തിനി മേലിലാൎക്കുമില്ലോൎക്കിലോ"
ഇതി വിയതി മുനിമൊഴികൾ മലർമഴകളൂഴിയി-
ലീശ്വരീമാലയേറ്റീശ്വരൻ നിന്നനാൾ.

അഥ പടലമിളകി വലമിടമൊഴികെ മാലോക-
രമ്പോടെഴുന്നള്ളി കല്ല്യാണമണ്ഡപേ.
അമിതമുനിസുരസദസി ഗിരിസുതയൊടും തുട-
ൎന്നാസനേ നാഥനിരുന്നള്ളി സാദരം,
പട്ടതയൊരു പരിണയനസമുചിതവിധാനങ്ങൾ
പാടുപാടേ ചെയ്തു സപ്തൎഷിചൊല്പടി.
അഖിലജനഭരണമതിനിഹ തുണ നമുക്കു നാ-
മന്യോന്യമെന്നു ചെയ്തു പാണിപീഡനം.
ലളിതപദചകിതഗതി ദഹനനു പ്രദക്ഷിണം
ലജ്ജാരതിസ്വേദരോമാഞ്ചചഞ്ചലം
ലസദനഘമണികഗുളഗുണഗണനിബന്ധനം
ലാജഹോമാദിചെയ്താചാരപേശലം
അതിമൃദുലമചലമകൾ തളിരടി പിടിച്ചു താ-
നമ്മിചവിട്ടിച്ചു കൃത്വാ ധ്രുവേക്ഷണം
ശിവനുഴറി രജതഗിരിപുരിയിലെഴുനള്ളുവാൻ
ചെമ്മേ സമാപ്യ ക്രിയാകലാപം ക്രമാൽ.
അമരമുനിമടവർകുലമരനുമഥ ഗൌരിക്കു-
മാർദ്രാക്ഷതംകൊണ്ടുഴിഞ്ഞു സഭാന്തരേ.
ത്രിപുരരിപു ഹരനുമിഹ തുഹിനഗിരി നിസ്തുലം

[ 137 ]

സ്ത്രീധനം നല്കീ സമസ്തം നിജധനം.
അഥ പരമശിവനുഴറി വൃഷഭവരമേറിനാ-
നന്തൊളമേറിനാളംബികാദേവിയും
കുടതഴകൾ കൊടിവടികൾ തുടിപടഹമദ്ദളം
കൊട്ടുപാട്ടാട്ടംപിടിച്ചു കളികളും,
ഇതി വിവിധകളകളമൊടളകയൊളമാളുക-
ളേ കാർണ്ണവപ്രളയാഭം നടകൊണ്ടു.
ബഹളജനഗളഗളിതകളകളതിളപ്പിലി
ബ്രഹ്മാണ്ഡഭാണ്ഡം മുഴങ്ങിവിങ്ങീ ഭൃശം.
ഭുവനപതി ജഗദവനകുതുകി കൂടിയും കൊണ്ടു
ഭോഗപുരി പുക്കു ഭോഗീവിഭൂഷണൻ.

അതുപൊഴുതു തൊഴുതകലെ നിടിലനയനന്നു ത-
ന്നാതങ്കമോൎമ്മവരുത്തീ രതീ സ്വയം.
അഗതിഗതിരിഹ ജഗതി പശുപതി തദാ തെളി-
ഞ്ഞംഗജന്മാംഗനാമിങ്ങനേ ചൊല്ലിനാൻ.
"തവ രമണനുടൽ തരുവനിതുപൊഴുതിലേ രതി!
തന്വംഗി! സൌന്ദൎയ്യധുൎയ്യം നടേതിലും,
എതുപൊഴുതുമധിവസതു മമ രതി! ഗൃഹാങ്കണം
യാമി; കേൾ മാമകൻ കാമുകൻ താവകൻ.
വിഹരതു സ ഭവതിയൊടു; വികിരതു ശരാനെങ്കൽ;
വീരനോടേതുമെ വൈരമില്ലുള്ളിൽ മേ.
വിധുവിനൊടു മധുവിനപി വിധുരത വൃഥാ വേണ്ട;
വിജ്വർരായ് വാഴക നിൎജ്ജരന്മാർ സുഖം.
അഖിലജനമപി ചലതു നിജനിജനിവാസമി-
ന്നന്യോന്യമാരുപദ്രവിച്ചീടൊലാ.
ചില പിഴകൾ വരുകിൽ മമ കഴൽ തൊഴുവിനേവരും;
ശിക്ഷയും രക്ഷയുമെങ്കലുണ്ടക്ഷയം."
നതവരദനിതി പലതുമരുളി വിളയും മുദാ
നന്ദിതൻ കൈപിടച്ചങ്ങിറങ്ങീ വൃഷാൽ,
അജനജിതനമരപതിശിഖിമുഖഹരിൽ പാല-
രാകേ നമിച്ചങ്ങുണർത്തിച്ചു യാത്രയായ്
കഴൽതൊഴുതു കളകളുമാടിളകി നടകൊണ്ടിതു
കാലാഗ്നിരുദ്രാദികളും പുറപ്പെട്ടു.

[ 138 ]

അമരമുനിയുവതിജനനടുവിലചലപ്പെണ്ണു-
മന്തോളവും വിട്ടു പുക്കു പുരോദരേ,

പരമശിവമണിയറയിലനലരമണീ ചെന്നു
പാടു പാടേ വച്ചു ദീപം മണിമയം.
തദനു സുരപതിമഹിഷി സഖികളൊടുമാഗത്യ
തട്ടിക്കുടഞ്ഞു വിരിച്ചതു മെത്തയും.
കരളിലുരുകുതുകമൊടു സലിലമിഹ കൊണ്ടന്നു
ഗംഗാഭഗവതീ ഭൃംഗാരഭാജനേ.
സുരയുവതിസമുപഹൃതസുരഭിമലർമാലകൾ
തൂക്കിനാർ മേടിച്ചു മാതൃക്കൾ നീളയും,
ശിവമഹിഷിപഭഭജനസുകൃതപരിപാകേന
ശൃംഗാരയോനി തൻമേനി ലഭിച്ചുടൻ
ശിവശയനഗൃഹമതിനു ബഹിരജിരസീമയിൽ-
ച്ചെന്നു രതിയോടു ചേൎന്നു ശിവാജ്ഞയാ
കുസുമമയശരനിരകൾ തിരികയുമെടുക്കയും
കോട്ടങ്ങൾ തീൎക്കയുംചെയ്തു മരുവിനാൻ.
കയിൽനിനദവിരുതുമൃതുവരമധുവിലാസവും
കൂലങ്കഷപുഷ്പഗന്ധപ്രബന്ധവും.
സവിധഭുവി സതതമഥ സകലജഗദീശനും
സംസാരഭോഗേ രിരംസാതിമൂലമായ്
ചിരമുമയോടൊരുമയൊടുമരമത മഹേശ്വരൻ
ചീൎത്തൊരു ലജ്ജയെത്തീൎത്തു ദിനേ ദിനേ.

പരിചിനൊടു ഗിരിശനിതി ഗിരിസുതയെ വേട്ടതും
പാരിച്ച സങ്കടം പാരിൽക്കെടുത്തതും
ദുരിതഹരമിതി കിമപി ചതി പറകയല്ല ഞാൻ
ദുഃഖഹരമെന്നെനിക്കുണ്ടു നിശ്ചയം.
ബഹുസുഖദമിതു ജഗതി ബഹുമതിപദം പരം
ബ്രഹ്മസഭയിലും പ്രൌഢിയാം പാടിയാൽ.
ഗിരിശനുടെ ചരിതമിതു രചിതമധുനാ മയാ
ഗീർവാണകേരളഭാഷാവിമിശ്രിതം.
കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ-
ക്കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും.
അഭയമിതു ഭവജലധിനടുവിലടിതും കപ്പ,-

[ 139 ]

ലഭ്യസിച്ചീടിനാലൎത്ഥമുണ്ടാംബഹു.
മറുകരയിലണവതിനുമറികിൽ മതിയായ് വരും
മാലോകരെ! ഘോരസംസാരസാഗരേ
പരിണയനവിധികളിലുമിതു സദസി പാടിയാൽ
പ്രായേണ സൎവമംഗല്യകർമ്മത്തിനും
അഘശമനമൃതിസുഖദശുഭസുഭഗതാവഹ-
മാരറിയാത്തതിതാരോടു ചൊല്ലു നാം?
കൃതമിതതിവിതതമിഹ ഗിരിദുഹിതൃകല്ല്യാണ-
ഗീതപ്രബന്ധം മുദേƒസ്തു മേധാവിനാം.

ഇതി ഗിരിജാകല്യാണ ഗിരിജോദ്വാഹഖണ്ഡം സമാപ്തം


ശുഭമസ്തു.

[ 140 ]

അലമലമല്ലകമേകം
മലമലിനിതമപി കില വസനം
തിലശമനം ഫലമപി മൂലം
നിലമശിഥിലമപി കില ശയനം
നിലയധനസ്വജനാകുലതയി-
ലലപലതതിവിലസിതമലസത,
പരശിവ! നിൻ പദഭജനത്തിനു
വരമരുളു വടക്കുന്നാഥാ, ൧

ആലവുമുണ്ടാശു ജഗൽപരി-
പാലനപര!പരമൊരു മാമുനി-
ബാലനിലനുകൂലതയാ കില
നാലമഹം തവ നമനേ ശിവ!
കാലിനു തൊഴുതേനവനപര!
പാലയ മാമുരുദയയാ മമ
വരമരുളു വടക്കുന്നാഥാ. ൨

ഇഹലോകസുഖേച്ഛ തഴച്ചതി-
ലഖിലോദമമതു ഹതവിധിയാൽ
വിഫലോതി ദുനോതി കഥഞ്ചനാ
സഫലോ ന മുദേതി ച ഹൃദയം,
ന ഖലോ ന ജഹാമി ജരസ്യപി
മൃഗലോചനമാരിൽ മനോരതി-
വരമരുളു വടക്കുന്നാഥാ. ൩

ഈശ്വരനായതു നീ കേവല
മാശ്രയണീയോƒസി സദാപദി.
താഴ്ചവരാമോഹമഹോ മുഹു
രോൎച്ഛ വരാ ചരണാൎച്ചനയിൽ

[ 141 ]

കാച്ച്യൊരു പാലായുരിദം ലഘു
പുച്ചരനാം പൂച്ച രസജ്ഞം.
നേർച്ചയിതേ ധൂർജടയേ! തേ
വരമരുളു വടക്കുന്നാഥാ. ൪

ഉലകീരേഴിലുമോരോവക
കലതതിഷു ജനിച്ചു മരിച്ചേൻ.
ഫലമതിനാലെന്തിഹ വന്നതു
മലമകൾധവ! മമ വാടപകട-
മലർമകൾനിലമിനി മമ നിലയം.
മുലതരികിലുമിടനില നീ താൻ.
ബലവദിദം മമ രുദിതം ശൃൺ
വരമരുളു വടക്കുന്നാഥാ.൫

ഊത്തുജപിച്ചന്തിമുടിപ്പവ
രോത്തുപടിച്ചറിവു തദർത്ഥം.
കൂർത്ത ധിയാ കർമ്മ കുഴിപ്പവർ
ധൂർത്തതതൻ വാർത്ത തൊടാതേ,
പാർത്തലസൂരർ പോലുമമീ തവ
വാസ്തവമറിയാഞ്ഞുഴലുമ്പോൽ.
ഊർദ്ധ്വഗതിക്കുള്ളൊരു വഴികളിൽ
വരമരുളു വടക്കുന്നാഥാ, ൬

എത്രയുമതിചിത്രമിതാ നിൻ
മസ്തകമതിനുപരി ജടാവന-
ഗർത്തഗതാ ഗളിതബഹിർഗതി
വർത്തത ഏവാമരതടിനീ,
സത്യമതെന്നില്ലൊരുറപ്പിതു
പുത്രവതിക്കദ്രിസുതയ്ക്കും
നൃത്തവിധാവപി; ബഹുധാ മമ
വരമരുളു വടക്കുന്നാഥാ. ൭

ഏകൻ പ്രഥമോദിതനേവം
ലോകങ്ങൾ ചമച്ചവനാദൗെ
ദേഹം പുരികാന്തരതസ്തവ
വാഗംബികതൻപതി ധാതാ

[ 142 ]

ശോകം പരിഹൃത്യ വിധായ വി-
വേകം മതതത്ത്വമജാനൻ
ആകമ്പത ഏവ ധിയാ; മമ
വരമരുളു വടക്കുന്നാഥാ. ൮

ഐരാവതമേറി നടക്കിലു-
മൈരാവതിപോലെയിരിക്കിലു-
മോരോ ജനതാദ്യരൊടൊക്കിലു-
മാരാദ്ധ്യരൊടൊപ്പമിരിക്കിലു-
മാരോമലൊരാപഗയാകിലു-
മീരേഴുലകോടുകിലും ചിര-
മാരാരറിവോർ തവ മഹിമകൾ ?
വരമരുളു. വടക്കുന്നാഥാ, ൯

ഒരു വഴി പുനരുരുതരതപസാ-
മൊരു പരിണതിയാൽ മുനികളി
ലൊരു മുനിവരനൊരുദിനമൊരു
പൊഴുതെങ്കിലുമമയായ്കിലുമാം.
സൂരമുനിനുത! പരിചരണം തവ
ഹരമൃഢശിവനാമജപാദി ച
പരിചേതും പരശുധരപ്രിയ
വരമരുളു വടക്കുന്നാഥാ, ൧൦

ഓമിതി ഭവതോ മനനം മതി-
ജേമനമിതി യാ മതി ധീമതി
തേമനമിതി നാമനി തേ ശിവ!
സാ മതി മതി ധാമഗതൗെ തവ,
കാമരിപോ! കാമദൃയാമതു
നാമതിനധികാരികളാമോ?
വരമരുളു വടക്കുന്നാഥാ, ൧൧

ഔദരശിഖിയായതു നീ പര
മോദനസമിദാഹുതി മേ ത്വയി.
മോദരസം ഭവതു ഘൃ താഹുതി
രാദരമമുനാ യദി ഹൃദയേ

[ 143 ]

ഭൂതപതേ! പൂതപദം നയ,
ഭൂധരജാജാനേ ഞാനൊരു
പാതകിയെന്നാലുമെനിക്കൊരു
വരമരുളു.വടക്കുനാഥാ, ൧൨

അൎക്കനിശാകരശിഖിലോചന !
സൽകരുണാവരുണനികേതന!
ദുഷ്കൃതിനാം ദൂരോപാസന !
രുക്മമഹാശൈവശരാസന!
ഭൎഗ്ഗ! വിഭോ! ഭസ്മവിലേപന!
ഭദ്രകരോ ഭവ വൃഷകേതന!
ഭക്തജനേ മാദൃശി ദിനേ
വരമരുളു വടക്കുന്നാഥാ. ൧൩

ഹര ! ഹലധരവസനദ്യുതിഗള!
ശിവ! ശിപിവിഷ്ട്രാഷ്ടകളേബര!
കരതലധൃതശൂലപരശ്വധ-
ഹരിണവരാഭായ! പരമേശ്വര!
ധരതനയാധവ !ഗിരജേശ്വര!
ധനദസഖേ ! ധാൎമ്മികവത്സല !
ഭരതനയാശ്രയ !ജയ ശങ്കര !
വരമരുളു വടക്കുന്നാഥാ. ൧൪

(൨)

നരകമുണ്ടിനി മേലിൽ വരുവാനെന്നൊരു പേടി
പെരുതായേ മനതാർ വെന്തുരുക്കീടുന്നു.
തിരുനാമമുരചെയ്വാൻ വരമൻ പാടരുളേണം
കരുണാവാരിധേ! ശംഭോ ! വടക്കുന്നാഥാ. ൧

മടിക്കൊല്ലേ ജഗന്നാഥാ ! നിനക്കല്ലേ പരിഭവം?
ഇളപ്പമില്ലെനിക്കേതും തടുത്തീടായ്കിൽ.
തിരുപ്പാദം വണങ്ങി ഞാനിരിക്കെ വന്നവർ ചെയ്യു-
മതിക്രമം തടുക്കേണം വടക്കുന്നാഥാ. ൨

ശിരസ്സിലമ്പിളിഗംഗ ധരിച്ചു പാമ്പെലുമ്പിരു
കരത്തിൽ മാൻ മഴു ശൂലം തലയുമായി
ഇരിക്കേണമൊരുനേരം പിരിയാതെൻ മനതാരിൽ
ഭജിക്കുന്നേനതിന്നു ഞാൻ വടക്കുന്നാഥാ, ൩

[ 144 ]

വടക്കുന്നാഥനെക്കണ്ടു മരിക്കേണം നമുക്കിപ്പോ-
ളൊടുക്കും നിൻ പദത്തിങ്കലിരിക്കവേണം.
ഗുണംപോരാ നമുക്കെന്നു പറകിലും ഭവാൻപോക്കൽ
സമസ്തവും വഴുങ്ങിനേൻ വടക്കുന്നാഥാ. ൪

യമൻ തദന്റെ പൂരത്തിങ്കലയയ്ക്കൊല്ലായിനി നമ്മെ-
ശ്ശിവൻ തന്റേ പുരത്തിങ്കലിരുത്തീടേണം.
ജഗത്തൊക്കേ നിറഞ്ഞുള്ള പരബ്രഹ്മം മനക്കാമ്പിൽ
സ്മരിക്കേണം മരിക്കുമ്പോൾ വടക്കുനാഥാ, ൫

(൩)*

അമ്പിളിത്തെല്ലും പിച്ചകമാലയും
തുമ്പമാലയും ചാർത്തി വിളങ്ങുന്ന
അമ്പിൽ നല്ല തിരുമുടി കാണണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧

ബാലചന്ദ്രനോടൊത്തു വിളങ്ങുന്ന
ഫാലദേശേ തിളങ്ങും നയനവും
ലീല കോലുന്ന ചില്ലീയുഗളവും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൨

ലീലകൊണ്ടു ജഗത്തിനെ സ്സൃഷ്ടിച്ചു
പാലനം ചെയ്തു സംഹരിച്ചീടുന്ന
നീല പത്മസമാനനയനങ്ങൾ
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൩

ചാരുതൈലസുമസമനാസയും
പാരം മിന്നുന്ന ദന്തവസനവും
നേരേ കാണണം ദന്താവലികളും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൪

പന്നഗപതികുണ്ഡലഭംഗിയും
മിന്നും ഗണ്ഡയുഗളം മുഖാബ്ജവും
മൂന്നിലാമ്മാറു, കാണായ്വരേണമേ !
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൫
 
കണ്ഠശോഭയും കാളകൂടാഭയും
കണ്ടാൽ കൌതുകമേറും തിരുമാറും


  • ഇതിന്റെ കർതൃത്വത്തെപ്പറ്റി സംശയമുണ്ട്, [ 145 ]

കണ്ടാവൂ. നീലകണ്ഠ! ദാനിധേ!
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൬
എപ്പൊഴും തിരുമാറിലണിയുന്ന
സർപ്പമാലകൾ പൊന്മണിമാലകൾ
പുഷ്ടമാലകൾ കാണായ്വരേണമേ
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൭
മാനും വെണ്മമഴുവുമഭയം പരം
മാനമെന്യേ വിളങ്ങും തൃക്കൈകളും
മാനസതാരിലെപ്പോഴും തോന്നണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൮
വിശ്വമെല്ലാം പ്രളയേ ലയിക്കുന്ന
വിശ്വയോനേ! നിൻ നല്ലോരുദരവും
നിശ്ചലം മമ മാനസേ തോന്നണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൯
നാഗചർമ്മലസിതകടീതടം
നാഗകാഞ്ചീഗുണാഞ്ചിതശോഭയും
നാഗരാജാകരാഭം തുട രണ്ടും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧൦
കാന്തികോലുന്ന ജാനുയുഗളവും
കാമബാണധിക്കൊത്ത കണങ്കാലും
ചന്തമേറും പുറവടി നൂപുരം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൧
പാദപങ്കജയുഗ്മസുഷമയും
പാരം ശോഭകലരും വിരലുകൾ
ആദരവോടു നിത്യം വണങ്ങുന്നേൻ
തൃശ്ശിവപേരൂർ വാഴും ശിവ ! ശംഭോ ! ൧൨
ഭസ്മഭൂഷിതമായ തിരുമേനി
ഭക്തിയോടേ വണങ്ങി സ്തുതിക്കുന്നേൻ,
അസ്മദാദിമനസ്സിൽ വിളങ്ങേണം
തൃശ്ശിവപേരൂർ വാഴും ശിവ ! ശംഭോ ! ൧൩
ഈശ്വരാ നിൻ മടിയിൽ മരുവുന്ന
വിശ്വമോഹനസുന്ദരഗാത്രിയാം

[ 146 ]

ഈശ്വരിതൻ കടാക്ഷമുണ്ടാകണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൪
ഒറ്റക്കൊമ്പനും താരകവൈരിയു-
മറ്റമില്ലാത്ത ഭൂതഗണങ്ങളും
ചുറ്റും നിന്നു സ്തുതിപ്പതു കാണണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧൫
‌താരിൽമാനിനീകാന്തൻ മുകുന്ദനും
സാരസാസനൻതാനും സുരന്മാരും
നാരാദാദിമുനികൾ സേവിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൬
സിദ്ധചാരണഗന്ധൎവഗുഹ്യക-
ന്നാദ്ധ്യവിദ്യാധരാപ്സരോവൃന്ദവും
ബദ്ധമോദം വണങ്ങിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൭
യക്ഷരാക്ഷസപന്നഗകിന്നര-
രൂക്ഷപൈശാചദൈതേയവീരരും
അക്ഷീണാനന്ദം വാഴ്ത്തിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൮
ഭൂസുരന്മാർ ചുഴലേയിരുന്നുടൻ
ഭാസുരമായ വേദഗണം കൊണ്ടു
വാസരംതോറും വാഴ്ത്തിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൯
വെള്ളിമാമല പോലേ വിളങ്ങുന്ന
വെള്ളക്കാളതന്നത്ഭുതകാന്തിയും
ഉള്ളിൽ കാണായ് വരേണം കൃപാനിധേ !
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൨൦
തൃക്കഴൽകൂപ്പി വന്ദിക്കും ഞങ്ങളേ
നൽക്കാരുണ്യം കലൎന്നു ദയാംബുധേ !
തൃക്കണ്ണുംപാൎത്തരുളേണമേ സന്തതം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൨൧

[ 147 ]

അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ. ൧
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
രമിക്കുന്നു സുരധുനി ജടമുടിയിൽ.
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും.
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ എന്നൊഴിഞ്ഞുണ്ടോ?
അറ്റുപോമായുസ്സൊരുനാൾ; ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റതിന്നും വിധൗെ പുണ്യം ? വടക്കുന്നാഥാ. ൫
ഊട്ടുവൻ ഭൂസുരകോടി; വേട്ടു വംശമുറപ്പിപ്പൻ;
നാട്ടിലെല്ലാം ഗുണൈരീട്ടംകൂട്ടുവൻ കീൎത്തിം;
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ
പ്രീതിഭൂതിസ്ഫീതമേധാമോദിതാം ദൃഷ്ടിം;

[ 148 ]

പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
ഹേതിഹാസം ചാന്ദ്രമൈന്ദ്രം ചൂതബാണം......
ശ്വേതഫാലം ധൂതകൂലം പീതകാകോളം
പാൎവതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
ലഭിക്കേണമപവൎഗ്ഗമെനിക്കെന്നാശ.
മനക്കാമ്പു നിനയായ്കിൽ ജയിക്കാവല്ലതിനൊത്ത
വഴിക്കെന്നെയയയ്ക്കൊല്ലേ വടക്കുന്നാഥാ. ൧൦
ഓപ്പമേറും ജടമുടിയും തീപ്പൊരിയും, തിരുമിഴിയും
കൂപ്പുവോരിൽ കൃപാപൂരോദ്ബാഷ്പമാം നോക്കും
വായ്പെഴും വക്ത്രവും വന്ദേ ഭസ്മനാംഗരാഗനാം നിൻ
തോല്പടവും നാല്പദവും വടക്കുന്നാഥാ. ൧൧
.............................................................................
വായ്പെഴും സപ്തമമന്ത്യം യജമാനനൻപോൽ
അഷ്ടമൂൎത്തേ വദ ഗാത്രമെട്ടൊഴിഞ്ഞുണ്ടൊരേടത്തു
വിഷ്ടപേ വിദ്യതേ ƒ വസ്ഥ ? വടക്കുന്നാഥാ. ൧൨
അൎക്കചന്ദ്രശിഖിനേത്രം പുഷ്ക്കരാക്ഷീപൂതഗാത്രം
ദുഷ്ടതോത്സാരണവേത്രം സദ്ഗുണസ്തോത്രം
രക്ഷ സച്ചിൽസുഖമാത്രം വിഗ്രഹപ്രാണിതചിത്രം
...........സുചരിത്രം വടക്കുന്നാഥാ. ൧൩
അക്ഷയോക്ഷവരവാഹ ! ദക്ഷയാഗക്ഷതിദക്ഷ !
ലക്ഷകോടിജഗദണ്ഡഭക്ഷണതൃപ്ത !
ഭൈക്ഷവൃത്തിചര സിംഹ.............
ദക്ഷിണകൈലാസവാസ ! വടക്കുന്നാഥാ. ൧൪

[ 149 ]

പുറം. വരി. അബദ്ധം. സുബദ്ധം.
vii ൨൪. പാദപാതാ. പാദപാനാം.
" ൨൮. പുരാ. പുരഃ.
ix. ൪. കുൎവെ. കുൎവേ.
xiv. ൮. പ്രൊഫസർ. പ്രൊഫെസർ.
3. ൯. നിലപൂ. നില്പൂ.
4 ൨൬. നിരസ. നീരസ.
6 ൩൩. ബിജ. ബീജ.
11. ൧൭. മിതരൊ. മിതമൊ.
12. ൪. ശായിതകായം. സായിതകായം.
" ൯. വിസ്മേരനായ. വിസ്മേരനായ്.
" ൩൧. കാൺമത്. കൺമൂന്ന്.
13. ൧. മുദ്രസ. മുദ്രസാ.
15.‌ ൧൩. കാണായ. കാണായ്.
18 ൧൯. ഷഡ. ഷഡ്.
32. ൨൦. പ്രതിസീരവും. പ്രതിസീരയും.
" ൨൭. ചെമ്പോൽ. ചൊമ്പൊൽ.
36. ൧൨. ബാഹേ. ബാഹ്യേ.
37. ൧൭ ചേത്തു. ചേൎത്തു.
" ൨൧ വളർപ്പ. വളൎത്ത.
39. ൨൧ വക്കിനും. വാക്കിനും.
48. ൧൦. അതിത് സുകം. അത്യുൽസുകം.
56. ൧൫ സംവിധാ. സംവിദാ.
57. ൧൭. ‌ ഉൾക്കാമ്പിലാളി. ഉൾക്കാമ്പിനാളി.
58. ൧. നിന്നോളം. നിന്നോളം."

[ 150 ]

പുറം. വരി. അബദ്ധം. സുബദ്ധം.
99. ൧൭. കദ്ര. കദ്രു.
105. ൧൫. നമിക്കയു. നമിക്കയും.
107. ൨൪. നതൻതി. നതിനുതി.
111 ൩. ‍ഞാൻ. ഞാൻ".
,, ൫. നിറഞ്ഞുതേ." നിറഞ്ഞുതേ.
114. ൨. നേർതരം. നേർതിര.
116. ൫. കുംഭോത്ഭവനുടേ. കുംഭോത്ഭവനുടൽ.
,, ൩൦ കടന്നു. കുടന്ന.
117. ൧. കളൊടു. കളോടു.
118. ൨൧ ഏതുമെ. ഏതുമേ.
.. ൨൩ വാഴക. വാഴ് ക.
iv. ൧൭ ഗിര. ഗിരി.

[ 151 ] താൾ:Girija Kalyanam 1925.pdf/151 [ 152 ] താൾ:Girija Kalyanam 1925.pdf/152